0%

Chapter Title : പണ്ണല്‍സ് ഓഫ് ഇരട്ടക്കുണ്ണന്‍ 1 [പമ്മന്‍ ജൂനിയര്‍]

Author : Teena John Read All Parts 123

പണ്ണല്‍സ് ഓഫ് ഇരട്ടക്കുണ്ണന്‍ 1 Pannals Of Erattakunnan Part 1 | Author : Pamman Junior


1990 ആഗസ്റ്റ് 12 അര്‍ദ്ധരാത്രി 11.55.
കോട്ടയം മെഡിക്കല്‍ കോളേജ്, ലേബര്‍ റൂം.

കോട്ടയം മെഡിക്കല്‍ കോളേജിലെ ലേബര്‍ റൂമില്‍ നിന്ന് സിസിലിയുടെ അലര്‍ച്ചയും ഒപ്പം ഒരു കുഞ്ഞിന്റെ ശബ്ദവും ഒന്നിച്ച് മുഴങ്ങി. പിന്നെ ലേബര്‍ റൂമില്‍ നിന്ന് ഉയര്‍ന്നത് ഞെട്ടി നിലവിളിച്ച ലേഡി ഗൈനക്കോളജിസ്റ്റിന്റെയും നേഴ്‌സുമാരുടെയും ശബ്ദമായിരുന്നു.

ആ ഞെട്ടിയുള്ള നിലവിളി കേട്ട് അടുത്തുകൂടിയവരും ഞെട്ടി... നിലവിളികള്‍ പിന്നെ അതിശയത്തിന്റെ ഉയ്യോ... വെയ്പ്പുകളായി... ആ ഉയ്യോ വെയ്പ്പുകള്‍ ഈ രണ്ടായിരത്തി ഇരുപതില്‍ ആഹ്.... ആഹ്.... എന്ന സീല്‍ക്കാരങ്ങളായി...

ഒരു നിലവിളിയില്‍ തുടങ്ങി സീല്‍ക്കാരത്തിലെത്തി തുടര്‍ന്നുകൊണ്ടിരിക്കുന്ന ഒരു സംഭവത്തിലൂടെയാണ് നമ്മുടെ യാത്ര...

അപ്പോള്‍ ഈ യാത്ര തുടങ്ങാന്‍ എന്നോടൊപ്പം പോരുകയല്ലേ... യേസ്... പോരെ പോരെ... പിന്നെ ഓരോ യാത്രയും വായിച്ച് കഴിഞ്ഞ് താഴത്തെ കമന്റ് ബോക്‌സില്‍ എന്തെങ്കിലുമൊന്ന് കുറിച്ചിട്ടേ അടുത്തയാത്രയ്ക്കായുള്ള വിശ്രമം എടുക്കാവുള്ളുവെന്ന് സ്‌നേഹത്തോടെ പറയട്ടെ.

1989 ജൂണ്‍മാസം.
മൂന്നാര്‍

സാംസണ്‍ സായിപ്പിന്റെ ലായത്തിലെ അസിസ്റ്റന്റ് മാനേജര്‍ ചാക്കോയുടെ വിവാഹം കഴിഞ്ഞിട്ട് മണിക്കൂറുകള്‍ മാത്രം.
ചാക്കോയുടെ ആദ്യരാത്രിയെ വരവേറ്റുകൊണ്ട് സൂര്യന്‍ പടിഞ്ഞാറന്‍ മലനിരയില്‍ മറഞ്ഞു.

ജൂണിലെ മഴയും മഞ്ഞും ഇണചേര്‍ന്ന് അതിശൈത്യം വാരിപ്പുണര്‍ന്നിരിക്കുകയാണ് മൂന്നാറിനെ. വോള്‍ട്ടേജ് ക്ഷാമം രൂക്ഷമായ സ്ഥലമാണ്. വൈദ്യുതി വിളക്കുകളെക്കാള്‍ ജനങ്ങള്‍ റാന്തല്‍ വിളക്കുകളെ വെളിച്ചത്തിനായി ഉപയോഗിക്കുന്ന നാട്.

രാത്രി എട്ട് കഴിഞ്ഞപ്പോഴേക്കും ചാക്കോയും ഭാര്യയും ക്വാട്ടേഴ്‌സ് മുറിയിലെത്തി. ചാക്കോയുടെ വീട്ടില്‍ ബന്ധുക്കളുടെ തിരക്കുകാരണം ക്വാട്ടേഴ്‌സില്‍ മണിയറ ഒരുക്കുവാന്‍ സാംസണ്‍ സായിപ്പാണ് പറഞ്ഞത്. അത് തന്നെയായിരുന്നു ചാക്കോയിക്കും താത്പര്യം.

മൂന്നാറിലെ തേയില ഫാക്ടറി മുതലാളി സ്റ്റീഫന്‍സ് സാമുവല്‍സിന്റെ മൂത്തമകനാണ് സാംസണ്‍ സായിപ്പ്. വയസ് മുപ്പതേയുള്ളുവെങ്കിലും ആ ലായത്തിലെ എല്ലാവര്‍ക്കും ഈശ്വരതുല്യനും എല്ലാവര്‍ക്കും ഭയമുള്ളവനുമായിരുന്നു സാംസണ്‍ സായിപ്പ്. ചെമ്പന്‍മുടിയിഴകള്‍ കഴുത്തറ്റം വളര്‍ത്തിയിട്ട് മുഖം എപ്പോഴും ക്ലീന്‍ ഷേവായ സാംസണ്‍ സായിപ്പ് ലായത്തിലെ കന്യകമാരുടെയും കഴപ്പുമുറ്റിയ പെണ്ണുങ്ങളുടെയും കാമദേവനായിരുന്നു.

''ചാക്കോച്ചാ... കറണ്ട് പോയല്ലോ....'' ക്വാട്ടേഴ്‌സിന്റെ മുറ്റത്ത് എത്തിയപ്പോള്‍ ഭാര്യയുടെ ശബ്ദം കേട്ടാണ് ചാക്കോ പരിസരം ഓര്‍ത്തത്.

അതുവരെ തന്റെ

💬 Comments

View all comments