Chapter Title : മകളുടെ മദനപ്പൊയ്ക [kkwriter-2024] [Extended and Revised]
വളർത്തി മുമ്പോട്ട് കൊണ്ടുപോകാൻ കഴിഞ്ഞു. രാധികയും എന്റെ കൂടെ ബിസിനസിൽ ഉണ്ടായിരുന്നതിനാൽ യോജിപ്പോടെ പോകാനും കഴിഞ്ഞിരുന്നു.
ഞങ്ങളാണെങ്കിൽ, ജീവിതം നന്നായി ആസ്വദിച്ചാണ് കഴിഞ്ഞിരുന്നത്. എന്നാൽ അതി ആർഭാടങ്ങൾ ഒന്നും ഇല്ല. യാത്രകൾ ചെയ്യുക, രാധികയോടും, വീണയോടും ഒപ്പം. അതായിരുന്നു ഞങ്ങളുടെ പ്രധാന വിനോദം. ഞങ്ങൾ എവിടെപ്പോയാലും മോളും ഉണ്ടാകും.
ഈക്കണ്ട സ്വത്തുക്കൾക്ക് മുഴുവൻ ആകെ അവകാശിയായി ഉള്ളത് ഞങ്ങളുടെ ഏക മകൾ വീണയും. പിന്നെ വെറുതെ എന്തിനു കിടന്നു പെടാപ്പാടു പെടണം? അങ്ങനെയാണ് എനിക്കും, രാധികക്കും ലോകപര്യടനം എന്ന പൂതി കയറിയത്. ഒരു മാസത്തെ ആദ്യയാത്രക്കുള്ള ഒരുക്കങ്ങൾ മിക്കവാറും പൂർത്തിയാക്കി വന്നപ്പോഴാണ്, പെട്ടെന്ന് അതു സംഭവിച്ചത്.
ഒരു നെഞ്ചുവേദന; ഒരു തലക്കറക്കം. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും എല്ലാം കഴിഞ്ഞു.
എന്റെ രാധിക, ഞങ്ങളുടെ ഇരുപത്തിമൂന്നാം വിവാഹവാർഷികത്തിന്റെ പിറ്റെ ആഴ്ച, വെറും നാല്പത്തഞ്ചാം വയസ്സിൽ, എന്നോട് ഒന്നും പറയാതെ ഒന്നും ഉരിയാടാതെ, എന്നെ ഒറ്റക്കാക്കി ഈ ലോകത്തോട് യാത്ര പറഞ്ഞു.
അങ്ങനെ എന്റെ നാൽപത്തിയേഴാം വയസ്സിന്റെ ചെറുപ്പത്തിൽ, ഞാൻ ജീവിതത്തിൽ തനിച്ചായി.
അവളുടെ വേർപാടിന്റെ നൊമ്പരങ്ങളുമായി ഞാൻ എന്നിലേക്കു തന്നെ ഒതുങ്ങി, തൃശൂരിൽ ആ വലിയ വീട്ടിൽ, ദിവസങ്ങൾ തള്ളി നീക്കി. എന്തുകൊണ്ടോ മദ്യത്തിൽ അഭയം തേടിയില്ല. അതിന് എന്റെ മനേജർമാർ സമ്മതിച്ചില്ല എന്നതാവും കൂടുതൽ ശരി. അവർ എപ്പോഴും ഓരോ കാര്യങ്ങളും ആയി എന്നെ സമീപിച്ചുകൊണ്ടിരുന്നു. ആലോചിക്കുമ്പോൾ മനസ്സിലാകുന്നുണ്ട്, ഞാൻ തളരാതിരിക്കാൻ അവർ മനപ്പൂർവം അങ്ങനെ ചെയ്തതാണെന്ന്. എന്തായാലും അവരോടെല്ലാം നന്ദിയുണ്ട്.
അങ്ങനെ രണ്ടു മൂന്ന് മാസങ്ങൾ കഴിഞ്ഞു. ഒരു ദിവസം വൈകുന്നേരം എന്റെ മകൾ വീണയും മരുമകൻ ജിനുവും കൂടി എന്നെ കാണാനായി തൃശൂർക്ക് വന്നു.
വന്നതിന്റെ പിറ്റേന്ന് രാവിലെ കാപ്പി കുടി കഴിഞ്ഞ് വർത്തമാനം പറഞ്ഞിരിക്കെ വീണ എന്നോട് അവരുടെ ഒപ്പം ചിക്കമംഗളൂർക്ക് ചെന്ന് താമസമാക്കണം എന്ന് ആവശ്യപ്പെട്ടു. ജിനുവും അതിനെ പിന്താങ്ങി.
പറ്റില്ല എന്നു ഞാൻ എത്ര പറഞ്ഞിട്ടും അവർ അതു കേൾക്കാൻ തയ്യാറായിരുന്നില്ല.
മാസത്തിൽ പതിനഞ്ച് ഇരുപത് - ഇരുപത്തഞ്ചു ദിവസം ബിസ്സിനസ്സ് ആവശ്യങ്ങൾക്കായി ജിനു യാത്രയിലായിരിക്കും. അതിനാൽ ഞാനവിടെ ഉണ്ടാകുന്നതു വീണയ്ക്ക് ഒരു കൂട്ടാകുമെന്നവർ പറഞ്ഞു. ഇടയ്ക്കെല്ലാം എനിക്ക് തോന്നുമ്പോൾ ഒക്കെ തൃശൂർക്ക് പോരാമല്ലോ. ഞാൻ ഇവിടെ തനിച്ചാണല്ലോ എന്ന വീണയുടെ ആധിയും തീരും.
വീണയ്ക്കായിരുന്നു ഏറ്റവും നിർബന്ധം. പിന്നെ പറ്റുമെങ്കിൽ അവരുടെ എസ്റ്റേറ്റിലെ കാര്യങ്ങൾ ഒന്ന് നോക്കിയാൽ എനിക്ക് ബോറടിയും മാറും. എനിക്ക് ഡ്രൈവിങ്ങ്
💬 Comments
View all comments