0%
Chapter 12

കള്ളൻ ഭർത്താവും, പോലീസ് ഭാര്യയും 12 [Hypatia]

Author : Hypatia | Read All Parts | 👁 14719 |

തന്റെ ഉപ്പയെ ഉമ്മയെ മറന്നിരിക്കുന്നു. സഹോദരി നുസൈബയെ മറന്നിരിക്കുന്നു. കൂടെ കളിച്ച കൂട്ടുകാരെ മറന്നിരിക്കുന്നു. ചുറ്റുമുള്ള ലോകം അവൻ മറന്നിരിക്കുന്നു. അവൻ അവനെത്തന്നെ മറന്നിരിക്കുന്നു.


"ഡാ.. ചെക്കാ.. എഴുന്നേൽക്കടാ.." സിന്ധു അവനെ തട്ടി വിളിച്ചു,. കണ്ണ് തെളിഞ്ഞപ്പോൾ കുനിഞ്ഞു നിൽക്കുന്ന സിന്ധുവിന്റെ തുങ്ങി നിൽക്കുന്ന മുലകളെയാണ് ആദ്യം അവൻ കണ്ടത്. കണ്ണുകൾ തിരുമ്മി എണീറ്റു. താൻ പൂർണ നഗ്നയാണെന്ന് കണ്ട അവൻ നാണം തോന്നി. സിന്ധു മാക്സി എടുത്തിടുന്നത് കണ്ട് അവനും വസ്ത്രങ്ങൾ എടുത്തുടുത്തു.


അവന് ഒന്നും പറയാനോ മിണ്ടാനോ തോന്നിയില്ല. സിന്ധുവിന്റെ സംസാരങ്ങൾക്ക് മുക്കലും മൂളലും മാത്രമായിരുന്നു അവന്റെ മറുപടി.പോകാൻ നേരം സുശീല അവന് ഒരു ഗ്ലാസ്സ് മംഗോ ജൂസ്‌ കൊടുത്തു. അത് അവനെ വല്ലാതെ തണുപ്പിച്ചു. അവിടം വിട്ട് പോകാൻ തോന്നിയില്ലെങ്കിലും പോകാൻ വേണ്ടി അവൻ എഴുന്നേറ്റു.


"ഡാ.. നിനക്ക് ഇഷ്ട്ടായോ?" സിന്ധു അവനെ കെട്ടി പിടിച്ചുകൊണ്ട് ചോദിച്ചു. അവന്റെ തലയിൽ പതിയെ തലോടി.


"മ്മ്.." അവനൊന്ന് മൂളി.


"വാ തുറന്നു പറയടാ.."


"ഇഷ്ട്ടായി.." അവൻ നാണം വന്നു.


സിന്ധു അവനെ വീണ്ടും ഉമ്മ വെച്ചു..


"ആരോടും പറയരുത് കേട്ടോ..?"


"ഇല്ല.." അവൻ പറഞ്ഞു.


"നീ കാർ ഓടിക്കുമോ ?" പെട്ടെന്ന് എന്തോ ഓർത്തിട്ടെന്ന പോലെ സിന്ധു ചോദിച്ചു.


"ആഹ് ഓടിക്കും, ലൈസൻസും ഉണ്ട്.."


"എന്ന നാളെ രാവിലെ നീ ഇങ്ങോട്ട് ഒന്ന് വരാമോ? എന്നെ ചന്തപുരക്കൽ കൊണ്ട് വിടാൻ.."


"വരാം.. എപ്പോ വരണം..?"


"ഒരു പത്ത് ആവുമ്പൊ വന്നോ.. മാരുതി ഒടിക്കൂല്ലേ...?" സിന്ധു ഉറപ്പിക്കാൻ എന്നോണം ചോദിച്ചു.


"ഓടിക്കും ചേച്ചി.. വീട്ടിൽ കാറുണ്ട്.."


"എന്ന നാളെ വാ.."


അവൻ ഉമ്മറത്തേക്കിറങ്ങി.


"ഡാ.. പിന്നെ.." 

"ആര് ഒറ്റപെടുത്തിയാലും നുസൈബയെ നീ ഒറ്റപെടുത്തരുത്... അവൾക്ക് നിന്നെ പോലെ ഒരുത്തനെ ആവശ്യമാണ് ..നാട്ടുകാർ പലതും പറയും അതൊന്നും നീ നോക്കണ്ട.."


"മ്മ്." അവൻ മൂളി.


"ഞാൻ അന്വേഷിചൂന്ന് പറ അവളോട്.."


"ആഹ്.."


അവൻ ഇറങ്ങി നടന്നു.. ഇരുട്ടിലേക്ക് അവൻ ഇറങ്ങി പോകുന്നതും, വരമ്പിലൂടെ അവന്റെ നിഴലിഴഞ്ഞു പോകുന്നതും സിന്ധു വീടിന്റെ ഉമ്മറത്ത് നിന്ന് നോക്കി നിന്നു. പൂർണ വളർച്ചയെത്തിയ അമ്പിളിവട്ടം അവളെ കണ്ട് നാണിച്ചു.


****************************


ആ രാത്രി അൽത്താഫിന് ഉറങ്ങാൻ കഴിഞ്ഞില്ല. മനസ്സിന് എന്തൊന്നില്ലാത്ത ഒരു ദൃതി. പ്രവർത്തിയിലോക്കെ ഒരു താളം വന്നിരിക്കുന്നു. വീട്ടിൽ ചെന്നിട്ടും രാവണൻ കോട്ടയിൽ അകപ്പെട്ടത് പോലെ മനസ്സ് എവിടെയോ കുടുങ്ങി കിടക്കുന്നതായി തോന്നുന്നു. രാത്രി ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോഴും ആലോചനകളിൽ നിന്ന് മുക്തി നേടാൻ അവന്റെ പ്രജ്ഞയ്ക്ക് ആയില്ല. ഉമ്മയും ഇത്തയും എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. പക്ഷെ ഒന്നും അവന്റെ തലയിലേക്ക് കയറിയില്ല. മുക്കലും മൂളലുമായി അവൻ മറുപടി കൊടുത്തു.


തന്റെ മുറിയിൽ ആലോചനകളുടെ ഹിമാലയം കയറിക്കൊണ്ടിരിക്കുമ്പോഴാണ്, സിന്ധു പറഞ്ഞ കാര്യം അവൻ ഓർത്തത്.

' നുസൈബയോടെ ഞാൻ അന്വേഷിച്ചു പറയണേ..'.

ഏതൊരാളും ഒരു ഫോർമാലിറ്റിക്ക് പറയുന്ന ഒരു വാക്ക് ആണെങ്കിലും അൽത്താഫിന് അതൊരു വേദവാഖ്യമായിരുന്നു. പാലിക്കേണ്ട ഒന്ന്. തനിക്ക് രതിയുടെ ആദ്യപാഠം പഠിപ്പിച്ചുത്തന്ന ഗുരുവിന്റെ വാഖ്യം, പാലിക്കപ്പെടേണ്ട ദൗദ്യം പോലെ

💬 Comments

View all comments