Chapter Title : മനസ്സിന്റെ ശക്തി [ദാവൂദ്]
കുണ്ണ കമ്പിയടിച്ചു കൊണ്ട് പറഞ്ഞു. "നാശം..."ഇവിടെയിനി നിന്നാൽ പെണ്ണ് പിടിയനാവേണ്ടി വരും!
ഞാൻ ഊണെല്ലാം കഴിഞ്ഞ് വീണ്ടും സോഫയിൽ വന്നിരുന്നു. പുള്ളിക്കാരി ഉണർന്ന് മൊബൈലിൽ കാര്യമായിട്ടുള്ള തിരക്കിലാണ്.ഷാഹിനയും ഞങ്ങളുടെ കുടുംബവുമായി അകന്ന ബന്ധവും, അയൽവാസികളെ പോലെ നല്ല സ്നേഹത്തിലുമാണ്. എപ്പോൾ വേണമെങ്കിലും കേറി വരാനും, ചോദിക്കാതെ ഭക്ഷണം എടുത്ത് കഴിക്കാനുമുള്ള തരം ബന്ധം പുള്ളിക്കാരിയുമായി പുലർത്തിയിരുന്നു.
നെടുവീർപ്പിട്ടകൊണ്ട് ഞാനവിടെന്ന് എഴുന്നേറ്റു. "ഡാ നിന്നെ ഒരു കാര്യം പറയാനുണ്ട്..."ഷാഹിന എന്നെയവിടെ വിളിച്ചിരുത്തി. "എന്തേ ഇത്താത്ത??" "10 ദിവസം കഴിഞ്ഞാൽ വിഷുവാണ്, കടയിൽ നല്ല തിരക്കുണ്ടാവും ഇത്താത്താനെ സഹായിക്കാനായിട് കടയിലേക്ക് വരുവോ?"വളരെ താഴ്ന്നതും മയക്കുന്നതുമായ സ്വരത്തിൽ പറഞ്ഞു. "അഹ്... അത്....ഞനൊന്ന് ആലോചിക്കട്ടെ." "ഇതിലിപ്പെന്ത് ആലോചിക്കാൻ,പോത്ത് പോലെയായി വെല്ല പണിക്കും പോടാ ചെറുക്കാ... "ഉമ്മ അടുക്കളയിൽ നിന്ന് ഉച്ചത്തിൽ പറഞ്ഞു, "പൈസയും ചോദിച്ചു എന്റെ എന്റെ അടുത്തോട്ടു വരരുത് കേട്ടോ?" "ഓഹോ... അപ്പോൾ ഉമ്മടേം കൂടി പ്ലാൻ ആയിരുന്നല്ലേ."ഞാൻ ഉച്ചത്തിൽ അലറി. ശേഷം ഉണ്ടായ കലഹത്തിൽ ദേഷ്യത്തോടെ ബൈക്കെടുത്ത് പുറത്തോട്ടിറങ്ങി.എന്താണെന്നറിയില്ല, ഈയിടെയായി ചെറിയ കാര്യങ്ങൾക്ക് പോലും കോപം വരുന്നുണ്ട്.
വൈകുന്നേരം കൂട്ടുകാരുമൊത്തുള്ള കളിചിരി തമാശകൾക്കിടയിൽ ഷാഹിനയുടെ വാട്സ്ആപ്പ് മെസ്സേജ് ശ്രദ്ധയിൽ പെട്ടു. "റിനു.. ദിവസം 500 രൂപ തരാം, വരുന്നുണ്ടെങ്കിൽ ഇപ്പോൾ പറ." സ്ത്രീകളുടെ വസ്ത്ര കടയിൽ ജോലി ചെയ്യാൻ എനിക്ക് താല്പര്യമില്ലായിരുന്നു. എല്ലാവരും ചിലപ്പോൾ പെണ്ണുണ്ണിയെന്നൊക്കെ പറഞ്ഞു കളിയാക്കും, അല്ലെങ്കിൽ ബി ടെക്ക് കാരൻ തുണിക്കടയിലെന്ന പദവിയും.സംശയത്തിലായിരുന്ന ഞാൻ വിശ്വസ്ഥനായ കൂട്ടുകാരന്ടെയടുത് ഉപദേശം തേടി. "അളിയാ ഇപ്പഴത്തെ അവസ്ഥയിൽ ആത്മാഭിമാനം നോക്കി പണിയെടുക്കാൻ നിന്നാൽ ഒന്നും നടക്കില്ല, കൂടാതെ വിഷുവിനു ട്രിപ്പ് പോവാൻ സാധ്യതയുണ്ട്.കാശില്ലാതെ ട്രിപ്പ് പോകാൻ പറ്റോ??, കുപ്പി വാങ്ങണ്ടേ?? പണിക്ക് പോടാ പൊട്ടാ...." അവന്റെ ഉപദേശത്തിന് വഴങ്ങി വാട്സ്ആപ്പിൽ സന്ദേശം അയച്ചു, "നാളെതൊട്ട് വരാം." "ഗുഡ് ബോയ്, കൂടെ ഹൃദയത്തിന്റെ ചിന്നവും."ഷാഹിന ടൈപ്പ് ചെയ്‌തയച്ചു.
പിറ്റേന്ന് രാവിലെത്തന്നെ കടയിൽ ചെന്നു. ഷാഹിനത്ത വന്നിട്ടില്ല, പകരം ആ പ്രായമുള്ള സ്ത്രീയുണ്ട്.അവർ അടിക്കലും, തുടക്കലുമായി തിരക്കിലാണ്. "കുട്ട്യേ... ഞാനീ പണിയൊന്നു തീർത്തിട്ട് വരാം."ചെറുപുഞ്ചിരിയോടെ അവരെന്നോട് പറഞ്ഞു. "എന്തെങ്കിലും സഹായം വേണോ?"മര്യാദയെന്നോണം ഞാൻ
💬 Comments
View all comments