0%
Chapter 1

മദാലസമേട് 1 [Kiran Pamman] [version 2025]

Author : Teena John | Read All Parts | 👁 113 |

മദാലസമേട് 1

Madalasamedu Part 1 | Kiran Pamman


പമ്മൻ ജൂനിയറുടെ മാസ്റ്റർപീസ് ആയിരുന്ന മദാലസ മേട് എന്ന നോവൽ പുനരാവിഷ്ക്കരിക്കുകയാണ് പമ്മൻ സൂപ്പർ ജൂനിയറായ കിരൺ പമ്മൻ എന്ന ഞാൻ. ആദ്യം പ്രമോ എന്ന നിലയിൽ മദാലസ മേടിൻ്റെ ആദ്യ ഭാഗം ഒന്നു വായിക്കൂ. പുതിയ വായനക്കാരും പഴയ വായനക്കാരും വായിച്ച് അഭിപ്രായം അറിയിക്കണേ.

കൊഴുത്ത വെള്ളം നിറഞ്ഞ മാംസഭിത്തികളില്‍ ചെറുകുമിളകള്‍ വന്നുപൊട്ടിക്കൊണ്ടിരുന്നു. ചുവന്ന ക്യൂട്ടക്‌സിട്ട നഖങ്ങളുള്ള ഒരു ചൂണ്ടുവിരലും നടുവിരലും അതിനുള്ളിലേക്ക് ശക്തിയായി കടന്നുവന്നുകൊണ്ടിരുന്നു.

മുന്നോട്ടും പിറകോട്ടുമുള്ള അതിന്റെ ചലനം മാംസഭിത്തികളെ വഴുവഴുപ്പുള്ള കൊഴുത്തദ്രാവകത്താല്‍ നിറയ്ക്കുകയാണ്…
”ട്രിണീം……ട്രീണീം….” ലാന്‍ഡ് ഫോണിന്റെ ശബ്ദം. ഒരുതവണ അടിച്ച് കട്ടായ ബെല്‍ വീണ്ടും അടിച്ചു.
ചുവന്ന ക്യൂട്ടക്‌സ് ഇട്ട വിരലുകള്‍ റിസീവര്‍ എടത്തു. കറുപ്പ് നിറത്തിലെ റിസീവറില്‍ നൂലുപോലെ കൊഴുത്ത ദ്രാവകം ആ വിരലുകളില്‍ നിന്ന് പറ്റിപ്പിടിച്ചു.
മറുവശത്ത് നിന്നുള്ള ചോദ്യത്തിന് മറുപടിയായി പരുക്കന്‍ സ്ത്രീസ്വരം മറുപടി നല്‍കി.
”ആ… നാളെ രാവിലെ പട്ടിയെ കൊണ്ടുപോരെ… പൊമേറിയനല്ലേ….മൂവായിരം രൂപയാവും…. മേറ്റ് ചെയ്താലും ഇല്ലേലും…”

സ്‌ട്രെയ്റ്റ് ചെയ്ത മുടിയിള്ള ആറടി അഞ്ചിഞ്ച് ഉയരക്കാരി, ഉയരത്തിനത്ര വണ്ണവുമുള്ള റ്റാനി ജോര്‍ജ്ജ് ആയിരുന്നു അത്.

”സ്വസ്ഥമായിട്ടൊന്ന് വിരലിടാനും സമ്മതിക്കില്ല.. പട്ടിക്ക് വയറ്റിലൊണ്ടാക്കണമെന്ന് പറഞ്ഞ് അവന്റെയൊരു വിളി…” നിതംബവും കുലുക്കി റ്റാനി ജോര്‍ജ്ജ് വീണ്ടും കട്ടിലിലേക്ക് നടന്നു.

മദാലസമേട്ടിലെ ആട്-പട്ടി ഫാം നടത്തുന്ന മദാലസയാണ് റ്റാനി ജോര്‍ജ്ജ്. ഇനിയുമുണ്ട് മദാലസകളേറെ മദാലസമേട്ടില്‍. ആ മദാലസകളെ പരിചയപ്പെടും മുന്‍പ് നമുക്ക് ഈ നാടിനെയൊന്ന് പരിചയപ്പെടാം.

സ്വാതന്ത്ര്യാനന്തരം കുടിയേറ്റ കര്‍ഷകരുടെ നാടായി മാറിയതാണ് മദാലസമേട്. ബ്രിട്ടീഷുകാരോട് ഏറ്റുമുട്ടാന്‍ പഴശ്ശിരാജാവിന്റെ ഒളിപ്പോര്‍ സംഘത്തില്‍ പെട്ടവര്‍ ഈ പ്രദേശത്തുകാരായിരുന്നു.

വീരപഴശ്ശിയുടെ ചരിത്രത്തിന് ശേഷം കാടുംകാട്ടുമൃഗങ്ങളും സൈ്വര്യവിഹാരം നടത്തിയ ഈ കാട്ടുമലപ്രദേശം പിന്നീട് കേരളത്തിന്റെ തെക്കും വടക്കും പടിഞ്ഞാറുമുള്ള വിവിധ ജാതിമതസ്ഥര്‍ കുടിയേറി കുടിയേറ്റ ഗ്രാമമാവുകയായിരുന്നു.

ഇന്ന് മദാലസമേട് വികസനത്തിന്റെ പിച്ചവെക്കലിലാണ്. പ്രാചീന-ആധുനിക സംസ്‌കാരങ്ങളുടെ സമ്മിശ്രമാണ് ഇന്നിവിടുള്ളത്. കുടിയേറിയപലരും അന്യനാട്ടില്‍ നിന്ന് പലായനം ചെയ്ത് വന്നതിനാല്‍ ഒരു സമ്മിശ്രരീതിയാണ് ഇവിടെ.

ശരിക്കും ഇന്ത്യ എന്ന പേര് മദാലസമേട് അന്വര്‍ത്ഥമാക്കും. നാനാജാതിമതസ്ഥര്‍ ഏകോദര സഹോദരങ്ങളെ പോലെ ജീവിക്കുന്ന ഈ നാട് കേരളഭൂപടത്തില്‍ ഭാരതസംസ്‌ക്കാരത്തിന്റെ മഹിമവിളിച്ചോതുന്ന ഒന്നാണ്.

ദേശീയപാതയില്‍ നിന്ന് പഞ്ചായത്ത് കവല വഴി മദാലസമേട്ടിലേക്ക് അന്നും ഇന്നും ഒരൊറ്റ സ്വകാര്യ ബസേ സര്‍വ്വീസ് നടത്തുന്നുള്ളു. ഗിരിജാ ശാരദ. ഗിരിജാ ശാരദയാണ് മദാലസമേട്ടുകാര്‍ക്ക് പുറംലോകവുമായുള്ള ബന്ധം. ഇന്ന് പല വീടുകളിലും കാറും ബൈക്കുകളും വന്നെങ്കിലും അരമണിക്കൂര്‍ ഇടവിട്ട് മദാലസമേട്ടില്‍ നിന്നും ദേശീയപാതയിലേക്കും തിരിച്ചും സര്‍വ്വീസ് നടത്തുന്ന ഗിരിജാ ശാരദതന്നെയാണ് ഇന്നും പ്രധാന യാത്രാവാഹനം.

മരുതുംകുന്ന് പള്ളി, യക്ഷിത്തറമേട്, കുറുമാടി, ചേന്നങ്കര, നീര്‍പെരുംതറ എന്നീ വാര്‍ഡുകള്‍ ചേര്‍ന്നതാണ് മദാലസമേട് ഗ്രാമപഞ്ചായത്ത്.

മദാലസമേട് കവല. തെക്കും വടക്കും രണ്ട് കുന്നുകള്‍ക്കിടയിലാണ് മദാലസമേട് കവല സ്ഥിതി ചെയ്യുന്നത്. കവലയുടെ നടുവില്‍ ഒരു വാകമരം നില്‍പ്പുണ്ട്. വാകമരത്തിന്റെ ചുവട്ടില്‍ ഉയര്‍ത്തിക്കെട്ടിയ വീതിയുള്ള ചുറ്റുമതിലിലാണ് മദാലസമേട്ടിലെ കഥകളുമായി പ്രായഭേദമന്യേ പുരുഷന്മാര്‍ ഒത്തുകൂടാറുള്ളത്. നാട്ടിലെ പലകഥകള്‍ക്ക് ആ വാകമരവും സാക്ഷിയാണ്.

”എങ്ങനാണച്ചായ

💬 Comments

View all comments