മഞ്ഞ്മൂടിയ താഴ് വരകൾ 9 [സ്പൾബർ]
നമുക്ക് പാറപ്പുറത്ത് കൂടണം.. നീ സുനിക്കുട്ടനെ വിളിച്ച് സാധനം വാങ്ങി വരാൻ പറ… “
നാണുവാശാൻകടയിലേക്ക് കയറി വരുന്നത് കണ്ട് രണ്ടാളും സംസാരം നിർത്തി.
നാണുവാശാൻ ചായ കുടിച്ചോണ്ട് ചില പഴം കഥകളൊക്കെ പറഞ്ഞോണ്ടിരുന്നപ്പോൾ മെമ്പർ ബിനോയ് വന്നു.
ടോണി പേപ്പറുകളെല്ലാം അവനെ ഏൽപിച്ചു.
കെട്ടിട നമ്പറും, കരണ്ടും ദിവസങ്ങൾക്കുള്ളിൽ താനിവിടെ എത്തിച്ചിരിക്കും എന്നും, തന്റെ ഇത്തരം വികസന പ്രവർത്തനങ്ങൾ ഇനിയും തുടരും എന്നൊക്കെ പറഞ്ഞ്, ചെറിയൊരു പ്രസംഗം നടത്തിയാണ് ബിനോയി പോയത്.. എന്തെങ്കിലുമൊക്കെ വിളിച്ച് പറയുമെങ്കിലും കാര്യം നടത്താൻ അവൻ മിടുക്കനാണെന്ന് കറിയാച്ചൻ പറഞ്ഞു.
ഷംസുവിന്റെ ഫോൺ ബെല്ലടിക്കുന്നത് കേട്ട്നോക്കിയപ്പോൾ ഇത്ത..
അവൻ ഫോണുമായി പുറത്തിറങ്ങി. എന്തൊക്കെയോ പതിഞ്ഞ ശബ്ദത്തിൽ സംസാരിച്ച് ടോണിയെ പുറത്തേക്ക് വിളിച്ചു.
“ടോണിച്ചാ.. ഇത്തയാ വിളിച്ചത്.. ഉമ്മയും, ഉപ്പയുമൊക്കെ വരാൻ ഉച്ച കഴിയുമെന്ന്.. എന്നോട് വേഗം ചെല്ലാൻ.. പൂറിക്ക് കടിയിളകിയെന്ന്.. പറ്റുമെങ്കിൽ ടോണിച്ചനേയും കൂട്ടി ചെല്ലാൻ.. ടോണിച്ചൻ വരുന്നോ…?””
“ എടാ മൈരേ.. ഇത് പകലാ.. ഈ നേരത്ത് ഞാനവിടെ കയറിയിറങ്ങിയാൽ ശരിയാവില്ല.. നീ ചെല്ല്.. അവളെ കുനിച്ച് നിർത്തി രണ്ടിലും മാറിമാറി കയറ്റിക്കൊടുക്ക്.. പൂറിയുടെ കടി മാറട്ടെ… “
“ എന്നാ ഞാൻ പോയി വരാം ടോണിച്ചാ.. കുറച്ച് കഴിഞ്ഞ് എന്നെയൊന്ന് വിളിക്കണേ.. ആ പൂറി കൊന്നില്ലെങ്കിൽ വൈകീട്ട് കാണാം…”
ഷംസു അവന്റെ സ്കൂട്ടിയിൽ കയറി ഓടിച്ചു പോയി.
🍆 🍆 🍆
മഞ്ഞ് പെയ്ത് കൊണ്ടിരിക്കുന്ന നിലാവിലേക്ക് നോക്കി ടോണി പാറപ്പുറത്ത് മലർന്ന് കിടന്നു.
മാത്തുക്കുട്ടിയും, സുനിക്കുട്ടനും, ഷംസുവും കൂടെയുണ്ട്..
ഇന്നെല്ലാവരും നല്ല ഫോമിലാണ്. എങ്കിലും മാത്തുക്കുട്ടി നോർമലാണ്.. എത്ര കിട്ടിയാലും അവൻ കുറച്ചേ അടിക്കൂ.. വാരി വലിച്ച് കുടിക്കുന്നത് സുനിക്കുട്ടനാണ്.
അവർ ഓരോന്ന് സംസാരിച്ച് ആ നിലാവത്ത്, തണുത്ത കാറ്റേറ്റ് കുറേ നേരം അവിടെയിരുന്നു.
ടോണിയോടൊപ്പമുള്ള ഈ കമ്പനി മറ്റ് മൂന്ന് പേർക്കും ഒരഭിമാനമായി തോന്നി. ഈ നാട്ടിൽ മറ്റാരുമായും ടോണിച്ചന് ഇങ്ങിനെയൊരു ബന്ധമില്ല.. ആ ഭാഗ്യം കിട്ടിയത് തങ്ങൾക്ക് മൂന്ന് പേർക്കുമാണ്.
ഷംസു മൂന്ന് ഗ്ലാസിലേക്ക് വീണ്ടും ഓരോന്നൊഴിച്ചു. മാത്തുക്കുട്ടിക്ക് വേണ്ടെന്ന് പറഞ്ഞു. അതിലേക്ക് വെള്ളമൊഴിക്കുമ്പോൾ മാത്തുക്കുട്ടിക്കൊരു ഫോൺ..
“ ടോണിച്ചാ.. ചെറിയൊരു പ്രശ്നം.. നമ്മുടെ ശിവരാമൻ ചേട്ടനില്ലേ.. അങ്ങേരുടെ അമ്മക്ക് തീരെ വയ്യെന്ന്.. ഹോസ്പിറ്റലിൽ കൊണ്ട് പോണം.. ഞാനെന്നാ പോയാലോ..? “”
മാത്തുക്കുട്ടി ചോദിച്ചു.ഇത്തരം ചില ട്രിപ്പുകളും അവനുണ്ടാവാറുണ്ട്.. ഒരു മടിയുമില്ലാതെ അവൻ പോവുകയും ചെയ്യും.
“ നീയൊന്ന് ചുമ്മാതിരി മാത്തുക്കുട്ടീ.. ആ ചെറ്റയുടെ അമ്മയല്ലേ.. അതവിടെ കിടന്ന് ചത്തോളും.. “
സുനിക്കുട്ടൻ കലിപ്പോടെ പറഞ്ഞു. സൗമ്യയുടെ അച്ചന് ഈ നാട്ടിലുള്ള നിലയും വിലയും ടോണിക്ക് മനസിലായി. ‘
“അങ്ങിനെ പറയരുത് സുനിക്കുട്ടാ.. ശിവരാമൻ ചേട്ടൻ ചെറ്റയാണെങ്കിലും അതയാളുടെ വയസായ അമ്മയല്ലേ..
💬 Comments
View all comments