Chapter Title : മീഞ്ചന്തയിലെ പുത്രിയും പിതാവും [JM&AR]
കൂക്കി വിളിക്കുന്ന പോലത്തെ ശബ്ദമുണ്ടാക്കി ശരിക്ക് നടക്കാൻ തുടങ്ങിയിട്ടില്ലാത്തത് കൊണ്ട് മുറ്റത്തെ മണലിലൂടെ തെറിച്ച് തെറിച്ച് മുന്നോട്ട് കുതിക്കാൻ തുടങ്ങിയ പേരക്കുട്ടിയെ വാരിയെടുത്ത് മാറോട് അടക്കിപ്പിടിച്ച് ഉപ്പ പെട്ടെന്ന് തന്നെ ചെന്ന് കാറിൽ കയറി. ഷഹാന ആക്സിലറേറ്റർ ചവിട്ടി താഴ്ത്തി. കോണ്ടസ്സ മുന്നിലേക്ക് ചാടി ഓഫായി.
“ഒന്നൂല്ലുപ്പാ. ക്ലച്ച് ചവിട്ടിയപ്പോ താഴ്ന്ന് പോയതാ”
“അതൊക്കെ നോക്കണ്ടേ പൂവീ..? ഉപ്പാനെപ്പോലെ വണ്ടിക്കും നല്ല പ്രായണ്ട്”
“അമ്പത്തിരണ്ടല്ലേ? അല്ലാതെ തൊണ്ണൂറല്ലല്ലോ”?
“ന്നാലും പൂവീ….എന്തേപ്പോ ഇതെടുക്കാന്”?
“വെറുതേ. ഇങ്ങള് ചുറ്റിയടിച്ച് വരാന്ന് പറഞ്ഞപ്പോ …. പണ്ടത്തേപ്പോലെ ഒക്കെ ഓർമ്മ വന്നു. ഇതില് കൊറേ സ്ഥലത്തൊക്കെ പോയീളളതല്ലേ ”
ദത്ത ശ്രദ്ധയായി മുന്നിലേക്ക് നോക്കി വണ്ടിയോടിക്കുന്ന മകളുടെ പാതി മുഖത്തേക്ക് പ്രസന്ന ചിത്തനായി ഉപ്പ നോക്കിയിരുന്നു പോയി. ആ തുടുത്ത കവിളുകളിൽ പഴയ പ്രസരിപ്പ് ഉപ്പ കണ്ടു. അവളുടെ ചൈതന്യം സ്ഫുരിക്കുന്ന സരോജ മിഴികൾ ഉപ്പയുടെ മനസ്സിനെ കാതരമാക്കി. തല മറച്ച ഷാൾ പിന്നിലേക്ക് ഊർന്നു വീണപ്പോൾ ചെന്നിയിലേക്ക് ചിതറിവീണ അളകങ്ങൾ കാറ്റിൽ പാറിപ്പറന്നു.
“പൂവീ…”
പനി ഭേദമായി നവോന്മേഷം വീണ്ടെടുത്ത മകളെ പ്രണയത്തോടെ, ഒരു കാമുകൻ്റെ വികാര പാരവശ്യത്തോടെ ഇടറി ചിലമ്പിച്ചു പോയ സ്വരത്തിൽ ഉപ്പ വിളിച്ചു.
ഷഹാന ഒരു നിമിഷത്തേക്ക് മുഖം തിരിച്ചു. ഉപ്പയുടെ സ്വരത്തിലെ ഇടർച്ചയും ആ കണ്ണുകളിലെ പ്രണയവും അവൾക്ക് അപരിചിതമായിരുന്നില്ല. അവൾ സീറ്റിൽ നിന്ന് ഏന്തി വലിഞ്ഞ് ഉപ്പയുടെ കവിളിൽ ചുംബിച്ചു. കോണ്ടസ്സക്ക് സീറ്റ് ബെൽറ്റ് ഇല്ലാത്തത് ഷഹാനക്ക് സൗകര്യമായി.
“...ഇയ്യ് പറഞ്ഞത് ശരിയാ. വാപ്പ ഗൾഫിലായന്ന് വാങ്ങീതാ ഇത്. നാട്ടില് വരുമ്പോ അങ്ങട്ടും ഇങ്ങട്ടൊക്കെ പോവാലോന്നും പറഞ്ഞ്. ന്നിട്ടെന്താ… വാങ്ങി അധികം കഴിയണേന് മുന്നേ വാപ്പേം ഇക്കാക്കേം പള്ളിപ്പറമ്പിലെത്തി. കൊറേക്കാലം പിന്നെ ഇതാരും എടുത്തില്ല. ചന്ദ്രൻ ഒരീസം തറവാട്ടില് വന്നപ്പോ വണ്ടി പൊടി പിടിച്ച് കെടക്കണത് കണ്ടു. അന്ന് തൊട്ട് ഓടാൻ തൊടങ്ങീതാ ഇത്. ഞാനും ചന്ദ്രനും ദേവഗിരിയിലായന്ന് ഇതും കൊണ്ട് എവടെ ഒക്കെ പോയിട്ടുണ്ടൂന്ന് അറിയോ? അൻ്റെ ഉമ്മാനേം കൊണ്ടും കൊറേ കറങ്ങീട്ടുണ്ട്. നിക്കാഹിന് മുന്നെ കോഴിക്കോട് പോകാത്ത സ്ഥലല്ല. ഞങ്ങള് വൈന്നാരം പൂക്കോട്ടൂര്
💬 Comments
View all comments