Chapter Title : കിട്ടപുരാണം - സർഗ്ഗം ഒന്ന് [ഋഷി]
കണ്ടീഷനിലുള്ള ഒരു സൈക്കിൾ. പെയിന്റിങ്ങ് ചെയ്യാനുള്ള ബ്രഷുകൾ. കുമ്മായം വലിക്കാനുള്ള വലിയ ചൂലുകൾ. കുമ്മായത്തിന്റെ വലിയ പാട്ടകൾ.
ഹം.... ഇനിയിപ്പോ എന്താണ് ചെയ്യണ്ടത്? നേരെ മുറിയിൽ കേറി പെട്ടിക്കകത്തു വെച്ചിരുന്ന കാശും അമ്മായി തന്ന കാശുമെണ്ണി, മൂന്നു നിപ്പനടിക്കാനൊള്ള ചക്രംമാറ്റിവെച്ചിട്ട് സൈക്കിളിൽ അടുത്തുള്ള ചെറിയ പോസ്റ്റോഫീസിലേക്കു വിട്ടു. അവിടെ അവൻ വർഷങ്ങൾക്ക് മുമ്പ് ഒരു സേവിങ്സ് അക്കൗണ്ട് തുടങ്ങിയിരുന്നു. മൈനറായിരുന്നു. ലക്ഷ്മിയമ്മായീടെ കെട്ടിയവനാണ് കൊച്ചുകിട്ടന് ഇരുനൂറു രൂപകൊടുത്ത് അക്കൗണ്ട് തുറപ്പിച്ചത്. ആദ്യമൊക്കെ അമ്മ വെച്ചുനീട്ടുന്ന നക്കാപ്പിച്ചയിൽ നിന്നും, പിന്നെ വല്ലപ്പോഴും അബദ്ധവശാൽ മൂപ്പിൽസ് പുസ്തകം വാങ്ങാനും മറ്റും കൊടുത്ത കാശുമൊക്കെ മിച്ചം പിടിച്ച് അതിലിട്ടുതുടങ്ങി. അത്യാവശ്യം വല്ലതും വന്നാൽ തന്തിയാൻ കൈമലർത്തും എന്നവന് കൊച്ചിലേ മിന്നിയതാണ്.
പോസ്റ്റോഫീസിൽ ചെന്നപ്പോൾ ഒരത്ഭുതം! സാധാരണ അവിടെയിരിക്കുന്ന കെഴവിത്തള്ളയില്ല. പകരം നല്ലകൊഴുത്ത ഒരെണ്ണക്കറുമ്പി. തന്റെ പ്രായം വന്നേക്കും! കിട്ടൻ കവിടി നിരത്തി ഗണിച്ചു.
ചേച്ചിയെവിടെ? അവന്റെ ചോദ്യം കേട്ട് എന്തോ എഴുതിക്കൊണ്ടിരുന്ന കറുമ്പിപ്പെണ്ണ് മുഖമുയർത്തി. കിട്ടന്റെ വാ പൊളിഞ്ഞു. എന്തൊരു ചന്തമാണിവളെക്കാണാൻ! അവളുടെ നീണ്ട കണ്ണുകളും ഇത്തിരിയെഴുന്ന കവിളെല്ലുകളും, തടിച്ച, ഇരുണ്ട ചുവപ്പുനിറമുള്ള ചുണ്ടുകളും... പെട്ടെന്നവൾ ചിരിച്ചു. കാലുകൾക്ക് തളർച്ചതോന്നിയ കിട്ടൻ ജനലിന്റെയഴികളിൽപ്പിടിച്ചു. സൗന്ദര്യം ഇരട്ടിച്ചപോലെ.
അക്കാവുക്ക് ട്രാൻസ്ഫർ. ഇപ്പോ അന്ത വേലയേ നാൻ പാക്കിറത്... അവളുടെ കിളിമൊഴി... ഓ! തമിഴ്പ്പെൺകൊടി! കിട്ടൻ ചിരിച്ചു. കൈയിലെ കാശും പോസ്റ്റോഫീസിലെ പാസ്സ്ബുക്കും നീട്ടി.
അവളതു വാങ്ങി മറിച്ചുനോക്കി. കാശെണ്ണിയിട്ട് എണീറ്റ് പൊറകിലെ സേഫു തുറന്നകത്തു വെച്ചു. അവളുടെ തടിച്ച മുലകളും, വിടർന്ന ചന്തികളും, ഇടുപ്പിലെ ചതയും കിട്ടനാർത്തിയോടെ വലിച്ചുകുടിച്ചു.
അവന്റെ പാസ്സ്ബുക്കവൾ അപ്ഡേറ്റു ചെയ്തു. മിസ്റ്റർ കുൻഹിക്രിഷ്ണൻ...വന്ത്... അവൾ കഷ്ട്ടപ്പെട്ട് അവന്റെ പേരു പറഞ്ഞപ്പോൾ കിട്ടനു ചിരിവന്നു.
മൈസെൽഫ് കിട്ടൻ! അവൻ ശശി തരൂരിനെപ്പോലും നാണിപ്പിക്കുന്ന ഓക്ക്സ്ഫോർഡ് ആംഗലേയത്തിൽ കാച്ചി.
അവളൊന്നു വിടർന്നു ചിരിച്ചു. മുല്ലമൊട്ടുകൾ പോലെയുള്ള പല്ലുകൾ! കിട്ടന്റെ ഹൃദയം ഒരു സമ്മർസോൾട്ടടിച്ചു. മിസ്റ്റർ കിട്ടൻ! റൊമ്പ നന്ഡ്രി! ഉങ്കളുടെ സപ്പോർട്ടുക്ക്!
നോ മെൻഷൻ! കിട്ടന്റെ അമ്പുകൾ തീരാറായി. അവൾ പിന്നെയും ചിരിച്ചു. കിട്ടനിംഗ്ലീഷിനെ പെട്ടെന്നു മൊഴിചൊല്ലി. എന്താണ് പേര്? ചോദ്യോത്തര പംക്തി മലയാളത്തിലാക്കി.
അരുൾസെൽവി! ഉങ്കൾ സെൽവീന്റ് കൂപ്പിടുങ്ക! അവൾ മൊഴിഞ്ഞു.
ശരി.... പോട്ടേ സെൽവീ! പിന്നെക്കാണാം. അവൻ മനസ്സില്ലാമനസ്സോടെ തിരിഞ്ഞു.
ഒരു നിമിഷം! അവൾ പിന്നിൽ നിന്നും വിളിച്ചു. അവൻ തിരിഞ്ഞു. നോക്കിയപ്പോൾ അതാ ആ കൊഴുത്ത പെണ്ണ് വെളിയിലേക്കിറങ്ങുന്നു! ഒരു ഗുണ്ടുമണി
💬 Comments
View all comments