പനംകുലപോലെ മുടിയഴകുള്ള അമ്മ [ഡോ.കിരാതൻ]
പനംകുലപോലെ മുടിയഴകുള്ള അമ്മ
Pnamkulapole Mudiyulla Amma | Author : Dr.Kirathan

എല്ലാം തുടങ്ങിയത് ആ മഴ പെയ്യുന്ന വൈകുന്നേരമായിരുന്നു. അയൽക്കൂട്ടത്തിൻ്റെ യോഗം കഴിഞ്ഞു. എല്ലാവരും പോയീട്ടും അയൽ വീട്ടിലെ രാജി പോകാതെ അവിടെ ചുറ്റിപ്പറ്റി നിൽക്കുന്നത് ഞാൻ കണ്ടു. എൻ്റെ അമ്മ ബാക്കി വന്ന കട്ടൻ ചായ അവൾക്ക് ഗ്ലാസിൽ പകർന്ന് കൊടുക്കുന്നത് ഞാൻ കണ്ടു.
സംഗതി കോറോണക്കാലത്ത് എൻ്റെ കുണ്ണയുടെ കടി മാറ്റിയ ചരക്കാണ് രാജി. അവൾ പറഞ്ഞപ്രകാരം സെക്സ് ടോയ്സ് മൂന്നാലെണ്ണം വാങ്ങിക്കൊടുത്തിരുന്നു. അതായിരുന്നു തുടക്കം. നല്ല കളിക്കാരിയാണ്. കടി മൂത്താൽ മുന്നിൽ പെണ്ണുങ്ങളായാലും രാജിക്ക് അത് അത് മതി. ഒരിക്കൽ തൊടിയിലിട്ട് പണ്ണുന്നതിനിടയിൽ വഴിയിലൂടെ പോകുന്ന സരോജത്തെ കണ്ടപ്പോൾ പറഞ്ഞതാണ്. ഇടക്കിടെ അവർ ചട്ടിയടിയിൽ എർപ്പെടാറുണ്ടെത്രേ.ഈ കൊച്ചു നാട്ടിൽ ലെസ്ബിയൻ കളിയോ !!!!. എന്നെ ശരിക്കും അൽഭുതപ്പെടുത്തീരുന്നു. ഗൾഫിലുള്ള ഭർത്താവ് വന്നതിൽ പിന്നെ രാജിക്ക് എന്നോട് അനുഭാവപൂർവ്വമായ സമീപനമല്ല. അവളേയും പൂർണ്ണമായും കുറ്റപ്പെടുത്തുന്നതും ശരിയല്ലല്ലോ. എന്തയാലും പക്ഷേ ഇരുതല വാളാണ് രാജി. എന്തിനാണ് രാജി അമ്മയെ ചുറ്റി പറ്റി നിൽക്കുന്നത്.
"....സുഭദ്രേ ...ഞാൻ കൊണ്ട് വന്നീട്ടുണ്ട് കേട്ടോ ....". രാജി കാണിച്ച കവർ ഞാൻ കണ്ട് ഞെട്ടി. സെക്സ് ടോയ്സ് അവൾ പൊതിഞ്ഞ് വച്ചിരിക്കുന്ന കവറാണത്. എന്തിനാണ് അതുമായി അമ്മയുടെ അടുത്ത്. നെഞ്ചിൽ വല്ലാത്ത പിടച്ചിൽ.
വസ്തു വാങ്ങാൻ വച്ച പൈസയിൽ നിന്ന് ഒരു കെട്ട് എടുത്ത് വാതിലിൻ്റെ അടുത്ത് കാത്ത് നിന്നു. അമ്മ അകത്ത് കയറിയപ്പോൾ പരിസരം വീക്ഷിച്ച് ഉള്ളിലേക്ക് കയറി വന്ന രാജിയെ ഞാൻ തടഞ്ഞു. കൈയ്യിലുള്ളാ നോട്ട് കെട്ട് എടുത്ത് രാജിക്ക് കൊടുത്തു. അമ്മയെ വെറുതെ വിടാൻ പറയാനാണ് ഉദ്ദേശിച്ചത്.
".... രാജീീീീ ...അമ്മയേ....". ഞാൻ പറയാൻ തുടങ്ങി.
സംസാരം തുടങ്ങുബോഴേക്കും അമ്മ ഞങ്ങളുടെ അരികിലേക്ക് എത്തി. എൻ്റെ മനസ്സിൽ ഉള്ളത് പറയാൻ കഴിഞ്ഞില്ല, അമ്മയുടെ മുഖത്ത് വല്ലാത്ത പരിഭ്രമം.
"... എടാാ...കല്ല്യാണമല്ലേ ചെറിയമ്മേടേ വീട്ടിൽ ....നിന്നൊട് അങ്ങോട്ട് ചെല്ലാൻ പറഞ്ഞ് ഫോൺ ഉണ്ടായിരുന്നു.... ഇപ്പോ തന്നെ പോയ്ക്ക്യോ ...". വല്ലാത്ത പരിഭ്രമത്തോടെ അമ്മ കാര്യം പറഞ്ഞു.
"...ചെറിയമ്മേടേ മോൾടേ കല്ല്യാണം നടത്താൽ അവിടെ അവൾക്ക് മൂന്ന് ആങ്ങളമാരുണ്ടല്ലോ ..".
"... അതൊക്കെ കണക്കാാാ ... നിന്നോട് പോകാനല്ല്യേ പറഞ്ഞ്യേ...". അമ്മ അച്ചട്ടായി പറഞ്ഞു.
വല്ലാത്ത ആജ്ഞാശക്തിയാണ്. തറവാടിത്തം എന്നോക്കെ പറഞ്ഞാൽ അമ്മ കഴിഞ്ഞേ ഉള്ളു. വിധവയാണെങ്കിലും ഐശ്വര്യത്തിലും അഴകിലും ആ കരയിൽ മറ്റൊരു പെണ്ണില്ല. വയസ്സ് മൂപ്പ് നാൽപ്പത്തഞ്ച് കഴിഞ്ഞെങ്കിലും വല്ലാത്ത എടുപ്പാണ് നടത്തത്തിലും സംസാരത്തിലും. ഞാനും എതിർത്തൊന്നും പറയാറില്ല.
ഞാൻ മുറിയിൽ കയറി വസ്ത്രങ്ങൾ മാറി. ബാഗിൽ കുറച്ച് വസ്ത്രങ്ങൾ അടക്കിവച്ചു. പോകാൻ നേരത്ത് രാജി വാതിൽക്കൽ നിൽക്കുന്നു.
"....എന്നോട് പിണക്കമല്ലേ രാമാ.... എന്ത് ചെയ്യാനാ ഭർത്താവ് ഗൾഫിൽ നിന്ന് വന്നാാ ...". രാജി ബ്ലൗസിൽ തിരുകിയ നോട്ട് കെട്ട് എണ്ണാൻ തുടങ്ങി.
"...ഇതെന്തിനാ തന്നതെന്നറിയോ രാജിയേടത്തിക്ക് ...".
".... നീ കല്ല്യാണം കഴിഞ്ഞ് വരുബോഴേക്കും നിനക്ക് ഒരു സമ്മാനം തരാം ...".
💬 Comments
View all comments