0%

Chapter Title : പൂതപ്പാറയിലെ പൂതനകൾ [ജുമൈലത്]

Author : Kambikathakal Read All Parts 442

ഒരു ബോധവൽക്കരണ ക്ലാസ്സാണ് അവിടെ കൂടിയവർക്കായി എടുത്തത്. അല്ലാതെ തന്നെ ബോധം കൂടുതലുള്ളവരെ വീണ്ടും ബോധവൽക്കരിക്കുന്നതിലുള്ള അനൗചിത്യവും ഒരു പക്ഷെ മിസ്റ്റർ നമ്പ്യാരെ ദീർഘമായ ഒരു ക്ലാസ്സെടുക്കുന്നതിൽ നിന്നും പിന്തിരിപ്പിച്ചിട്ടുണ്ടാവാം.

വിജയികൾക്കുള്ള സമ്മാന ദാനമായിരുന്നു അടുത്തത്. ഓവറോൾ ചാമ്പ്യൻസിനുള്ള പടുകൂറ്റൻ ഷീൽഡും സ്പെഷ്യൽ എവെർ റോളിങ് ട്രോഫിയും മറ്റനേകം ചെറു ട്രോഫികളും ഒരു ട്രോളിയിൽ ഉന്തികൊണ്ട് വരുന്നതിനിടെ സ്റ്റേജിന്റെ ഇടത്തേ മൂലയിൽ വെച്ചിട്ടുള്ള ഓപ്പൺ ബെൽറ്റ്‌ ജനറേറ്ററിന്റെ കറങ്ങുന്ന ചക്രത്തിനിടയിൽ സൗമ്യ ടീച്ചറിൻ്റെ സാരിയുടെ അറ്റം കുരുങ്ങി.

കുടുങ്ങിയ സാരി ബെൽറ്റിനുള്ളിൽ ചുറ്റി മുഴുവനും ജനറേറ്ററിനുള്ളിൽ കുരുങ്ങി ജനറേറ്റർ ഓഫായി.

സാരിയുടെ മറ നീങ്ങിയതോട് കൂടി കറുത്ത പാവാടയും നേർത്ത മെറൂൺ ബ്ലൗസും ധരിച്ച സൗമ്യയുടെ കൊഴുത്തു മിനുത്ത ശരീരം നാട്ടുകാര് മുഴുവൻ കണ്ടു. രാവിലേ മുതൽ ഓടിനടന്നത് കൊണ്ട് വിയർപ്പ് പൊടിഞ്ഞു നനഞ്ഞ കക്ഷവും ഇറക്കി വെട്ടിയ ബ്ലൗസ്സിനുള്ളിൽ നിറഞ്ഞു നിന്ന കൊഴുത്ത വലിയ മുലകളും മടക്കുകളോട് കൂടിയ അണിവയറും ഒരു നാഴി എണ്ണ കൊള്ളുന്ന വലിയ പൊക്കിളും നാട്ടുകാർക്ക് മുന്നിൽ അനാവൃതമായി.

ആ കോണാത്തിലെ നാടകം കണ്ടു തീർത്തത് കാരണം തലക്ക് തക്രധാര നടത്താൻ തീർച്ചപ്പെടുത്തിയ പലർക്കും ആ കാഴ്ച പന്ത്രണ്ടു വർഷത്തെ കൊടും വരൾച്ചക്ക് ശേഷം പെയ്യുന്ന ആദ്യ മഴപോലെയൊരു അനുഭൂതിയാണ് തലച്ചോറിൽ ഉണ്ടാക്കിയത് എന്നാണ് സംഭവത്തെ കുറിച്ച് പിന്നീട് പലരും പറഞ്ഞ് ഞാനറിഞ്ഞത്.

എന്തായാലും അത്രയും പേരുടെ മനസ്സിൽ കുളിർമഴ പെയ്യിച്ചതിനു കൂക്ക് വിളികൾക്ക് പകരം നിർത്താതെയുള്ള കരഘോഷത്തോടെയും ഹർഷാരവങ്ങളോടെയുമാണ് സദസ്യർ സൗമ്യ ടീച്ചറെ അഭിനന്ദിച്ചത്. തന്നെയുമല്ല റൗക്കയും മുണ്ടും വേഷ്ടിയും ആ പട്ടിക്കാട്ടുകാരെ സംബന്ധിച്ചിടത്തോളം പുതുമയുള്ള കാര്യവുമായിരുന്നില്ല.

ആ കയ്യടികൾക്കിടയിൽ പെണ്ണിൽ നിന്ന് കണ്ണ് തെറ്റിയവനായ വന്ദ്യ വയോധികൻ ശ്രീ ഒണക്കൻ മാസ്റ്ററുടെ തലച്ചോറിൽ പോലും മിന്നൽ പിണർ സൃഷ്ടിക്കാൻ പോന്ന നതാംഗിയുടെ കോമള രൂപത്തെ കലോത്സവത്തിനടിച്ചു വെച്ച വലിയ ഫ്ലെക്സുമായി സ്റ്റേജിലേക്ക് ചാടികയറിയ മിസ്റ്റർ നമ്പ്യാർ പരുന്ത് കോഴി കുഞ്ഞിനെ എന്ന പോലെ പൊതിഞ്ഞെടുത്തു സ്റ്റേജിനു പിന്നിലെ കെമിസ്ട്രി ലാബിലേക്ക് കൊണ്ടുപോയി.

സംഭവമറിഞ്ഞ് ഓടികൂടിയ നാട്ടുകാരിൽ ആരൊക്കെയോ ചിലർ ജനറേറ്ററുമായി കടന്ന് കളഞ്ഞു. സംഭവ ബഹുലമായ പലതും നടക്കുന്നതിനിടയിൽ ഇനി അവിടെ തുടർന്നാൽ അത് തനിക്ക് ആപത്തായാലോ എന്ന ആശങ്ക മനസിനെ അലട്ടിയത് കൊണ്ട് ഇതിനെല്ലാം കളമൊരുക്കിയ പ്ലസ്ടു കാരൻ പയ്യൻ സ്റ്റേജിനു പുറകുവശത്തുള്ള റബ്ബർ തോട്ടത്തിലൂടെ ജീവനും കൊണ്ട് പാഞ്ഞു പോകുന്നതിനും

💬 Comments

View all comments