Chapter Title : പദ്മയിൽ ആറാടി ഞാൻ 14 [രജപുത്രൻ]
പറഞ്ഞിട്ട് ആരും കാണാതെ അവളുടെ ചെവിയിൽ : സിസിലീ,,,, ആരു ചോദിച്ചാലും ഞാൻ പറഞ്ഞ പോലെയേ പറയാവൂ,,,,,, തോമാച്ചായൻ വീഴാൻ കാരണം നമ്മള് രണ്ടാളും ആണെന്ന് പുറം ലോകറിഞ്ഞാ പിന്നെ നമ്മള് രണ്ടാളും അകത്താ,,,,,,....... അത് പറഞ്ഞപ്പോൾ അവൾ തലപൊക്കി എന്നെ നോക്കുന്നു.... ഞാനപ്പോൾ വീണ്ടുമവളോട് ശബ്ദം താഴ്ത്തി : ജയിലിൽ പോകും നമ്മള്,,,,..... അവളതിന് ""ഹ്മ്മം"" ന്ന് മൂളുന്നു.....
ഞാനപ്പോൾ വീണ്ടും : ഞാൻ പറയണേ പോലെ ആരു ചോദിച്ചാലും പറയാവൂ,,,, നീ രാവിലെ എണീറ്റ് നോക്കുമ്പോൾ അങ്ങേര് ബാത്‌റൂമില് വീണു കിടക്കണൂ,,,, ഫോണിൽ ആൽബിയെ കിട്ടാണ്ടായപ്പോൾ നീ എന്നെ വിളിച്ചു വരുത്തി,,,, കേട്ടില്ലേ,,,,,,.......
അവളപ്പോൾ """മ്മ്മ്മ്മം """ ന്ന് മൂളുന്നു..... എന്നിട്ട് വീണ്ടും തലയുയർത്തികൊണ്ട് : അല്ലാ പ്പോ തോമാച്ചായൻ സുഖമായാ എല്ലാം പറയില്ലേ,,,,,...... എന്റെ കണ്ണുകളിൽ രക്തയോട്ടം വർധിച്ചപോലെ അവളെ നോക്കികൊണ്ട് : ഡോക്ടറ് പറഞ്ഞത് വെച്ച് തോമാച്ചനിനി തിരിച്ചു വരൂന്നു തോന്നണില്ല,,,, ഹോസ്പിറ്റലിലേക്കെത്തിക്കുമ്പോ തന്നെ തോമാച്ചൻ ഏതാണ്ട് പോയിട്ടുണ്ട്,,,,,,...... ഞാനത് പറഞ്ഞു കേട്ട് സിസിലി പെട്ടന്നൊന്ന് ഞെട്ടി,,,, അവളുടെയാ ഞെട്ടൽ കണ്ടിട്ട് ഞാനവളോട് : എന്താ നിന്റെ കേട്യോൻ ചാവും ന്ന് കേൾക്കുമ്പോ നിനക്കൊരു വിഷമം,,,,,,........ സിസിലി : വിഷമല്ലാ ദിലീ,,,, അങ്ങേർക്കെങ്ങാനും അങ്ങനെ ന്തേലും പറ്റിയാ പിന്നെ നമ്മള് കൊലപാതകത്തിന് അകത്തു പോവില്ലേ,,,,,,....... ഞാനപ്പോൾ അവളോട് : ങ്ഹാ,,,, അതോണ്ടാ ഞാൻ മുന്നേ തന്നെ ആരു ചോദിച്ചാലും നിന്നോടിങ്ങനെ പറയാൻ പറഞ്ഞെ,,,,,......
അവളപ്പോൾ ആ ക്യാഷ്വലിറ്റിയിൽ എന്നെ കെട്ടിപിടിച്ചുകൊണ്ട് എന്റെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കികൊണ്ട് : അതല്ലാ ദിലീ,,,, ഇന്നലെ രാത്രീല് രാജ്യേച്ചിം മോളും നമ്മളെ കണ്ടതല്ലേ,,,,, ആരേലും ചോദിച്ചാല് അവര് നമ്മളെ കണ്ട കാര്യം പറയില്ലേ,,,,,...... അവളങ്ങനെ പറഞ്ഞപ്പോളാണ് എന്റെ മനസ്സിൽ ഇടിത്തീ പോലെ അവരുടെ കാര്യം ഓർമ്മ വന്നത്,,,,,....... ഞാൻ : ഹ്മ്മം,,,, ശെരിയാണ് നീ പറഞ്ഞത്,,,, ഇതെങ്ങാനും പുറം ലോകം അറിയാണേൽ അതവര് വഴിയാവും,,,,, അവര് നമ്മളെ അങ്ങനെ ഉള്ള രൂപത്തിലാ കണ്ടത്,,,,, അവര് ദൃക്‌സാക്ഷികളാവും,,, ദൃക്‌സാക്ഷികളായാ നമ്മള് രണ്ടാളും അഴിക്കുള്ളിൽ തൂങ്ങും,,,,, അതുണ്ടാവരുത്,,,,
അതുണ്ടാവാൻ ഞാൻ
💬 Comments
View all comments