Chapter Title : മഞ്ഞുരുകും കാലം 6 [വിശ്വാമിത്രൻ]
അവിടുത്തെ സൗകര്യങ്ങൾ ഉപയോഗിച്ചോളാൻ അനുവാദം കിട്ടി. എനിക്കും ശശിയണ്ണനും ശിവൻകുട്ടിക്കും എന്തോ, അവിടം അത്ര പിടിച്ചില്ല. ഞങ്ങളങ്ങനെ വിഷണ്ണരായി നിൽകുമ്പോൾ ബസ്സ് ഡ്രൈവർ പത്തു കിലോമീറ്റർ മാറി അവർ സ്ഥിരം നിർത്താറുള്ള സ്പോട്ട് ഉണ്ടെന്നും അവിടെ എത്തുമ്പോൾ എല്ലാം ശെരിയാകാമെന്നും അറിയിച്ചു. ശിവൻകുട്ടി ആയിരുന്നു ഡ്രൈവറുടെ കമ്പനി. ഹിന്ദിയിൽ പരിജ്ഞാനം തന്നെ കാരണം. വണ്ടി ഓടി തുടങ്ങിയപ്പോഴേ എല്ലാരും വീണ്ടും ഉറക്കമായി. ഞങ്ങൾ ബസ്സിന്റെ മുൻപറ്റത്തു സ്ഥലം പിടിച്ചിരുന്നു. പർവത പ്രദേശത്തുകൂടി പോകുന്ന റോഡ് ആയോണ്ട് പത്തുകിലോമീറ്ററുകൾ താണ്ടാൻ കുറച്ചു സമയം വേണ്ടി വന്നു. ഓഫ് സീസൺ ആയതുകൊണ്ട് അവിടെ വല്യ തിരകുകളൊന്നുമില്ല. ഒന്ന് രണ്ടു കാലി ബസ്സുകൾ. ഒരു ചെറിയ മൈതാനത്തിന്റെ പല വശങ്ങളിലായി ചെറിയ ചെറിയ പോർട്ടബിൾ ടോയ്‍ലെറ്റുകൾ. അനുവാദം വാങ്ങിയ ശേഷം ഞങ്ങൾ ഓരോന്നിലോട്ട് നടന്നു. കർമങ്ങൾ നിർവഹിച്ചു ഞങ്ങൾ പുറത്തിറങ്ങി. ഡ്രൈവർ ഭായ് ഇതുവരെ എത്തിയിരുന്നില്ല. കിളിയോട് കത്തിവെച്ചോണ്ടിരിക്കുമ്പോൾ ഞങ്ങൾ കണ്ടത് ഭായ് ഒരു പെണ്ണുമായി ഒരു ഒഴിഞ്ഞ ടോയ്‌ലെറ്റിലോട്ടു കയറി പോവുന്നതാണ്. എന്താ സംഭവമെന്ന് കിളിയോട് ചോദിച്ചു. "ലൗഡാ കാലി കർനെ കേലിയെ", മഞ്ഞ പല്ലുകൾ കാണിച്ചു ഇളിച്ചോണ്ടു കിളി പറഞ്ഞു. സംഭവം മറ്റേത്. കുഴലൂത്ത്. രാത്രി ഉറക്കം വരാതിരിക്കാൻ ഡ്രൈവർമാർ കഞ്ചാവ് ചുണ്ടിനടിയിൽ തിരുകും. ഇതൊരു സ്ഥിര പരുപാടിയായതിനാൽ കിക്കിലുപരി, ഒരു തരം കഴപ്പാണ് ഫലം. അതിനു പരിഹാരം കാണാനായാണ് ഭായ് ഒരുത്തിയെ വാടകക്കെടുത്തു കൊണ്ടുപോയത്. "നിങ്ങൾക്ക് വേണോ?" എന്ന് കിളി ഞങ്ങളോട് ചോദിച്ചു. പരസ്പരം നോക്കിയിട്ട് ഞങ്ങൾ ഒരേ സ്വരത്തിൽ പറഞ്ഞു; "ഹാ ഭായ്" വേറാരും കാണില്ല എന്ന വിശ്വാസവും, ഞങ്ങൾ തമ്മിലുള്ള പരസ്പര അറിവുമാണ് ഞങളെ കൊണ്ട് തീരുമാനം എടുപ്പിച്ചത്. നേരത്തെ ഡൽഹിയിൽ വെടി ഞങ്ങളെ സമീപിച്ചത് ഒരുപക്ഷെ ഇത് പോലുള്ള സന്ദർഭത്തിലായിരുന്നേൽ ഉറപ്പായും വെടിപൊട്ടിച്ചേനെ. പുള്ളി അവിടുണ്ടായിരുന്ന ചെറിയ ഓഫീസിലോട്ടു കയറി പോയി. തിരിച്ചു ഒരു സാമാന്യം കാണാൻ കൊള്ളാവുന്ന സ്ത്രീയുമായി ഇറങ്ങി വന്നു. ഊമ്പുന്നതിനു കൂലി ഒരാൾക്ക് നൂറു രൂപ. റേറ്റ് കേട്ട് ഞങ്ങൾ നടുങ്ങി. നൂറു രൂപ അന്നൊരു വല്യ സംഖ്യയാണ്. ഞങ്ങടെ
💬 Comments
View all comments