Chapter Title : ഓർമ്മപ്പൂക്കൾ 2 [Nakul]
. കേട്ട് കേട്ട് അമ്മയ്ക്ക് ആ ശ്ലോകം മനപ്പാഠമായി . ഒരിക്കൽ പനിയും ചുമയുമായി അഡ്മിറ്റ് ആയ മദ്ധ്യവയസ്കയായ ഒരു ടീച്ചറോട് അമ്മ ഇതിൻ്റെ അർത്ഥം ചോദിച്ചു. ഇവിടത്ത മാധവൻ ഡോക്ട്ടർ തന്നെ കാണുമ്പോൾ നിരന്തരം ഇത് പാടാറുണ്ട് എന്നും പറഞ്ഞു. ഒന്നു മടിച്ചാണെങ്കിലും ടീച്ചർ അതിന്റെ അർത്ഥം വിശദമായി അമ്മയ്ക്ക് പറഞ്ഞു കൊടുത്തു. അതിങ്ങനെയായിരുന്നു .
ഓ.രാധേ.ആ ലതാസദനം ബഹുവർണ്ണങ്ങളിലുള്ള ലതകളാലും, തളിരുകളാലും അലംകൃതമാണ്. അവയ്ക്ക് ഉന്മാദമായി നിന്റെ ആകർഷണീയമായ തടിച്ച സ്തനങ്ങളും കുംഭസമാനമായ നിതംബവും പ്രശോഭിയ്ക്കട്ടേ...
അവിടെ ശയിക്കുന്ന മാധവന്റെ (ശ്രീകൃഷ്ണൻ) സമീപത്തേയ്ക്ക് ചെന്നാലും. സഹശയനം നടത്തി ആനന്ദത്തിലാറാടിയാലും . പിന്നെ ടീച്ചർ ഒന്നുകൂടെ പറഞ്ഞു ഡോക്ടർ ചൊല്ലിയ ശ്ലോകത്തിൽ പ്രവിശ രാധേ എന്നതിന് പകരം പ്രവിശ പ്രമീളേ എന്ന് നിൻ്റെ പേരാണ് പാടിയിരിക്കുന്നത്. തരിച്ചു നിന്ന അമ്മയെ അടിമുടി ഒന്നു നോക്കി ടീച്ചർ ഒന്നുകൂടെ പറഞ്ഞുവത്രേ. "മാധവൻഡോക്ടറെ കുറ്റം പറയാനും പറ്റില്ല കേട്ടോ ".
തൻ്റെ ശരീരത്തിൻെറ മാന്ത്രീക കാന്തശക്തി അമ്മ മനസ്സിലാക്കി തുടങ്ങി .പ്രായഭേദമന്യേ അതിന് ആരാധകർ ഉണ്ടെന്ന് അമ്മ സന്തോഷത്തോടെ തിരിച്ചറിഞ്ഞു. വൈകാതെ മറ്റൊന്നു സംഭവിച്ചു തുടങ്ങി. അമ്മ താമസിച്ചിരുന്ന വാടക വീട്ടിൽനിന്നും അലക്കിയിട്ടതും അലക്കാൻ ഇട്ടതുമായ അമ്മയുടെ അടിവസ്ത്രങ്ങൾ കാണാതാകുന്നു. അതിൽ ഏറെയും മുഷിഞ്ഞ ഷെഡ്ഡികളാണ് നഷ്ടപ്പെടുന്നത്. അമ്മക്ക് നൈറ്റ് ഡ്യൂട്ടിയുള്ള ആഴ്ചകളിൽ പകൽ വീട്ടിലുള്ളത് കൊണ്ട് വസ്ത്രങ്ങൾ കാണാതെ പോകാറില്ല.
ഡേ ഡ്യൂട്ടിയുള്ള ആഴ്ചകളിൽ അലക്കാനുള്ള തുണികളിട്ട ബക്കറ്റും സോപ്പും വിടിൻ്റെ പുറകിലുള്ള കിണറിൻ്റെ സമീപം വെച്ചാണ് അമ്മ പോകാറ് . ജോലിക്ക് വരുന്ന മാളുവമ്മ തുണികൾ കഴുകി ഉണക്കാനിട്ട് അടിച്ചുവാരി വീട് പൂട്ടി താക്കോൽ ചവിട്ടിക്കടിയിൽ വെച്ചിട്ട് പോകും . അമ്മ ഡ്യുട്ടി കഴിഞ്ഞെത്തി ഉണങ്ങിയ തുണികൾ എടുക്കുമ്പോഴാണ് ബ്രായും ഷഡ്ഡിയുമൊക്കെ കാണാനില്ലെന്ന് അറിയുക .
മാളവമ്മയോട് ചോദിച്ചപ്പോൾ താൻ അലക്കാൻ എടുത്തപ്പോൾ ഷെഡ്ഡികൾ ഒന്നും ഉണ്ടായിരുന്നില്ലല്ലോ മോളെ എന്ന് പറഞ്ഞു. ദൂരു ഹത തോന്നിയെങ്കിലും വിട്ടുകളഞ്ഞു .ഇതേപ്പറ്റി ശാരദ സിസ്റ്ററിനോട് സംസാരിച്ചപ്പോഴാണ് അമ്പരപ്പിക്കുന്ന ഒരു കാര്യം അമ്മയ്ക്ക് മനസ്സിലായത് .
ആണുങ്ങൾക്ക് സ്ത്രീകളുടെ മുഷിഞ്ഞ അടിവസ്ത്രങ്ങൾ
💬 Comments
View all comments