0%

Chapter Title : നാല് പെണ്ണുങ്ങൾ 3 [നീലു]

Author : Kambikathakal Read All Parts 222

ഏറ്റെടുക്കാൻ തയ്യാറായില്ല.അവസാനം നിരാശാകാമുകനായി പെണ്ണുകെട്ടാതെ നടന്ന അപ്പച്ചൻ കടമെല്ലാം വീട്ടി ഇവരെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. ബന്ധുക്കൾ കുറേ പ്രശ്നമൊണ്ടാക്കിയെങ്കിലും അപ്പച്ചൻ അവരെയെല്ലാം ഓടിച്ചുവിട്ടു. പിന്നെ പഴയ കാമുകീകാമുകൻമാരല്ലേ........." ബീന പറഞ്ഞുനിർത്തി.
"ശ്ശെ......ബന്ധുക്കളായിട്ടും ഇച്ചായൻ്റെ സാധനം അപ്പച്ചൻ്റേതിൻ്റെ പകുതിപോലുമില്ല.പെട്ടെന്ന് സംഗതി തീരുവേം ചെയ്യും......." ഡെയ്സി നിരാശയോടെ പറഞ്ഞു.
"ഓ......അതും കണക്കാ ഇല്ലേ........." ബീന അവജ്ഞയോടെ ചോദിച്ചു.
"അതെന്താടീ......." ഡെയ്സിയുടെ വായിൽ നിന്നും എടീന്ന് വന്നതും ബീന കൃത്രിമദേഷ്യത്തിൽ അവളെ നോക്കി.
"ശ്ശോ.......അല്ല ചേട്ടത്തീ.......അതെന്താ അങ്ങനെ പറഞ്ഞെ.........." ഡെയ്സി പെട്ടെന്ന് തിരുത്തി.
"റോണിച്ചായൻ്റേം കണക്കാ നീ പറഞ്ഞതുതന്നെ....." ബീന പറഞ്ഞു.
"ങാ.......കൊഴപ്പമില്ല നമുക്ക്‌ അപ്പച്ചനില്ലേ......." ഡെയ്സി പറഞ്ഞു. ഈ സമയം ദേവസിയുടെ ഇടത്തും വലത്തുമായി ഇരുനെഞ്ചിലും തലവെച്ച് കിടക്കുകയായിരുന്നു മോളിക്കുട്ടിയും ഗ്രേസിയും.
"ദേ ഇച്ചായാ.......ഇവൾക്കൊരു കൊച്ചിനെ കൊടുക്കണം കേട്ടോ........" മോളിക്കുട്ടി അയാളുടെ പാറപോലെ ഉറച്ച വയറിൽ തലോടിക്കൊണ്ട് പറഞ്ഞു.
"അതെങ്ങനാടീ.......ഒണ്ടാവുന്ന കൊച്ചിന് എൻ്റെ ഷേപ്പൊണ്ടായാ ഇവരുടെ ജീവിതം പോവില്ലേ......." ദേവസി മോളിക്കുട്ടിയെ ഒന്നുകൂടി ചേർത്തുപിടിച്ചു.
"അതെക്കെ ഞാൻ നോക്കിക്കോളാം നിങ്ങള് ഞാൻ പറയുന്നപോലെ ചെയ്താമതി......." മോളിക്കുട്ടി പറഞ്ഞു.സത്യത്തിൽ ദേവസിയുടെ ഉള്ളിൽ സന്തോഷം തിരതല്ലുകയായിരുന്നു. സ്വന്തം രക്തത്തിലൊരു കുഞ്ഞ് അതും മരുമകളുടെ വയറ്റിൽ.
"നോക്ക് മൂന്ന്പേർക്കും ആദ്യത്തെ കുഞ്ഞ് ഇച്ചായൻ്റ വക ബാക്കിമതി അവൻമാർക്ക്....." മോളിക്കുട്ടി പറഞ്ഞു.
"എടീ അവൻമാര് പ്രശ്നമൊണ്ടാക്കൂലേ......." അയാൾ പറഞ്ഞു.
"ഒരു കോപ്പുമില്ല....... ഒണ്ടാക്കിയാ ഈ സ്വത്തെല്ലാം ഇച്ചായൻ എനിക്കല്ലേ തന്നത് ഞാനത് ഇവളുമാരുടെ പേരിലോട്ട് മാറ്റും. നക്കിത്തിന്നാൻ നല്ലുപ്പില്ലാത്ത അവൻമാരെന്ത് ചെയ്യാനാ......." മോളിക്കുട്ടിയുടെ മനസ്സിൽ ആദ്യഭർത്താവിലുണ്ടായ മക്കളോടുള്ള ദേഷ്യം നുരഞ്ഞുവന്നു.
"എടീ......അവൻമാര് നിൻ്റെ മക്കളല്ലേ........" ദേവസി ചോദിച്ചു.
"അതെക്കെ ശരിയാ......പക്ഷേ ആ പുഴുങ്ങിയ തന്തക്കൊണ്ടായതല്ലേ......? ഇപ്പഴേ മൂന്നും നല്ല വെള്ളമടിയാ ഇച്ചായൻ കണക്കൊക്കെ നോക്കുന്നോണ്ടാ ഇല്ലെങ്കി അവൻമാര് ഇതെല്ലാം വിറ്റ് തൊലച്ചേനേ......" മോളിക്കുട്ടി നീരസത്തോടെ പറഞ്ഞു.
"ങും എന്നാപ്പിന്നെ നമ്മടെ വക്കീലിനെ വരുത്തി ഇവരുടെ പേരില് വില്ലെഴുതാം ഇല്ലേ......." ദേവസി ചോദിച്ചു.
"ഇച്ചായാ......" മോളിക്കുട്ടി സ്നേഹത്തോടെ വിളിച്ചു.
"എന്താടീ........" അയാൾ ചോദിച്ചു.
"എളയവള് പഠിക്കാൻ മിടുക്കിയാ അവളെ പഠിപ്പിച്ചൂടേ ഇവൻമാര് ശരിയാവുമെന്നെനിക്ക് തോന്നുന്നില്ല........." മോളിക്കുട്ടി പറഞ്ഞു.

💬 Comments

View all comments