0%

Chapter Title : Kambi News 23-11-16

Author : kkstories Read All Parts 64

NEWS-1 കണ്ണൂര്‍ തളിപ്പറമ്പില്‍ ഭര്‍ത്താവും രണ്ട് കുട്ടികളുമുള്ള 40 വയസ്സുകാരി മകനേക്കാള്‍ പ്രായം കുറഞ്ഞ കാമുകനൊപ്പം ഒളിച്ചോടി

കണ്ണൂര്‍: ഭര്‍ത്താവും രണ്ട് കുട്ടികളുമുള്ള 40 വയസ്സുകാരി മകനേക്കാള്‍ പ്രായം കുറഞ്ഞ കാമുകനൊപ്പം ഒളിച്ചോടി. കണ്ണൂര്‍ തളിപ്പറമ്പ് മണ്ടൂര്‍ സ്വദേശിയായ യുവതിയാണ് കഴിഞ്ഞ ഞായറാഴ്ച 20കാരനൊപ്പം നാട് വിട്ടത്. സ്വകാര്യ കറിപൗഡര്‍ കമ്പനിയിലെ ജോലിക്കാരനായ ഭര്‍ത്താവിന് കത്തെഴുതി വെച്ചിട്ടാണ് യുവതി വീട് വിട്ടത്. രണ്ട് മക്കളുടെ അമ്മയായ യുവതിയുടെ കോളേജ് വിദ്യാര്‍ത്ഥിയായ മൂത്ത മകന് 21 വയസാണ് പ്രായം.

തളിപ്പറമ്പിലെ സ്വകാര്യ തുണിക്കടയിലെ ജീവനക്കാരാണ് ഇരുവരും. തുണിക്കടയില്‍ വെച്ചാണ് ഇവര്‍ പരിചയത്തിലാകുന്നതും പിന്നീട് ബന്ധം പ്രണയത്തിലെത്തിയതും. അവസാനം ഭര്‍ത്താവിനെയും രണ്ടു മക്കളെയും ഉപേക്ഷിച്ച് യുവതി 20 കാരനായ കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നു.
ഇതിനെത്തുടര്‍ന്ന് ഭര്‍ത്താവ് തളിപ്പറമ്പ് പോലീസ് സ്‌റ്റേഷനില്‍ പരാതി കൊടുത്തു. പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്


NEWS -2   26 കാരിയെ പീഡിപ്പിച്ചതിന് പിടിയിലായ അറുപത്തിരണ്ടുകാരന്‍ കാളജോണ്‍ സ്ത്രീകളെ വശീകരിച്ചു ഹൈടെക് പെണ്‍വാണിഭം നടത്തിയിരുന്നയാള്‍; ഇയാളുടെ ഇരകളായത് സിനിമാ സീരിയല്‍ താരങ്ങള്‍ ഉള്‍പ്പടെ വിവാഹിതരും അവിവാഹിതരുമായ അഞ്ഞൂറോളം സ്ത്രീകള്‍

കൊച്ചി: യുവതിയയെ ജോലി വാഗ്ദാനം ചെയ്തു പീഡിപ്പിച്ചെന്ന പരാതിയില്‍ അങ്കമാലിയില്‍ പിടിയിലായ കാളജോണ്‍ എന്ന അറുപത്തിരണ്ടുകാരന്‍ സ്ത്രീകളെ വശീകരിച്ചു ഹൈടെക് പെണ്‍വാണിഭം നടത്തിയിരുന്നയാളെന്നു പോലീസ്. ആലപ്പുഴ സ്വദേശിനിയായ 26കാരിയുടെ പരാതിയെ തുടര്‍ന്നാണ് കൊല്ലം കരുനാഗപ്പള്ളി സ്വദേശി ആന്റോ എന്ന ജോണ്‍ (62) പിടിയിലായത്.

തൃക്കാക്കര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ മീഡിയ റിസര്‍ച്ച് സെന്ററിന്റെ ബ്രാഞ്ചായി ചെങ്ങമനാട് തുടങ്ങിയ സ്ഥാപനം വഴിയാണ് വീട്ടമ്മമാരെയും യുവതികളെയും സംഘം കണ്ടെത്തിയിരുന്നതെന്നു പോലീസ് പറഞ്ഞു. സ്ഥാപനത്തിന്റെ പരസ്യം ഇന്റര്‍നെറ്റില്‍ കൊടുത്ത് യുവതികളെ ആകര്‍ഷിച്ചു കെണിയില്‍പെടുത്തുകയായിരുന്നു പതിവ്. സിനിമാ സീരിയല്‍ മേഖലകളിലും ബ്യൂട്ടീഷ്യന്‍ മേഖലകളിലും പ്രവര്‍ത്തിക്കുന്ന യുവതികളാണ് കാളജോണിന്റെ ഇരകളായിരുന്നത്. ആദ്യഘട്ടത്തില്‍തന്നെ യുവതികളെ മയക്കിയശേഷം നഗ്‌നരംഗങ്ങള്‍ റെക്കോഡ് ചെയ്ത് സൂക്ഷിക്കുന്നു. തുടര്‍ന്ന് ഇതു കാട്ടി പെണ്‍വാണിഭത്തിന് ഉപയോഗിക്കുകയായിരുന്നുവത്രെ.

വിവാഹിതരും അവിവാഹിതരുമായ അഞ്ഞൂറോളം പേരെങ്കിലും ജോണിന്റെ ഇരകളായിട്ടുണ്ടെന്നാണ് പോലീസിന്റെ നിഗമനം. ജോണിനെ എതിര്‍ക്കുന്നവരുടെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റ് വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതിനാലാണ് ആരും പരാതി നല്‍കാന്‍ തയാറാകാതിരുന്നതത്രെ. രാഷട്രീയസിനിമപോലീസ് രംഗത്തുള്ളവരും ജോണിന്റെ

💬 Comments

View all comments