0%

Chapter Title : ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 17 [അനികുട്ടന്‍]

Author : AniKuttan Read All Parts 232

ഉണ്ടെന്നും മുംബൈ മുഴുവന്‍ അയാളുടെ നിയന്ത്രണത്തില്‍ ആണെന്നും പോലീസുകാര്‍ക്ക് എല്ലാം അറിയാം. പക്ഷെ അയാള്‍ ആരെന്നു മാത്രം അറിയില്ല.

ആ ദാദാ ഭായി ആരാണെന്ന് കണ്ടുപിടിച്ച പത്ര പ്രവര്‍ത്തകയാണ് സ്വന്തം ജീവന്‍ യാചിച്ചു എന്‍റെ കൂടെ ജീപ്പില്‍ ഇരിക്കുന്നത്. അവള്‍ അറിയാവുന്ന വിവരങ്ങളൊക്കെ എനിക്ക് കൈമാറി. ഒപ്പം ഒരു ഫോട്ടോയും. ദാദാ ഭായിയുടെ.

അവള്‍ പറഞ്ഞ പോലെ സുരക്ഷിതമായി അവളെ ഒരിടത്തിറക്കി. തിരികെ ഞാന്‍ വീട്ടിലെത്തി. പിറ്റേന്ന് ആ പെണ്‍കുട്ടിയുടെ മൃത ശരീരം കളക്റ്റ് ചെയ്യാന്‍ എനിക്ക് തന്നെ പോകേണ്ടി വന്നു. പിന്നെ കാടിളക്കി അന്വേഷണം. സ്ടണ്ട്. അവസാനം ദാദ ഭായി ലോക്കപ്പില്‍.

അതിനകത്ത് വച്ച് ബോധം വീണപ്പോള്‍ അവന്‍ ആദ്യം പറഞ്ഞത് ഒരൊറ്റ മണിക്കൂര്‍ കൊണ്ട് പുഷ്പം പോലെ പുറത്തിറങ്ങും എന്നായിരുന്നു. ഒപ്പം എന്‍റെ കുടുംബത്തെയും തീര്‍ത്തു കളയും എന്നൊരു ഭീഷണിയും. ഞാന്‍ അതൊക്കെ ചിരിച്ചു തള്ളി.

പറഞ്ഞതിനേക്കാള്‍ വേഗത്തില്‍ അയാള്‍ പുറത്തിറങ്ങി. ഞാന്‍ അകത്തും ആയി. പോലീസ് സ്റെഷനിലുള്ളവര്‍ എല്ലാം അയാളുടെ കളിപ്പാവകള്‍ ആയപ്പോള്‍ എനിക്ക് കൂടുതല്‍ ഒന്നും ചെയ്യാന്‍ ആകുമായിരുന്നില്ല. എന്‍റെ ഭാര്യയേയും മകളെയും അവിടേക്ക് ആരൊക്കെയോ കൊണ്ട് വന്നു. എന്‍റെ കണ്‍മുന്നില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ വച്ച്, അയാള്‍ അവളെ.

ഞാനും ഹീരയും നിസ്സഹായരായി ആ ഇരുംപഴിക്കുള്ളില്‍ നിന്നു പോയി.

എല്ലാം കഴിഞ്ഞു അയാള്‍ ഒരു ഭീഷണിയും കൂടി മുഴക്കി. “ഇത് നിനക്കുള്ള ഓര്‍മ്മപ്പെടുത്തല്‍ ആണ്. ഇനി നീ ഞാന്‍ പറയുന്നത് അനുസരിച്ചില്ലെങ്കില്‍ നിന്‍റെ മകളെ  ഇത് പോലെ നിന്‍റെ മുന്‍പിലിട്ടു നശിപ്പിക്കും. എന്‍റെ ഗ്യാങ്ങിലുള്ളവരുടെയെല്ലാം കഴപ്പ് തീര്‍ക്കാനുള്ള ഒരു കളിപ്പാവയാക്കി നിന്‍റെ മകളെ ഞാന്‍ മാറ്റും. അത് നിനക്ക് കാണണം എന്നുണ്ടെങ്കില്‍ എനിക്കെതിരെ കളത്തിലിറങ്ങിക്കോ.”

അന്നത്തെ ആ സംഭവത്തിന്‌ ശേഷം ഹീരയുടെ അമ്മ എന്നോട് മിണ്ടിയിട്ടില്ല. ഹീരയ്ക്കും എന്നോട് വെറുപ്പായി.

ജോലി ഇട്ടെറിഞ്ഞിട്ടു എങ്ങോട്ടെങ്കിലും ഓടിപ്പോയാലോ എന്ന് ഞാന്‍ ആലോചിച്ചപ്പോഴേക്കും നിരവധി ആരോപണങ്ങള്‍ എന്‍റെ മേലേക്ക് ചാര്‍ത്തപ്പെട്ടു കഴിഞ്ഞിരുന്നു. അവസാനം ഡീപ്രൊമോഷന്‍ തന്നു എന്നെ ഒരു ഡ്രൈവര്‍ ആക്കി ഇവിടേയ്ക്ക് മാറ്റി.

എല്ലാം ദാദ ഭായിയുടെ കളി ആയിരുന്നു. acpയുടെ ഡ്രൈവര്‍ ആയി ചാര്‍ജ് എടുത്തില്ലെങ്കില്‍

💬 Comments

View all comments