Chapter Title : മനസ്സിന്റെ ശക്തി [ദാവൂദ്]
വന്ന് വണ്ടിയൊക്കെ കഴുകി തൊടച്ചു വേഗമംഗ് കേറി പോകും. കെട്ടിയോൻ തന്നെയാണ് കടയെല്ലാം സെറ്റപ്പാക്കി കൊടുത്തത്. എന്തായാലും ഷാഹിനടെ കാര്യങ്ങൾ നടക്കുന്നതിനെ പറ്റി ഞാൻ ആശ്ചര്യപ്പെടാറുണ്ട്.
കാലിനിടയിൽ രക്തയോട്ടം കൂടി."വേണ്ട ഇന്നിനി വേണ്ട "കുട്ടനെ ഉഴിഞ്ഞു കൊണ്ട് ഞാൻ സമാധാനിപ്പിച്ചു." ആഴ്ചയിൽ മൂന്ന്, ഇതാണിപ്പോ കണക്ക്. പണ്ടൊക്കെ ഫുട്ബാൾ കളിക്കാൻ പോയിരുന്നപ്പോഴുണ്ടായിരുന്ന ചുറു ചുറുക്കൊന്നും ഇപ്പൊ കാണാനില്ല. "പണ്ടാരം പിടിച്ച മൊബൈലും ഇൻസ്റ്റാഗ്രാമും."
"റിനു....... 10:30 മണിയായി നാസ്ത കഴിക്ക് " കേട്ടല്ലോ, ഇതാണെന്റെ ഉമ്മ.എന്ത് ആറാംപറപ്പു കാണിച്ചാലും സ്നേഹം മാത്രമേ പുള്ളികാരിടെ കയ്യിലൊള്ളൂ. പക്ഷെ ഞാൻ തിരിച്ച് ഒന്നും കാണിക്കാറില്ല, കുറച്ചു നാളായിട്ട് കുടുംബവുമായി അത്ര നല്ല പൊരുത്തമില്ല.
ചൂട് ഭൂരി മസാലയും, കട്ടൻ ചായയും ഇന്നലത്തെ ക്ഷീണം മാറ്റി."ഗൃറാഹ്ഹഹ്ഹഎഎംഎം...."നല്ലൊരു ആന ഏമ്പക്കം വിട്ട്, റൂമിൽ കേറി കൂടി. നല്ല വെയിൽ ഉള്ളത് കൊണ്ട് ഈ സമയങ്ങളിൽ അധികം പുറത്തോട്ട് ഇറങ്ങാറില്ല.പിന്നെ പിള്ളേർ വന്ന് വിളിക്കുവാണേൽ പോകും.ഇൻസ്റ്റാഗ്രാം തുറന്ന് സ്ഥിരം റീൽസ് കാണൽ പരിപാടിയിലേക്ക് ചേക്കേറി. കൂടെ പഠിച്ച് ജീവിതത്തിൽ രക്ഷപ്പെട്ടവരുടെ സ്റ്റോറികൾ എന്നെ പ്രാന്തനാക്കി." ദൈവമേ എനിക്ക് കഴിവൊന്നുമില്ലേ??" അവമ്മാരുടെയൊക്കൊരു യോഗം.പെണ്പിള്ളേരുടെ കാര്യം എടുക്കുവാണേൽ, അവളുമാര് പോസ്റ്റ് ഗ്രാടുവേഷനും, കല്യാണവും, ഹണി മൂണുമൊക്കെയായിട്ട് നടപ്പാണ്.കൂടെപടിച്ചൊമാരൊന്നും അവർക് വേണ്ടേ വേണ്ട.അവർ ചെന്ന് കലാശിക്കുന്നത് നല്ല ജോലി, നല്ല ശമ്പളം ഉള്ള മുതിർന്ന ചെറുപ്പക്കാരിലാണ്.
ഈ ജീവിത ശൈലി കാരണമാണോന്നറിയില്ല ഞാൻ നെഗറ്റീവ് ചിന്തക്ക് അടിമയായി കൊണ്ടിരിക്കുകയാണ്. കേൾക്കാനും പറയാനും കുറ്റങ്ങൾ മാത്രം. മൊത്തത്തിലൊരു മാറ്റം വേണ്ടതായിട്ടുണ്ട്.
ടക്.... ടക്.... "റിനു..... ഡാ... വാതിൽ തുറന്നെ. " ഞാനൊന്ന് പരുങ്ങി, കാരണം ഷാഹിനയുടെ ശബ്ദമായിരുന്നുവത്. അവളുടെ ശബ്ദം കിളി നാദം തന്നെ. "റിനു........????"കാമ ദാഹം കൊണ്ട് മാടി വിളിക്കുന്ന പോലെ. "റിനു.....വാതിൽ തുറക്ക്..." ചിന്തയിൽ മുഴുകിയിരുന്ന ഞാൻ, ഞെട്ടലോടെ എഴുന്നേറ്റ് വാതിൽ തുറന്നു.
"ആ എന്തേയ് ഷാഹിനത്താ..?"സാധാരണ മട്ടിൽ ഞാൻ ചോദിച്ചു. അവൾ മൊബൈൽ കയ്യിലേന്തി എന്റെ കട്ടിലിൽ വന്നിരുന്നു. "എടാ ഇങ് വന്നേ, ഒരു സഹായം വേണം." "എന്ത് വള്ളിയാണാവോ ", ഞാൻ മനസ്സിൽ പ്രാകിക്കൊണ്ട് അടുത്ത്
💬 Comments
View all comments