0%

Chapter Title : ഓർമ്മത്താളുകൾ [കിരാതൻ]

ഓർമ്മത്താളുകൾ

  || കിരാതൻ ||

Ormathalukal bY Dr.Kirathan@kambikuttan.net

നിനച്ചിരിക്കാത്ത നേരത്താണ് ജീവിതത്തിൽ പലതും സംഭവിക്കുക എന്നത് എത്ര മാത്രം സത്യമായിരുന്നു എന്നത് ഈ അടുത്ത നാളുകളിൽ നിന്നാണ് മനസ്സിലായത്.

അല്ലെങ്കിൽ ഏകാന്തമായ തന്റെ ജീവിതത്തിലേക്ക് പഴയകാല പ്രണയ വസന്തം വീശിയെത്തിയ മാധവന്റെ ന്യു ഇയർ കാർഡ് വന്നത് എന്തിനായിരുന്നു. അതിൽ കാണുന്ന അവന്റെ മൊബൈൽ നമ്പറിലേക്ക് ഒരു പുനർചിന്ത പോലുമില്ലാതെ എന്തിനായിരുന്നു ഞാൻ വിളിച്ചത്. മനസ്സിന്റെ ഉള്ളിന്റെ ഉള്ളിൽ ഇപ്പോഴും ഒളിമങ്ങാതെ കാത്ത് സൂക്ഷിക്കുന്ന പ്രണയ ഓർമ്മകളെ തൊട്ടുവിളിക്കാനോ.

എന്തോ ഒന്നും തിരിച്ചറിവില്ലാത്ത പഴയ പൊട്ടി പെണ്ണിലേക്ക് കാലങ്ങൾ പുറകിലേക്ക് തിരിച്ച് ഒരു എരിപൊരി സഞ്ചാരം.

മീനാക്ഷി വാര്യസാരേ ........

പുറകിൽ നിന്ന് അവന്റെ കനത്ത ശബ്ദ്ധത്തിലുള്ള വിളിയുടെ ഗാഭീര്യം ഇന്നും ചെവിയിൽ മുഴങ്ങി നിൽക്കുന്നു. വർഷങ്ങൾ മുപ്പത് കഴിഞ്ഞെങ്കിലും പഴയ ഡിഗ്രി കാലം ഇന്നും മനസ്സിൽ മധുരമേറി നിൽക്കുന്നു. പഠിച്ച കോളേജിൽ തന്നെ പ്രൊഫസറായി ജോലി ചെയ്യുകയാണെങ്കിലും പഴയ കാല ഓർമ്മകൾ തുളുബുന്ന കലാലയ വരാന്തകകൾ സ്ഥിരം കാഴ്ച്ചയാൽ വിരസതയാർന്നിരുന്നു.

പക്ഷെ

ആ ന്യു ഇയർ കാർഡിൽ നിന്ന് അവന്റെ ഫോണിലേക്ക് വിളിച്ചതിൽ പിന്നെ ആ പൗരുഷമേറിയ ആ ശബ്ദ്ധം വീണ്ടും കേഴ്ക്കാൻ കൊതിക്കുന്നു. മനസ്സ് തന്റെ കൈപ്പിടിയിൽ നിന്ന് എങ്ങിനെയോ വിട്ട് പോയിരിക്കുന്നു.

നിനച്ചിരുന്നത് പോലെ പഠിപ്പിക്കുന്ന വിഷയത്തിൽ തലസ്ഥാന നഗരിയിൽ ഒരു കോൺഫ്രൻസ് ഒത്ത് വന്നത് എന്തിനായിരുന്നു. മാധവനും ജോലി ചെയ്യുന്നത് അവിടെയായിരുന്നു എന്നത് സത്യത്തിൽ എന്നെ കോരിച്ചൊരിപ്പിക്കുന്ന പുതുമഴ പോലെയായിരുന്നു. അവനെ ആ കാര്യം വിളിച്ച് പറഞ്ഞപ്പോൾ എനിക്കുള്ള സന്തോഷത്തിന്റെ അതെ അളവ് അവനിൽ ഉണ്ടായിരുന്നോ എന്നത് എന്നെ കുഴപ്പിച്ചിരുന്നു. പണ്ടും അവൻ അങ്ങിനെ തന്നെയായിരുന്നു എന്ന ചിന്ത എന്നിൽ ചെറുതായൊരു ആശ്വാസമേകി.

തലസ്ഥാന നഗരിയിലേക്ക് വൈദ്യുതിയിൽ പായുന്ന തീവണ്ടിയിലിരുന്ന് പഴയ ഡയറി താളുകൾ വെറുതെ മറച്ച് നോക്കി. മനസ്സിൽ പഴയ ഓർമ്മകൾ നുരഞ്ഞിറങ്ങി കൊണ്ടിരുന്നു. ഡിഗ്രിയുടെ അവസാന നാളുകളിൽ പോകേണ്ടിരുന്ന വിനോദയാത്ര. അന്നെന്റെ ചേച്ചിയുടെ കല്ല്യാണം അടുത്തിരിക്കുന്നതിനാൽ വീട്ടിൽ നിന്ന് പോകാൻ അനുവാദം കിട്ടിയിരുന്നില്ലായിരുന്നു. അന്ന് കുട്ടുകാരെയെല്ലാം നിറഞ്ഞ കണ്ണോടെ യാത്രയാക്കാൻ സ്റ്റേഷനിൽ വന്നു നിന്ന ആ ദിനം ഇന്നും ഓർമ്മയിൽ നിറം മങ്ങാതെ തെളിഞ്ഞ് നിൽക്കുന്നു. വാതിലിൽ എന്തോ ചിന്തിച്ച് എന്നെ മാത്രം നോക്കി നിന്ന മാധവന്റെ ആ രൂപം മറക്കാൻ ഇന്നും കഴിയുന്നില്ല,

കുടുബത്തിലെ സാബത്തിക ബാധ്യത

💬 Comments

View all comments