പൊങ്ങുതടി - 3 (ഋഷി)
മാധവിയേടത്തി മധുരമായി പാടി. ലയിച്ചിരുന്നുപോയി. നോക്കിയപ്പോൾ ഏട്ടൻ ഏടത്തിയുടെ തടിച്ച ചന്തിക്കുടങ്ങളിൽ താളമിടുന്നു. പിന്നെ അവർ കാണാതെ എന്നെ നോക്കി ചിരിച്ചു. കുറച്ചു കമ്പിയായി. രണ്ടു കോപ്പ കൂടി തട്ടി. അപ്പോൾ അകത്തു നിന്നും കല്യാണി ഏട്ടത്തിയെ വിളിച്ചു. അവർ വെളിയിൽ വന്നു. നോക്കൂ... അവളുടെ വീട്ടിൽ നിന്നും ആരേം കണ്ടില്ലല്ലോ. ഒറ്റയ്ക്ക് ഈ ഇരുട്ടിൽ എങ്ങിനെ പോകും? വിഷ്ണു കൊണ്ടു വിടട്ടെ. ഏട്ടൻ പറഞ്ഞു. നിനക്ക് തിരികെ പോരാൻ വഴി അറീയ്യോ? ഏടത്തി ചോദിച്ചു. പോവുമ്പോൾ അവൾ ഉണ്ടല്ലോ. അപ്പോ ആ വഴി തന്നെ തിരിച്ചും. ഞാൻ പറഞ്ഞു. കാവ് വഴി പോകണ്ട കേട്ടോടീ കല്യാണീ. ചുറ്റി പോയാൽ മതി. ഏടത്തി പറഞ്ഞു. പിന്നെ എന്റെ കൈയിൽ ഒരു ടോർച്ചും തന്നു. നിലാവ് പരവതാനി ഇട്ട നിലത്തേക്ക് ഞങ്ങൾ ഞാനും കല്യാണിയും ഇറങ്ങി. ടോർച്ചിന്റെ ആവശ്യം വന്നില്ല. മെല്ലെ നടന്നു. നമുക്ക് കാവ് വഴി പോവാം. ഞാൻ പറഞ്ഞു. വേണ്ട ഏട്ടാ, നിയ്ക്ക് പേടിയാ, ഈ രാത്രി ആവഴി.. അവൾ അപേക്ഷിച്ചു. ഞാനില്ലേടീ... നീ വാ പെണ്ണേ. ഞാൻ അവളുടെ കയ്യിൽ പിടിച്ചു. ഒറ്റയടിപ്പതായിൽ അവളെ മുന്നിൽ നടത്തി. ഏട്ടാ... നിയ്ക്കറിയാം എന്തിനാ പിന്നിൽ നടക്കണേന്ന്... അവൾ കഴുത്തു തിരിച്ചെന്നോട് പറഞ്ഞു. ന്റെ ചന്തീമ്മെ നോക്കാനല്ലേ...
💬 Comments
View all comments