Chapter Title : മാനവേദന്‍ മുതലാളിയുടെ ആദ്യരാത്രി [അനുപമ കെ മേനോൻ]
ഏഴുമണി ബംഗ്ലാവ് പോലുള്ള മാനവേദന്റെ വീടിന്റെ മുമ്പില്‍ ഇന്നോവ വന്നു നിന്നു മാനവേദന്‍ ഇറങ്ങി വീട്ടിലെക്ക് കയറിയതും സുമലത അടുത്തെത്തി 'കുടിക്കാന്‍ ചായ എടുക്കട്ടെ'?
'ഇപ്പോ വേണ്ട, എനിക്കൊരിടം വരെ പോകാനുണ്ട്' 'ഇന്ന് ചിലപ്പോ വരില്ല'
'എവിടേക്കാണാവോ' സുമ വിറയോടെ ചോദിച്ചു
'നിന്റെ രണ്ടാം കെട്ടിന് എന്താ'? . പറഞ്ഞതും അയാള്‍ മുറിയിലേക്ക് കയറിപ്പോയി. കൂടെ ചെന്ന അനുചരന്‍ മുറിയില്‍ കയറി അല്‍പ്പനേരത്തിന് ശേഷം അയാളുടെ പെട്ടിയുമെടുത്ത് കൂടെ കാറിലെത്തിച്ചു മാനവേദന്‍ കാറില്‍ കയറി കാറു ചീറിപ്പാഞ്ഞു സുമലത അകത്തേക്ക് പോയി. ഇത് ആദ്യമല്ല അവള്‍ക്ക്. കെട്ടിയവന്‍ എന്നും ഇങ്ങനെ മാത്രമേ പെരുമാറിയിട്ടുള്ളു. മക്കളുണ്ടാകുന്ന വരെ കിടക്കയില്‍ മാത്രം അല്‍പ്പം സ്‌നേഹം കാണിക്കും. അയാളുടെ കാമം ക്ഷമിക്കണവരെ സഹിച്ചു കിടന്നുകൊടുക്കും. അത് കഴിഞ്ഞാല്‍ പിന്നെയും പഴയപോലെ ********************************* കിനാശേരിയെന്ന ഗ്രാമം അന്നൊരു വിവാഹ വീട്ടില്‍ വളരെ ചെറിയ ഒരു വീടാണ് അത് അതിസുന്ദരിയായ ഉമയുടേയും മനോജിന്റെയും വിവാഹം നടക്കുകയാണ്
ആ നാട്ടിലെ ഏറ്റവും എത്രയോ പേര്‍ പിന്നാലെ കിട്ടിയില്ല
സുന്ദരിയായ പെണ്‍കുട്ടിയായിരുന്നു അവള്‍. നടന്നിട്ടും അവരുടെയൊന്നും പിടിയില്‍ അവളെ
സാമ്പത്തികമായി വളരെ
മോശം അവസ്ഥയിലുള്ള ഉമക്ക്
പെട്ടെന്നാണ്
നല്ലൊരു വിവാഹാലോചന വന്നത്.
ചെറുക്കന്‍ കോടീശ്വരന്‍ അച്ഛനുമമ്മയുമില്ല ചെറുക്കന്. ജോലി ബിസിനസ്സ്
എന്നാലിപ്പോള്‍ കൊട്ടാരംപോലുള്ള വീടും. കാറുകളുമെല്ലാമുണ്ട്. 'നിങ്ങളുടെ മകളെ തന്നാല്‍ മതി. വേറെയൊന്നും വേ കൂടെയുള്ളവര്‍ പറഞ്ഞു പിന്നൊന്നും ആലോചിച്ചില്ല
വേലക്കാരും
'അവന്റെ
അങ്ങനെ വിവാഹം നടന്നു
വിവാഹശേഷം ഉമ ചെറുക്കന്റെ വീട്ടിലെത്തി.
കൊട്ടാരം പോലുള്ള വീടായിരുന്നു അത്.
ഉമ ആശ്ചര്യത്തോടെ അകത്ത് കയറി. ഇത്രയും വലിയ വീടോ
രാത്രിയാകാനായപ്പോ ബന്ധുക്കളൊക്കെ പോയി.
ഇപ്പോള്‍ ആ വീട്ടില്‍ മൂന്ന് സ്ത്രീകളും രണ്ട് പുരുഷന്‍മാരുമുണ്ടായിരുന്നു. എല്ലാം അവിടുത്തെ പണിക്കാരാണെന്ന് തോന്നി ഉമക്ക്
സമയം വൈകുന്നേരം ആറ് മണി
ഉമ അവളുടെ ബെഡ് റൂമിലായിരുന്നു. എ.സിയുടെ തണുപ്പില്‍ അവള്‍ക്ക് വിറക്കുന്നപോലെ തോന്നി. പഞ്ച നക്ഷത്ര ഹോട്ടലിനെ അന്വര്‍ത്ഥമാക്കുന്ന റൂം. ഉമക്ക് അത് കണ്ട് വിശ്വസിക്കാനായില്ല.
പെട്ടെന്നാണ് മനോജ് മുറിയിലേക്ക് വന്നത്
'എന്താ മണവാട്ടി തനിച്ചിരുന്നു മുഷിഞ്ഞോ'?
അവള്‍ നാണത്തോടെ ഇല്ലെന്ന് തലയാട്ടി
അവര്‍ കുശലം പറഞ്ഞിരിക്കുന്നതിനിടയില്‍ പെട്ടെന്നാണ് താഴെ കാര്‍പോര്‍ച്ചില്‍ ഒരു വാഹനം വന്നു നിന്ന ശബ്ദം കേട്ടത്
'ഹാ. . എന്റെ സാര്‍ വന്നല്ലോ'! മനോജ് അവളോട് പറഞ്ഞു. 'കല്യാണത്തിന് നേരത്തെ വരാന്‍ പറ്റിയില്ല സാറിന്, ഞാനിപ്പോ വരാം കേട്ടോ' മനോജ് കോണിയിറങ്ങിചെന്നു
💬 Comments
View all comments