0%

Chapter Title : കല്യാണി - 11 [മാസ്റ്റര്‍]

Author : Master Read All Parts 528

കല്യാണി – 11

(ഹൊറര്‍  നോവല്‍)

Kalyani Part 11 bY  Master | click here to read previous parts



അധ്യായം – 11

അമ്പിളി കതകിന്റെ മറവില്‍ നിന്നുകൊണ്ട് പുറത്തെ സംഭാഷണം കേള്‍ക്കുന്നതിനൊപ്പം വെളുത്ത് തടിച്ച് കരുത്തനും സുമുഖനുമായ, ഏതാണ്ട് അമ്പതിനുമേല്‍ പ്രായമുള്ള മാങ്ങാട് മാധവന്‍ നമ്പൂതിരിയുടെ രൂപസൌകുമാര്യം ആസ്വദിക്കുകയുമായിരുന്നു. തങ്ക നിറമുള്ള രോമാവൃതമായ ശരീരമുള്ള അദ്ദേഹം ഒരു മുണ്ടും നേര്യതുമാണ് ധരിച്ചിരുന്നത്. അയാളുടെ തടിച്ച മാറില്‍ പറ്റിക്കിടക്കുന്ന പൂണൂലും സ്വര്‍ണ്ണ മാലയും ബലിഷ്ഠങ്ങളായ കൈകളും കണ്ടപ്പോള്‍ സദാ കടി ഇളകി നടക്കുന്ന അമ്പിളിയുടെ തുടുത്ത പൂറു നനഞ്ഞു. കൈലിയുടെയും അടിപ്പാവാടയുടെയും അടിയില്‍ അവള്‍ ഒന്നും ധരിച്ചിരുന്നില്ല. അല്‍പ്പം മുന്‍പ് രോമം വടിച്ചു കളഞ്ഞു മിനുപ്പിച്ചിരുന്ന അവളുടെ പൂറിന്റെ പിളര്‍പ്പില്‍ നിന്നും കൊഴുത്ത മദജലം താഴേക്ക് ഊറി ഒലിച്ചു.

“കുഴപ്പങ്ങള്‍ ഉണ്ട്. അത് ഞാനിവിടെ കാലെടുത്തു വച്ച നിമിഷം തന്നെ എനിക്ക് മനസിലായിരിക്കുന്നു. കാര്യങ്ങള്‍ ഒക്കെ വിശദമായി ഒന്നറിഞ്ഞ ശേഷം നാളെ രാത്രിതന്നെ വേണ്ടിവന്നാല്‍ ഒരു പൂജ നടത്താം. ഏതോ ദുരാത്മാവ്‌ ഈ തറവാട്ടുവളപ്പില്‍ അഴിഞ്ഞാടുന്നുണ്ട്..അതാരാണ്, എന്താണതിന്റെ ലക്‌ഷ്യം എന്നൊക്കെ ഞാന്‍ ഒന്നറിയട്ടെ..അതറിഞ്ഞ ശേഷമേ പൂജയുടെ കാര്യത്തില്‍ തീരുമാനം എടുക്കാന്‍ പറ്റൂ..നിങ്ങള്‍ പേടിക്കണ്ട..ഏറിയാല്‍ ഒരാഴ്ച..അതിനുള്ളില്‍ ഇവിടുത്തെ പ്രശ്നങ്ങള്‍ ഞാന്‍ പരിഹരിച്ചിരിക്കും”

തനിക്ക് അഭിമുഖമായി ഇരുന്ന ബലരാമനോടും സഹോദരന്മാരോടുമായി നമ്പൂതിരി സംസാരിക്കുകയായിരുന്നു. സന്ധ്യയാകാറായ സമയത്താണ് മോഹനന്റെ ഒപ്പം നമ്പൂതിരി തറവാട്ടില്‍ എത്തിയത്. സാധാരണ നമ്പൂതിരിമാരില്‍ നിന്നും പലതുകൊണ്ടും വ്യത്യസ്തനായ മാധവന്‍ നമ്പൂതിരി ദുര്‍മൂര്‍ത്തികളുടെ ഉപാസകനാണ് എന്ന് പലരും അറിഞ്ഞിരുന്നില്ല. മുള്ളിനെ മുള്ളുകൊണ്ട് എടുക്കുക എന്ന തത്വത്തില്‍ വിശ്വസിച്ചിരുന്ന അയാള്‍ ദുര്‍മൂര്‍ത്തികളെ തന്റെ വരുതിക്ക് നിര്‍ത്തി തന്റെ ഇംഗിതങ്ങള്‍ സാധിക്കാന്‍ പഠിച്ച അഗ്രഗണ്യനായ ഒരു മാന്ത്രികനായിരുന്നു. സദ്മൂര്‍ത്തികളെ ഉപാസിച്ചിരുന്ന പല മാന്ത്രികര്‍ക്കും മാങ്ങാട് നമ്പൂതിരിയുടെ കഴിവുകള്‍ക്ക് മുന്‍പില്‍ മുട്ടുമടക്കേണ്ടി വന്നിട്ടുണ്ട്. കാരണം അവരുടെ ബ്രഹ്മചര്യം തെറ്റിക്കാന്‍ മാധവന്‍ നമ്പൂതിരിക്ക് സാധിച്ചിരുന്നു. ഉപാസകന്‍ മ്ലേച്ഛത പ്രവര്‍ത്തിച്ചാല്‍ സദ്‌മൂര്‍ത്തികള്‍ പ്രസാദിക്കില്ല.

“അങ്ങേയ്ക്ക് താമസിക്കാന്‍ എവിടെയാണ് സ്ഥലം ഒരുക്കേണ്ടത്?” ബലരാമന്‍ ചോദിച്ചു.

“എവിടെയുമാകാം..എനിക്കങ്ങനെ പ്രത്യേക സൌകര്യങ്ങള്‍ ഒന്നും വേണമെന്നില്ല. എങ്കിലും അധികം

💬 Comments

View all comments