Chapter Title : നിഷിദ്ധ ജ്വാല (E005) [ഡോ.കിരാതന്‍]
താത്പര്യമുണ്ടെന്ന്....".
"...ഇക്ക ഇതറിഞ്ഞിട്ടും മിണ്ടാതെ നിന്നൂല്ലോ.....ഹഹോ കഷ്ട്ടം....". അവൻ അറിയാതെ പൊട്ടിത്തെറിച്ചു.
ഇക്ക കുറച്ച് നേരം മിണ്ടാതെ നിന്നു. ദുരെ വഴി തെറ്റിയ ദേശാടനപക്ഷികൾ കുട് തെറ്റി ദിശതെറ്റി പായുന്നുണ്ടായിരുന്നു.
"....മോനെ....റിയാസ്സൂ.....നിനക്കറിയാല്ലോ....ഇപ്പൊ എനിക്ക് വേറെ ഒരിടത്ത് കുടുംബമുണ്ടെന്ന്....സൈനബയാണെങ്കിൽ അവളുടെ വീട്ടിൽ പോകണമെങ്കിൽ നിയമപ്രകാരം ഡൈവോഴ്‌സ് വേണമെന്നാണ് പറയുന്നത്......അറിയാല്ലോ....ഡൈവോഴ്‌സ് ...കിട്ടിയാൽ പിന്നെ മാസം തോറും ജീവനാംശം കൊടുക്കണം.....ഇപ്പോഴത്തെ അവസ്ഥയിൽ എനിക്ക്....എനിക്ക്....". അവന്റെ ഇക്ക മുഴുവിപ്പിക്കാനാകാതെ പരുങ്ങി.
"...ഇക്ക....ഇക്ക ചിന്തിച്ചിട്ടുണ്ടോ ...സൈനബ ഇത്തക്ക് പോകാൻ ഒരിടമില്ലെന്ന്.....എന്തായാലും അവരിവിടെ നിൽക്കട്ടെ....ഇനി കുടുബക്കാർ ആരെങ്കിലും സഹതാപം തോന്നി കൊണ്ടുപോകുന്നത് വരെ ഇവിടെ നിൽക്കട്ടെ...അല്ലാതെ എന്ത് ചെയ്യാനാ....". അവനിൽ നിന്ന് കണ്ണ് നീരൊഴുകുന്നുണ്ടായിരുന്നു.
സൈനൂത്താക്ക് പോകാൻ ഇരിടമില്ലെന്നത് സത്യമായിരുന്നു. അവരുടെ ഉപ്പയും ഉമ്മയും താമസിക്കുന്നത് തന്നെ അവരുടെ മകന്റെ ഭാര്യവീട്ടുകാരുടെ ദയാവായ്പ്പകൊണ്ടാണ്. അതിനാൽ ഒരിക്കലും സൈനൂത്താക്ക് അങ്ങോട്ട് പോകാൻ സാദ്ധിക്കില്ല.
".....ഒരു കാര്യം ചോദിച്ചാൽ .ഇക്ക.സത്യം പറയുമോ.......ഇപ്പൊ ഉമ്മയെ കെട്ടിക്കുന്നതിൽ....ഇക്കക്ക് വല്ലതും തടഞ്ഞിട്ടുണ്ടോ....കാശായിട്ട്....".
"..ഉം....എന്നായാലും നീ അതറിയും....മൂന്ന് ലക്ഷം എനിക്ക് ഉമ്മയുടെ ജേഷ്‌ഠൻ തന്നു...മോനെ റിയാസ്സൂ....ഇക്കയുടെ അവസ്ഥ അതായിരുന്നു. കഴുത്തതോപ്പം കടമാ....വാങ്ങിപ്പോയി...റിയാസ്സൂ.....നീ എന്നോട് ക്ഷമിക്ക്.....".
"...ഇക്കയുടെ പൈസയിലാണ് ഞാൻ ഇത്രയും കാലം പഠിച്ചത്....നല്ല ബഹുമാനമായിരുന്നു ഇക്കയെ.....ഇനി ഞാൻ ഇവിടെ നിന്നാൽ നില മറന്ന് പോകും...". അവൻ കാണാത്തതിൽ പറഞ്ഞ് വീടിനുള്ളിലേക്ക് കയറിപ്പോയി.
മുറിയിൽ കയറി കട്ടിലിൽ കിടന്ന് ആരും കേഴ്ക്കാതെ അവൻ തേങ്ങി. ഉറക്കം വരാതെ കുറെ നേരം തിരിഞ്ഞും മറിഞ്ഞും കിടന്നു. സ്വന്തം ഉമ്മ ഈ വയസ്സായ പ്രായത്തിൽ കല്ല്യാണം കഴിക്കാൻ പോകുന്നു. ഒരു മകനായ അവൻ അതൊരിക്കലും താങ്ങാൻ കഴിയുമായിരുന്നില്ല. മനസ്സിൽ നീറ്റലിൽ എരിപൊരി സഞ്ചാരം നടത്തുന്ന നേരത്താണ് ഇക്കയുടെ മുറിയിൽ നിന്ന് ബഹളം കേട്ടത്.
"...ഹഹോ.....ഇറങ്ങിപോകുന്നുണ്ടോ മനുഷ്യാ....".
"...അല്ലാ...സൈനബേ...ഞാൻ....ഞാൻ....നീയും കുറെ നാളായില്ലേ ....അതോണ്ടാ....".
"....പിന്നേ കെട്ട്യോളെ സുഖിപ്പിക്കാൻ വന്നിരിക്കുന്നു....".
"..സൈനബേ....പതുക്കെ പറ....".
"..എന്തിനാ പതുക്കെയാക്കുന്നേ....അല്ലാ ഇങ്ങളെന്താ ബിചാരിച്ചെക്കണത്...ഇങ്ങളങ്ങ് വരുബോ ...അങ്ങ കാലകത്തി കേടാക്കണമെന്നോ......". സൈനൂത്ത ഇക്കയുടെ അടുത്ത് ചിറുകയായിരുന്നു.
"....എന്താടി...നീ കുറെ കിടന്നതല്ലേ....". ഇക്കയുടെ സ്വരം മാറാൻ തുടങ്ങി.
"...അതെ അന്ന് നിങ്ങക്ക് വേറെ ഭാര്യം കുട്ടിം ഒന്നുല്ലല്ലോ.....".
"...എനിക്ക് പുല്ലാ....നിനക്ക്
💬 Comments
View all comments