0%

Chapter Title : കവിത [ഋഷി]

Author : ഋഷി Read All Parts 2046

പാട്ടു നിർത്തി ഞാനവളുടെ നേർക്കു തിരിഞ്ഞു. എന്തു പറ്റി കവിതേ? താമസിച്ചേ വരൂന്ന് പറഞ്ഞിട്ട്?

അത്... ഒന്നുമില്ല സർ! അവളുടെ മുഖം തുടുത്തു. ഞാൻ പിന്നൊന്നും ചോദിച്ചില്ല. പക്ഷേ ഇന്ന് ഒരു ചാരനിറത്തിലുള്ള ഇത്തിരി ഇറുകിയ ചുരീദാറായിരുന്നു. സീറ്റ്ബെൽറ്റ് അവളുടെ മുലകളുടെ നടുവിലൂടെയായിരുന്നു എടുത്തു കുത്തിയത്. അന്നാദ്യമായി ആ കൊഴുത്ത മുലകൾ തള്ളി നിന്നത് ഞാൻ ശ്രദ്ധിച്ചു... പിന്നെ വേഗം കണ്ണുകൾ പിൻവലിച്ച് വണ്ടിയെടുത്തു.

കരിനീലക്കണ്ണുള്ള പെണ്ണേ...
നിൻ്റെ കവിളത്തു ഞാനൊന്നു നുള്ളീ...

യേശുദാസിൻ്റെ പഴയ, യുവത്വം തുളുമ്പുന്ന, മധുരസ്വരം. ആഹാ... ഞാനാ പാട്ടിൽ ലയിച്ചിരുന്ന് ഓട്ടോപൈലറ്റിലാണ് വണ്ടിയോടിച്ചത്... അതാ വരുന്നു...

കരളിൻ കിളിമരത്തിൽ കാണാത്ത കൂടുകെട്ടി
കവിത പാടിയെന്നെ കളിയാക്കും കിളിമകളേ...

ഓഹ്... ഒരു മോഹലതികയിൽ.... പാട്ടു പകുതിയായപ്പോൾ വക്കീലാപ്പീസിൻ്റെ പാർക്കിങ്ങിലെത്തി.

ഞാൻ വണ്ടി നിർത്തി. കവിത ഇറങ്ങാനായി കാത്തു. എന്നിട്ടുവേണം ഷെഡ്ഢിലേക്ക് കേറ്റാൻ. വാതിൽ തുറക്കുന്നില്ല. ഞാൻ നോക്കിയപ്പോൾ അവൾ അനങ്ങാതെ ഒരു പ്രതിമയെപ്പോലെ അവിടിരിക്കുന്നു. നിറഞ്ഞുതുളുമ്പുന്ന കണ്ണുകളുള്ള പ്രതിമ! സീറ്റ് ബെൽറ്റ് പകുക്കുന്ന ആ കൊഴുത്ത മുലകൾ ലോലമായി ഉയർന്നു താഴുന്നു...

ഞാനൊന്നും മിണ്ടാതെ പോക്കറ്റിൽ നിന്നും വൃത്തിയുള്ള കർച്ചീഫെടുത്ത് (ലതിയ്ക്കു സ്തുതി!) കവിതയ്ക്കു നേരെ നീട്ടി. അവളെൻ്റെ മുഖത്തു നോക്കാതെ കണ്ണുകളൊപ്പി. ഞങ്ങളവിടെ ഇത്തിരി നേരമിരുന്നു. ഇടയ്ക്കവൾ മൂക്കു ചീറ്റുന്നതു കേട്ടു. പിന്നെ മെല്ലെ വാതിൽ തുറന്നിറങ്ങി.

അന്നു ഞാൻ വളരെ ബിസിയായിരുന്നു. രണ്ടു കോടതികളിൽ ഹാജരായി. പിന്നെ കക്ഷികളുടെ നിര. ഇതിനിടെ ബാർ കൗൺസിൽ മീറ്റിങ്ങ്... വീടെത്തിയപ്പോൾ സമയം എട്ടുമണി. കവിതയെപ്പറ്റി ചിന്തിച്ചത് ഒരു വിസ്ക്കിയും സോഡയുമായി വരാന്തയിലിരുന്നപ്പോഴാണ്. ഞാൻ ജോസിനെ വിളിച്ചു.

കവിതയുടെ വർക്കെങ്ങിനെയുണ്ട്? സ്ഥിരമാക്കാമോ ജോസ്? ഞാൻ മുഖവുരയൊന്നുമില്ലാതെ ചോദിച്ചു. ഇന്നു കൊറേ പണിയില്ലായിരുന്നോ?

ഷീ ഈസ് വെരി ഗുഡ് സർ. പ്രഷറിൽ വർക്കുചെയ്യാൻ ഒരു പ്രശ്നവുമില്ല. ഇന്നത്തെ വർക്ക് വളരെ നന്നായിരുന്നു.

ശരി ജോസ്! താങ്ക്സ്. ശുഭരാത്രി. ഞാൻ ഫോൺ വെച്ചു. ഫോർമൽ കോൺട്രാക്റ്റ് കവിതയെക്കൊണ്ട് ഒപ്പിടീക്കാൻ ലേഖയ്ക്കൊരു മെസേജയച്ചു. പിന്നെ ഭക്ഷണം. നിദ്ര.

അടുത്ത ദിവസം പതിവുപോലെ കവിത എൻ്റെയൊപ്പം കാറിലുണ്ടായിരുന്നു. ഇന്ന് കേട്ടത് പഴയ ഹിന്ദിപ്പാട്ടുകൾ ആണെന്നു മാത്രം!

യേ മേരാ പ്രേമ് പത്ര് പഠ് കർ.... ഓടിക്കുന്നതിനിടയിൽ ഞാൻ റോഡിൽ നിന്നും കണ്ണെടുക്കാതെ ഒരു കർച്ചീഫെടുത്ത് കവിതയുടെ മടിയിലേക്കിട്ടു! പെട്ടെന്ന് അന്തരീക്ഷം കനത്തപോലെ! ഞാൻ കഷ്ട്ടപ്പെട്ട് ചിരിയമർത്തി... എനിക്കറിയാം എന്നിലെ കുട്ടിയാണ് അതു ചെയ്തത്. തല്ക്കാലം

💬 Comments

View all comments