Chapter Title : ഒരു കച്ചവടത്തിന്റെ കഥ 1
കഴിക്കുകയാണ്.
ഇരിക്ക് രൂപേഷേ, ഞാന്‍ ഭക്ഷണം വിളമ്പാം. അമ്മ പറഞ്ഞു.
അമ്മേ ഞാന്‍ ഒന്ന് കുളിച്ച് ഫ്രഷ് ആവട്ടെ. അതിനുശേഷമാകാം ഭക്ഷണം.
നിന്റെ യാത്രയൊക്കെ സുഖമായിരുന്നോടാ? അച്ഛന്‍ ചോദിച്ചു.
സുഖമായിരുന്നച്ചാ. പിന്നെ വിഷുവിന് വരാന്‍ പറ്റിയില്ലച്ച. കമ്പനിയില്‍ ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. അനിയത്തിയോട് ഞാന്‍ എല്ലാ കാര്യങ്ങളും പറഞ്ഞിരുന്നു. അവള്‍ അച്ഛനോട് പറഞ്ഞില്ല.
ഉം. പറഞ്ഞിരുന്നു....
രൂപേഷ് കുളികഴിഞ്ഞു വന്നു. അമ്മ ഭക്ഷണം വിളമ്പി.
അനിയത്തി വരാറായില്ലേ അമ്മേ?
ഇല്ലട, അവളെത്തുമ്പോള്‍ അഞ്ച് മണിയാകും.
അമ്മേ ചേച്ചിയുടെ വിശേഷങ്ങള്‍.....
അവളുടെ കാര്യങ്ങള്‍ പറയാതിരിക്കുന്നതാ നല്ലത്. ഭര്‍ത്താവുമായി തീരെ സ്വരചേര്‍ച്ചയിലല്ല അവള്‍. നല്ലതു മാത്രം വരുത്തണേ എന്നാണെന്റെ പ്രാര്‍ത്ഥന.
അയാള്‍ ഗള്‍ഫിലേക്ക് പോകും ഏതാനും നാള്‍ മുമ്പായിരുന്നു മൂത്ത പെങ്ങള്‍ രോഹിണിയുടെ വിവാഹം നടന്നത്. രോഹിണിക്ക് അവിടെ ഒരു അവിഹിത ബന്ധം ഉണ്ടായിരുന്നുവെന്നും അത് ഭര്‍ത്താവ് കണ്ടെത്തിയതും മറ്റും..... അനിയത്തി രശ്മി വിവരങ്ങളൊക്കെ രൂപേഷിനെ വിളിച്ച് അറിയിച്ചിരുന്നു.
രൂപേഷ് വേഗം തന്നെ പുറത്തേക്കിറങ്ങി. സുഹൃത്തുക്കളെയൊക്കെ കാണണം. ഒന്നുകൂടണം. നേരം നാല് മണിയോടടുക്കുന്നു. അയാള്‍ നേരെ പോയത് ശരത്തിന്റെ 'ന്യൂ' സ്റ്റുഡിയോയിലേക്കാണ്. അവിടെ ഡ്രൈവര്‍ വേണുവും ചന്ദ്രേട്ടനും ഉണ്ട്. രൂപേഷിനെ കണ്ടതോടെ എല്ലാവര്‍ക്കും സന്തോഷം. കുപ്പികള്‍ ഓരോന്നായി പൊട്ടി. നാട്ടുവര്‍ത്തമാനങ്ങളുമായി നേരം പോക്കുമ്പോള്‍ ഇടയ്ക്ക് ചന്ദ്രേട്ടന്‍ പറഞ്ഞു.
കള്ള് മാത്രം മതിയോ ? ഒരു പെണ്ണ് കൂടി ആയാലോ?...
പെണ്ണൊ! അതിപ്പോ ഈ നേരത്ത് എവിടുന്നാ പെണ്ണ്? രൂപേഷിന് സംശയമായി...
പെണ്ണിന്നാണോ ക്ഷാമം. പണമുണ്ടേല്‍ പെണ്ണൊക്കെ താന്നേ വരും. അല്ലയോടാ വേണു?
പിന്നല്ലതെ!... ചന്ദ്രേട്ടന്റെ ചോദ്യത്തിന് വേണുവിന് സംശയമൊന്നുമുണ്ടായിരുന്നില്ല.
ടിപ്പര്‍ മണിയോട് പറഞ്ഞാല്‍ എത്ര പെണ്ണുങ്ങളെ വേണമെങ്കലും കൊണ്ടുതരും. വേണു ഫോണെടുത്ത് മണിയെ വിളിച്ചു.
ഹലോ മണിച്ചേട്ടനല്ലേ?...
അതെ,... ആരാ?.... സ്പീക്കര്‍ ഫോണില്‍ മണിയുടെ ശബ്ദം.
ഇത് ഞാനാ,... ഞാന്‍.... ഡ്രൈവര്‍ വേണു.
ഓ... വേണു, എന്താ വിശേഷിച്ച്.
ഞങ്ങൾ ന്യൂ സ്റ്റുഡിയോയില്‍ നിന്നാ..... ഇവിടെ നമ്മുടെ ഗള്‍ഫ് രൂപേഷും ചന്ദ്രേട്ടനുമൊക്കെയുണ്ട്. ഒന്നുകൂടാമെന്ന് തീരുമാനിച്ചു.
എന്താ വേണ്ടത്? മണി ചോദിച്ചു.
ഒരു മുലച്ചിയെ കിട്ടിയാല്‍ കൊള്ളാമെന്നുണ്ട്. നല്ല സാധനങ്ങള്‍ ഉണ്ടോ?
അടിപൊടി സാധനങ്ങളുണ്ട്.
💬 Comments
View all comments