Chapter Title : കള്ളൻ ഭർത്താവും, പോലീസ് ഭാര്യയും 8 [Hypatia]
തരും.."
റോസി വർഗീസിനെ നോക്കി.. വർഗീസ് കണ്ണിറുക്കി ചിരിച്ചു. എന്നിട്ട് അവളുടെ കൈ പിടിച്ച് എഴുന്നേറ്റു. അവൾ സാരിയും ബ്ലൗസും ധരിച്ചു. പാന്റിയും ബ്രായും ധരിക്കാൻ വർഗീസ് സമ്മതിച്ചില്ല. അത് അച്ഛന്റെ കിടക്കയിൽ തന്നെ ഉപേക്ഷിച്ച് വാതിൽ തുറന്നു.
ഈ സമയം പത്രോസ് ഫോണും എടുത്ത് വീടിന്റെ മറ്റൊരു വശത്ത് കൂടെ സെമിത്തേരിയിലേക്ക് കയറി. അവൻ പുല്ലുകൾ വകഞ്ഞു മാറ്റി അപ്പന്റെ കല്ലറയ്ക്കടുത്ത് ചെന്ന് നിന്നു. അത് വരെ അവന്റെയുള്ളിൽ ഉണ്ടായിരുന്ന എല്ലാ സങ്കർഷങ്ങളും വിട്ട് പോയതായി അവൻ തോന്നി. ഒന്നല്ലെങ്കിൽ മറ്റൊരു പാപം ചെയാത്തവരായി ആരുമില്ല. എന്ന തോന്നലിൽ അവൻ സമാധാനം കണ്ടത്തി. ഓരോ വ്യക്തിയുടെയും ന്യായങ്ങൾ വ്യത്യസ്തമാണ്. അത് കൊണ്ട്
കുറ്റബോധങ്ങൾക്ക് പ്രസക്തിയില്ല. ഇനി എന്റെ യുക്തിയാണ് എന്റെ ന്യായം. അവൻ മനസ്സിൽ ഉറപ്പിച്ചു.
അവൻ അപ്പന്റെ കല്ലറയിലെ പുല്ലും മണ്ണും തുടച്ച് നീക്കി. വളർന്നു നിന്നിരുന്ന പുല്ലുകൾ കൈ കൊണ്ട് ഓടിച്ച് കളഞ്ഞു.
"ആരാ.. അത്.." വഴിയിൽ നിന്നും അച്ഛൻ വിളിച്ച് ചോദിച്ചു.
പത്രോസ് തിരിഞ്ഞു നോക്കി.
"ഞാനാ അച്ഛാ... പത്രോസ്.." അവൻ അച്ഛന്റെ അടുത്തേക്ക് നടന്നു.
"ഹോ... പത്രോസോ.. തനിക്ക് ഇങ്ങോട്ടുള്ള വഴിയൊക്കെ അറിയോ..?"
"അച്ഛൻ കളിയാക്കിയതാണല്ലേ..." അവൻ ചിരിച്ചു.
"അല്ല.. എന്തെ ഇപ്പൊ അപ്പനെ കാണാൻ ഒരു പൂതി വന്നേ...?"
"ഒന്നും ഇല്ല ചുമ്മാ വന്നതാണ്.."
"മ്മ്.. വാ.." അച്ഛൻ മുന്നിൽ നടന്നു. പിറകിൽ പത്രോസും.
വർഗീസും ഭാര്യ റോസിയും പിറകിൽ നിന്നും വരുന്നത് പത്രോസ് കണ്ടു.
"അച്ചോ ഞങ്ങൾ പോകട്ടെ..?' അടുത്ത് എത്തിയപ്പോൾ വർഗീസ് ചോദിച്ചു. റോസി അപ്പോഴും
💬 Comments
View all comments