Chapter Title : കൂട്ടുകാരന്റെ അമ്മ [Smitha]
ജിസ്മി വെറുപ്പോടെ തുടർന്നു.
"നാട്ടുകാരുടെ മുമ്പി എപ്പഴേലും മമ്മി ആ ഹേമന്തിനോട് കൊഞ്ചിയിട്ടുണ്ടോ? എന്നിട്ടും പള്ളീലൊക്കെ പോയപ്പം എന്നതാ കത്രീനച്ചേടത്തിയും ഏലിയാമ്മേം ഒക്കെ പറഞ്ഞെ?ഓർക്കുന്നുണ്ടോ?"
തനിക്ക് പിന്നെ ഒന്നും പറയാൻ തോന്നിയില്ല.
"എന്നെപ്പോലെയല്ല നീ ..."
അവസാനം താൻ പറഞ്ഞു.
"നീ കൊച്ചു പെണ്ണാ! പഠിച്ചോണ്ടിരിക്കുന്ന പെണ്ണാ! കെട്ടിക്കാനുള്ള പെണ്ണാ! ചുമ്മാ നാട്ടുകാര് ഓരോ കഥയുണ്ടാക്കിയാ നിന്റെ കല്യാണം വരെ മൊടങ്ങും! അത്കൊണ്ട് വല്ല പുസ്തകം വായിക്കുവോ ടി വി കാണുവോ എന്തേലും ചെയ്തോ! മണിക്കുട്ടനുവായി അങ്ങനെ കൊഞ്ചാനൊന്നും പോകണ്ട!"
അപ്പോൾ മുതൽ മുഖത്തു പിണക്കം ഒക്കെ ഫിറ്റ് ചെയ്ത് ഇരിക്കുന്നതാണ്. ലിസിക്കും വിഷമം തോന്നാതിരുന്നില്ല. ഒരേ ഒരു മകളാണ്. ഒരു പരാതിയും പറഞ്ഞിട്ടില്ല. ഒരിഷ്ടവും പറഞ്ഞിട്ടില്ല. പഠിക്കാനും കുഴപ്പമില്ല. ആകെയൊരു കാര്യം വീട്ടിലെ പണിക്കാരനായ മണിക്കുട്ടനുമായുള്ള കൂട്ടാണ്. അവന്റെ സ്വഭാവത്തിൽ അങ്ങനെ പന്തികേടൊന്നുമില്ല. വിശ്വസ്തനാണ്. അനുസരണ ശീലമുള്ളവനും.
പക്ഷെ ഒത്ത ഒരു ചെറുപ്പക്കാരനാണവൻ. പണിയെടുത്ത് ഉറച്ച ദേഹം.വിരിഞ്ഞ നെഞ്ചും ബലിഷ്ഠമായ കൈകാലുകളും.ഒത്ത ഉയരം. ഭംഗിയുള്ള ഇരുനിറം. അഴകുള്ള മുഖം.പ്രകാശമുള്ള കണ്ണുകൾ. അധികം സംസാരിക്കില്ല. എപ്പോഴും പുഞ്ചിരിക്കുന്ന മുഖം. പ്രസാദാത്മകമായ ഭാവം.
അൽപ്പം ബുദ്ധിമാദ്ധ്യമുണ്ടോ എന്നൊക്കെ സംശയിക്കുന്ന പ്രകൃതം.
സത്യത്തിൽ മണിക്കുട്ടനോട് ലിസിക്ക് വിശാസക്കുറവൊന്നുമുണ്ടായിരുന്നില്ല.
ജിസ്മിയോടാണ് അവൾക്ക് പ്രശ്നം.
കാമം കയറുപൊട്ടിക്കുന്ന പ്രായം. എപ്പോഴും നെഞ്ചത്തെ മുഴുപ്പും തെറിപ്പും തുള്ളിച്ചേ നടക്കൂ. അതാണെങ്കിൽ ആവശ്യത്തിൽ കൂടുതൽ ഉണ്ട് താനും. നടക്കുമ്പോഴുള്ള കുണ്ടിയിളക്കം കണ്ടാൽ തന്നെയറിയാം കഴപ്പ് കയറി പൊള്ളി നിൽക്കുകയാണ് എന്ന്. ഒരിയ്ക്കലല്ല എത്രയോ തവണ കണ്ടിരിക്കുന്നു, മണിക്കുട്ടനോട് സംസാരിക്കുമ്പോൾ തെങ്ങിൽ കൈകൾ കോർത്ത് പിടിച്ച് മുലകൾ അതിൽ അമർത്തി ഞെക്കിക്കൊണ്ട് അവൾ സംസാരിക്കുന്നത്. ഇന്നലെയാണ് മണിക്കുട്ടൻ മുറ്റത്ത് നിന്നപ്പോൾ അവനോട് വർത്താനം പറഞ്ഞികൊണ്ട് അവൾ അരക്കെട്ട് അരപ്രൈസിൽ ചേർത്ത് അമർത്തുന്നത് കണ്ടത്.
അങ്ങനെയുള്ള പെണ്ണ് ഏതുനേരവും അവനോട് കൂട്ടുകൂടാൻ ശ്രമിക്കുന്നുണ്ടെങ്കിലും എന്താണ് അതിന്റെ അർഥം?
മണിക്കുട്ടന്റെ വീട് ദൂരെ പാലക്കാടാണ്. അവിടെയാണ് ഭർത്താവ് ലാലച്ചന്റെ വീട്. അവരുടെ അയൽവാസി ഭവാനി അമ്മയുടെ മകനാണ് മണിക്കുട്ടൻ. അവന്റെ അച്ഛൻ മരിച്ചുപോയി. കഴിഞ്ഞ ഓണത്തിന് പാലക്കാട്ടെ വീട്ടിൽ പോയപ്പോൾ അവരാണ് ലാലച്ചനോട് അപേക്ഷിച്ചത്,മണിക്കുട്ടനേയും കൊണ്ടുപോകാൻ.എന്തുപണിയും ചെയ്യും. വീടും പറമ്പും ഒക്കെ സ്വന്തം പോലെ നോക്കും. ജീവിക്കാനുള്ള ചാറ്റുപാടുകളൊക്കെയുണ്ട്. പക്ഷെ പ്രശ്നമതല്ല. സദാ സമയവും രാഷ്ട്രീയപ്രവർത്തനമാണ്. അങ്ങനെയിരിക്കെ ഒരടിപിടിക്കേസിൽ പെട്ടു. എതിർഭാഗത്തെ ഒരാളുടെ കൈ തല്ലിയൊടിച്ചു. അയാളുടെ ആൾക്കാരാകട്ടെ മണിക്കുട്ടനെ കണ്ടാൽ കൊന്നുകളയും എന്ന
💬 Comments
View all comments