നാൻസി മമ്മിയെ പിഴപ്പിച്ച രാത്രി [ജഗൻ]
നാൻസി മമ്മിയെ പിഴപ്പിച്ച രാത്രി
Nancy Mummye pizhappicha Raathri | Author : Jagan
കേരളത്തിന്റെ ഹൃദയഭാഗത്ത്, ഒരു ചെറിയ ഗ്രാമത്തിൽ, പച്ചപ്പ് നിറഞ്ഞ ഒരു നാട്ടുവഴിയുടെ അരികിൽ, പഴയതെങ്കിലും സ്നേഹം നിറഞ്ഞ വീടുണ്ട്. ആ വീടിന്റെ മുറ്റത്ത് പഴുത്ത മാങ്ങകൾ വീഴുന്ന മാവുകളും, പൂത്തുനിൽക്കുന്ന പ്ലാവുകളും, ചെറിയൊരു തോട്ടവും. മഴക്കാലത്ത് ആ മുറ്റം ചെളിനിറഞ്ഞ് തിളങ്ങും, വേനലിൽ പൊടി പറക്കുന്ന വഴിയിലൂടെ കാറ്റ് വീശും. അവിടെയാണ് തോമസ് ചേട്ടനും നാൻസി ടീച്ചറും താമസിക്കുന്നത്.
തോമസ് ചേട്ടന് അറുപത് വയസ്സായി, ഗവണ്മെന്റ് ഓഫീസറായിരുന്നു. അദ്ദേഹം സമൂഹത്തിലെ ഒരു മാന്യൻ ആയിരുന്നു, മുഖത്ത് എപ്പോഴും ഒരു ചിരി വിരിയുന്നത് കാണാം. ആരോഗ്യമുള്ള ശരീരം, ഉറച്ച ശബ്ദം, എല്ലാവരോടും സ്നേഹം.
നാൻസി ചേച്ചി അമ്പത്തിനാല് വയസ്സുള്ളവളാണ്, ഇപ്പോഴും അടുത്തുള്ള സ്കൂളിൽ ടീച്ചറാണ്. അവർ വെളുത്ത നിറമുള്ള മധ്യവയസ്സിയായ സുന്ദരിയാണ്, നീണ്ട മുടി, മനോഹരമായ ചിരി. സ്കൂളിൽ പോകുമ്പോൾ എപ്പോഴും സാരി ഉടുക്കും, വീട്ടിൽ രാത്രി വരെ അതേ സാരി തന്നെ, രാത്രി കുളി കഴിഞ്ഞതിനുശേഷം കിടക്കാൻ നേരത്ത് നൈറ്റി ഉപയോഗിക്കും.
അവരുടെ രണ്ട് മക്കളാണ് അനുവും അന്നയും. മക്കൾ രണ്ടുപേരും അപ്പനെയും അമ്മയെയും ഡാഡി മമ്മി എന്നാണ് വിളിക്കുന്നത്. രണ്ടുപേരും നാൻസി മമ്മിയെപ്പോലെ വെളുത്ത നിറമുള്ള സുന്ദരികൾ. അനു ഇപ്പോൾ അമേരിക്കയിൽ വിവാഹിതയായി സെറ്റിൽഡാണ്, അന്ന ഓസ്ട്രേലിയയിൽ. വീട് ഇപ്പോൾ ശാന്തമാണ്, പക്ഷേ അവരുടെ ഓർമകൾ നിറഞ്ഞതാണ് ആ വീടും പരിസരങ്ങളും മുൻവശത്തുള്ള തോട്ടവും.
ഓരോ ദിവസവും പ്രഭാതത്തിൽ, സൂര്യൻ പതിയെ ഉദിച്ചുവരുമ്പോൾ, തോമസ് ചേട്ടൻ മുറ്റത്തെ വരാന്തയിൽ ഇരുന്നു പത്രം വായിക്കും. കൈയിൽ ഒരു ചൂടുള്ള ചായ ഗ്ലാസ്, ചുറ്റും പക്ഷികളുടെ കളകളാരവം. "എടീ നാൻസി, ഇന്ന് മഴ വരുമോ എന്ന് നോക്ക്," എന്ന് അദ്ദേഹം അടുക്കളയിലേക്ക് വിളിച്ചു ചോദിക്കും.
നാൻസി ടീച്ചർ അടുക്കളയിൽ നിന്ന് പതിയെ നടന്നുവരും, കൈയിൽ ചൂടുള്ള ദോശയും ചമ്മന്തിയും വെച്ച ഒരു പ്ലേറ്റ്. അവരുടെ മുഖത്ത് പ്രായത്തിന്റേതായ ക്ഷീണമുണ്ടെങ്കിലും, തോമസ് ചേട്ടനെ കാണുമ്പോൾ ഒരു ചിരി വിരിയും. ",മഴ വരട്ടെ ഡാഡി അതൊക്കെ നല്ലതല്ലേ നമുക്ക് ധൃതിപിടിച്ച് എവിടെയും പോകേണ്ട ആവശ്യമില്ലല്ലോ. നമുക്ക് ഇവിടെ ഇരുന്ന് പഴയ കഥകൾ പറയാം," എന്ന് അവർ മൃദുവായി പറയും.
അവർ ഇരുവരും മുറ്റത്തെ ചെറിയ ടേബിളിനരികിൽ ഇരിക്കും. തോമസ് ദോശയിൽ ചമ്മന്തി മുക്കി കഴിക്കുമ്പോൾ, നാൻസി ടീച്ചർ അദ്ദേഹത്തെ നോക്കി ഇരിക്കും. "ഓർമയുണ്ടോ തോമസേ ചേട്ടാ നമ്മുടെ ആദ്യ കണ്ടുമുട്ടൽ?" എന്ന് അവർ ചോദിക്കും.
തോമസ് പത്രം മടക്കിവെച്ച്, നാൻസിയുടെ കണ്ണുകൾ തന്നെ നോക്കും. "എന്ത് മറക്കാൻ നാൻസി, അത് നമ്മുടെ ജീവിതത്തിന്റെ തുടക്കമല്ലേ." അങ്ങനെ അവരുടെ ഓർമകൾ പിന്നോട്ട് പോകും, പതിയെ, ഓരോ നിമിഷവും ആസ്വദിച്ച്.
തോമസ് ചേട്ടനും നാൻസി ടീച്ചറും കണ്ടുമുട്ടിയത് അവരുടെ ഇടവക പള്ളിപ്പെരുന്നാളിനാണ്. അക്കാലത്ത് തോമസ് ഗവണ്മെന്റ് ഓഫീസിൽ ക്ലാർക്കായി ജോലി ചെയ്യുന്നു. നല്ല കുടുംബ പശ്ചാത്തലം, നല്ല സ്വഭാവം, എല്ലാവരോടും സഹായിക്കാൻ തയ്യാറുള്ളവൻ., നാൻസിയെ ആദ്യം കാണുന്നത്
💬 Comments
View all comments