Chapter Title : മുടിയനായ പുത്രൻ [ഋഷി]
ഒറ്റയടി! കവിളത്ത്. ചുണ്ടു പൊട്ടി വായ്ക്കുള്ളിൽ ചോരയുടെ കയ്പ്പ്.. പിന്നെ പുറം കൈകൊണ്ട് മറ്റേ കവിളത്തുമൊരടി! ആഹ്! മോതിരത്തിൻ്റെ കല്ലുരഞ്ഞു തൊലിപൊട്ടി നീറി! നിൻ്റെ ടീച്ചറു വിളിച്ചിരുന്നു. അമ്മ കിതച്ചുകൊണ്ടു പറഞ്ഞു.
മംഗളം! ഒരലർച്ച.
എന്തോ! ചെറിയമ്മ ഓടിവന്നു. നിറഞ്ഞ കണ്ണുകളുമായി നിന്ന എന്നെ വാരിയെടുത്തു. എന്തു പറ്റിയെൻ്റെ മോന്!
നീയാണിവനെ കൊഞ്ചിച്ചു വഷളാക്കണത്. അമ്മ അമർത്തിയ സ്വരത്തിൽ പറഞ്ഞു. അവനെ താഴെ നിർത്ത്! ഇള്ളക്കുട്ടിയല്ലേ! എളീലെടുത്തോണ്ടു നടക്കാൻ! ഞാനൂർന്നിറങ്ങി. അമ്മയെ തുറിച്ചുനോക്കി.
എന്താടാ നോക്കിപ്പേടിപ്പിക്കുന്നോ! അമ്മ കയ്യോങ്ങി. അവനേങ്കൊടു പോടീ മംഗളം. ഇല്ലേൽ ഞാനവനെ...
ചെറിയമ്മ എന്നേം വാരിയെടുത്ത് മുറിയിലേക്കു നടന്നു... മുഖം കഴുകിച്ച് തുണികൾ മാറ്റി എന്നെയടക്കിപ്പിടിച്ചു കിടന്നു... മെല്ലെ ചൂടുപിടിച്ചിരുന്ന ദേഹം തണുത്തു. ചെറിയമ്മേടെ വെളുത്തുകൊഴുത്ത മുലകളിൽ ഞാൻ മുഖമമർത്തിക്കിടന്നു... ആ വിരലുകൾ എൻ്റെ പുറത്തും ചന്തിയിലും മെല്ലെത്തഴുകി... ആ ദിവസം ഞാനൊരിക്കലും മറക്കില്ല. എന്നാൽ അടുത്ത നാളുകൾ പലതും തനിയാവർത്തനമായിരുന്നു. അമ്മ കോലൊടിച്ചിട്ടപ്പോൾ അച്ഛനായി മർദ്ദകൻ. ഓരോ വട്ടവും ഉള്ളിൻ്റെയുള്ളിലെ അമർഷം പതഞ്ഞുപൊന്തുകയായിരുന്നു. വലിയ വീടിൻ്റെ ഔട്ട്ഹൗസിലേക്കെന്നെ മാറ്റി. പത്തുവയസ്സായപ്പഴേക്കും ചെറിയമ്മയോട് ഇനിയെൻ്റെ കാര്യമൊന്നും നോക്കണ്ടന്ന് അമ്മ കല്പിച്ചു. എന്നാലും പാവം ഞാൻ ഭക്ഷണം കഴിച്ചു എന്ന് എന്നും ഉറപ്പുവരുത്തുമായിരുന്നു.
അച്ഛൻ, അതു കഴിഞ്ഞ് ചിലപ്പോഴെല്ലാം സുധിയേട്ടൻ, മിക്കവാറും ബൈജുവേട്ടൻ...ഇവരെല്ലാം രക്ഷകർത്താവിൻ്റെ കുപ്പായവുമണിഞ്ഞ് ഊഴം വെച്ച് ഞാൻ യാത്ര ചെയ്ത സ്ക്കൂളുകളിൽ കയറിയിറങ്ങി.. ക്ലാസ്സിൽ പഠിപ്പിക്കുന്നത് മനസ്സിലാക്കാൻ പ്രയാസമൊന്നുമില്ലായിരുന്നു. ഒൻപതു വരെ വർഷമൊന്നും പോകാതെ ജയിച്ചുപോന്നു. ടോപ്പറാവണമെന്ന ഒരൈഡിയ പോലും തലയിലൂടെ മിന്നിയുമില്ല.
പത്തിൽ പഠിക്കുമ്പോഴാണ് ജീവിതം മാറിമറിയുന്നത്. സ്ക്കൂളിൽ ഒരടിപിടി. എന്നെ കൊറച്ചുനാളായി ചൊരണ്ടിക്കൊണ്ടിരുന്ന ഗ്യാങ്ങുമായി. എന്തു ചെയ്യാനാണ്! പുതിയ സ്ക്കൂൾ. ന്യൂ അഡ്മിഷൻ പിള്ളേര് എന്നും ടാർഗെറ്റാണ്. കോറിഡോറിൽ ചുമ്മാ തള്ളിവീഴ്ത്തുക, തലയ്ക്കു കിഴുക്കുക, കാൽ വെച്ചു വീഴ്ത്തുക, സൈക്കിളിൻ്റെ കാറ്റൂരി വിടുക.... അങ്ങനെയങ്ങനെ സുന്ദരമായ കലാപരിപാടികൾ! കൊറേ സഹിച്ചു. ഒടുക്കം ഒരു ദിവസം ക്ലാസ്സിൻ്റെ മുന്നിൽ വെച്ച് എൻ്റെ പാൻ്റു വലിച്ചൂരി. കൂട്ടച്ചിരി. ആമ്പിള്ളാരും പെമ്പിള്ളാരും. ചെറിയമ്മയോടു മനസ്സിൽ നന്ദി പറഞ്ഞു. ഉള്ളിൽ വൃത്തിയുള്ള ജട്ടിയുണ്ടായിരുന്നു. ഞാനൊന്നും മിണ്ടാതെ
💬 Comments
View all comments