Chapter Title : ഒരു പുരാതന കമ്പി കഥ (ജോസഫ് ബേബ് )
ആയിരുന്നു.തന്റെ ഭാര്യമാരുടെ പ്രശ്നങ്ങൾ മാത്രം തീർത്തുകൊടുക്കാൻ സാധിച്ചിരുന്നില്ല അയാൾക്ക്. എന്നാൽ റാണിമാർ അതിൽ നിരാശരായിരുന്നില്ല. അവർ തങ്ങളുടെ ഭർത്താവിനെ അത്യധികം സ്നേഹത്തോടെ ശുശ്രൂഷിച്ചുപോന്നു. രാജാവിന്റെ ഒരേയൊരു പുത്രനാണ് സിദ്ധാർത്ഥൻ.കൃഷ്ണഗിരിയുടെ യുവരാജൻ. പതിനെട്ടു കഴിഞ്ഞ സിദ്ധാർത്ഥൻ താൻ രാജാവാകുന്നതും സ്വപ്നം കണ്ടു ജീവിക്കുന്നു. അക്കാലത്തു ഇരുപത് വസ്സാകണം രാജാവായി അഭിഷേകം ചെയ്യുവാൻ. ഇന്ദ്രവർമയുടെ ബുദ്ധിയും ശക്തിയും സാവിത്രി റാണിയുടെ സൗന്ദര്യവും സ്വന്തമായുള്ള സിദ്ധു തന്റെ സ്വഭാവം നിമിത്തം എല്ലാവർക്കും പ്രിയങ്കരനായിരുന്നു. വിരിഞ്ഞ നെഞ്ചും ഒതുങ്ങിയ അരക്കെട്ടും ഒക്കെയുള്ള സിദ്ധാർത്ഥൻ അന്നത്തെ യുവതികളിടെയെല്ലാം ഉറക്കംകൊല്ലിയായിരുന്നു. കാര്യം സുന്ദരനും പ്രിയങ്കരനുമൊക്കെ ആയിരുന്നെങ്കിലും ഒരു പെണ്ണിനെ പോലും അനുഭവിക്കാൻ കുമാരന് കഴിഞ്ഞിരുന്നില്ല. അങ്ങനെ ഇരിക്കെ ഒരിക്കൽ ഇന്ദ്രവർമ കാട്ടിൽ വേട്ടക്ക് പോകാൻ തീരുമാനിച്ചു.രണ്ടുമൂന്നു വർഷം കൂടുമ്പോൾ പത്തോ ഇരുപതോ ദിവസത്തേക്ക് കാട്ടിൽ വേട്ടക്ക് പോകുന്ന ശീലം പണ്ടുമുതലേ രാജാവിനുണ്ടായിരുന്നു.രാജ്യഭാരം എല്ലാം താൽക്കാലികമായി മന്ത്രിക്കും മഹാറാണിക്കുമായി വീതിച്ചുകൊടുത്തും സുരക്ഷയും മറ്റും രണ്ടാം സൈന്യാധിപനായ നരേന്ദ്രനും മൂന്നാം സൈന്യാധിപൻ വീരഭദ്രനും ഏല്പിച്ച ശേഷം ഇന്ദ്രവർമ മുഖ്യ സൈന്യാധിപൻ കൃഷ്ണയ്യയോടും ഏതാനും യോദ്ധാക്കളോടുമൊപ്പം കാട്ടിലേക്ക് പുറപ്പെട്ടു.……..
രാത്രി ഏറെ ആയിട്ടും ഉറക്കം വരാത്ത സിദ്ധു തന്റെ മുറിക്കു പുറത്തിറങ്ങി ഒന്ന് നടക്കാൻ തീരുമാനിച്ചു.വാതിൽ തുറന്നു പുറത്തിറങ്ങിയ കുമാരനെ കണ്ട് കാവൽക്കാരൻ കാര്യം തിരക്കി. പുറത്തിറങ്ങി ഒന്ന് നടന്നിട്ട് വരാം എന്ന് പറഞ്ഞ കുമാരൻ കൂടെ വരാൻ തുടങ്ങിയ അയാളെ വിലക്കി. ഏകനായ് വരാന്തയിലൂടെ നടന്ന കുമാരൻ പെട്ടെന്ന് തനിക്കു എതിരെ വരുന്ന മൂന്നാം സൈന്യാധിപൻ വീരഭദ്രനെ കണ്ടു. "കുമാരനെന്താ ഈ സമയത്ത്, ഇതെങ്ങോട്ടാ? "അയാൾ ചോദിച്ചു. "ഉറക്കം വരുന്നില്ല. ഒന്ന് നടക്കാമെന്ന് കരുതി.അല്ല, സൈന്യാധിപനെന്താ രാത്രിയിൽ ഉറക്ക അറകൾക്കുള്ളിൽ?" "അതുപിന്നെ,മഹാറാണിയോട് സുരക്ഷാ മാനദണ്ഡങ്ങളിൽ വന്ന മാറ്റങ്ങളെപ്പറ്റി വിശദീകരിക്കാനുണ്ട് ".അയാൾ തപ്പിതടഞ്ഞു പറഞ്ഞു. കുമാരൻ മുന്നോട്ടു നീങ്ങി.പുറത്തിറങ്ങി നടന്ന കുമാരൻറെ ഉള്ളിൽ വീരഭദ്രനെപ്പറ്റിയുള്ള ചിന്തകളായിരുന്നു. ഈ അർധരാത്രി തന്നെ അതൊക്കെ പറഞ്ഞറിയിക്കേണ്ട ആവശ്യമുണ്ടോ? കുമാരൻ തിരിച്ചു തന്റെ മുറിയിലേക്ക് നടന്നു. മുറിക്കുള്ളിൽ കയറി വാതിലടച്ച കുമാരൻ തന്റെ ജനലിലൂടെ പുറത്തിറങ്ങി (കൊട്ടാരത്തിലെ ജനലിനെപ്പറ്റി അറിയാല്ലോ. കമ്പിയൊന്നുമില്ല. വേണേൽ ഒരു വാതിലെന്ന് പറയാം. ഈ ജനാലുവഴി ഇറങ്ങി പടിയിലൂടെനടന്നു അടുത്ത മുറിയിലെ ജനലിനടുത്തു എത്താനാവും).ഭിത്തിയിൽ അള്ളിപ്പിടിച്ചുകൊണ്ട് മെല്ലെ കാലുകൾ മുന്നോട്ടു വെച്ച് കുമാരൻ തന്റെ അമ്മ, മഹാറാണി സാവിത്രിയുടെ ജനലിനടുത്തെത്തി. അതിനുള്ളിലൂടെ മെല്ലെ നോക്കിയ തന്റെ സംശയങ്ങളെ ശരിപ്പെടുത്തുന്ന ഒരു കാഴ്ചയാണ് കുമാരൻ കണ്ടത്.
💬 Comments
View all comments