0%

Chapter Title : പ്രണയം, കമ്പികഥ [ഡോ. കിരാതൻ]

അൽപ്പം കഴിഞ്ഞു പതിയെ കണ്ണുകൾ തുറന്നപ്പോൾ കൊച്ചമ്മയുടെ മനോഹരമായ രൂപം തെളിയാൻ തുടങ്ങി.

നല്ല ഉയരമുള്ളതും, എന്നാൽ അതിനൊത്ത തടിയുള്ളതുമായ ആരെയും മോഹിപ്പിക്കുന്ന മാദകശരീരം. കാറ്റിൽ സാരിയുടെ പാളികൾ മാറുബോൾ കണ്ണിൽ തെളിയുന്ന കൊഴുത്ത വയറും അതിനെ പ്രകമ്പനം കൊള്ളിക്കുവാനെന്നോണം പൊക്കിൾ ചുഴി.

കാണുന്നത് സത്യമാണോയെന്നറിയാൻ സ്വന്തം കൈത്തണ്ടയിൽ പിച്ചി നോക്കി. സ്വപ്നമായിരുന്നു എന്ന് മനസ്സിലാക്കാൻ അവന് രണ്ട് നിമിഷം വേണ്ടി വന്നു.

കുറേ നേരം കഴിഞ്ഞിട്ടും ഉള്ളിൽ നിന്ന് പ്രിത്യേകിച്ച് അനക്കമൊന്നും കേഴ്കാതെയായപ്പോള്‍ പ്രേമനു ആധിയായി. പോയി നോക്കിയാലോ എന്നാരു ചിന്ത ഉദിക്കാതിരുന്നില്ല. പക്ഷേ കൊച്ചമ്മയുടെ മുറിയിലേക്കു കടക്കാനൊരു മടി തോന്നി. എന്തായാലും ഒന്ന് പോയി നോക്കാൻ തന്നെ തീരുമാനിച്ച് കൊച്ചമ്മയുടെ മുറിയില്‍ നടന്നു.

വിറയ്ക്കുന്ന കാലടിയോടെ മുറിയിലേക്ക് കയറി.

കിടക്കയിലേക്ക് ധൈര്യം സംഭരിച്ച് നോക്കിയപ്പോള്‍ കൊച്ചമ്മ അവിടെ തന്നെ ഉണ്ടായിരുന്നു . ആശ്വാസം തോന്നിയ മനസ്സിനാൽ അവൻ തിരിഞ്ഞു നടക്കാൻ തുടങ്ങി.

"... പ്രേമാ...".

ദയനീയമായ വിളി പുറകിൽ നിന്നവൻ കേട്ടു

അവന്‍ തിരിഞ്ഞു നോക്കുബോള്‍ ഭാരതി തമ്പുരാട്ടി കഷ്ടപ്പെട്ട് വലിയ കട്ടിലിൽ ചാരി ഇരിക്കുന്നതായിരുന്നു .നല്ല വേധന കാരണം കൊച്ചമ്മ ചെറുതായി ഞെരുങ്ങുന്നുണ്ടായിരുന്നു.

"...പ്രേമാ കുറച്ച് വെള്ളമെടുത്തേ ..". പരവേശത്തോടെ അവൾ ചോദിച്ചു.

സത്യത്തിൽ പ്രേമൻ അടുക്കളയിലേക്ക് മൊബൈലിന്റെ വെട്ടത്തിൽ ഓടുക്കുകയായിരുന്നു. കുപ്പിയിൽ വെള്ളമെടുത്ത് അവൻ വേഗത്തിൽ തിരിച്ച് വന്നു. കുപ്പി വാങ്ങാൻ കൈകൾ ഉയർത്താൻ തന്നെ അവൾ നന്നേ ബുദ്ധിമുട്ടുന്നത് കണ്ടപ്പോൾ പ്രേമൻ ശങ്കിച്ച് അവളുടെ ചുണ്ടിലേക്ക് കുപ്പിയുടെ വായ അടുപ്പിച്ച് പിടിച്ചു. വല്ലാത്ത ദാഹമുള്ളതിനാൽ കുപ്പിയിലെ മുഴുവൻ വെള്ളവും ശ്വാസമെടുക്കാൻ പോലും മറന്ന് കുടിച്ച് തീർത്തു.

".... ഇനിയും വെള്ളം വേണോ കൊച്ചമ്മേ ...???.

".... മതി ....".

ഭാരതി തമ്പുരാട്ടി നിശ്വസിച്ചു. നിശ്വാസത്തിൻ്റെ ചൂട് അവൻ്റെ വിരലിലേക്ക് പടർന്ന് കയറി. ഭാരതി തമ്പുരാട്ടിയുടെ മനോഹരമായ തടിച്ച ചെഞ്ചുണ്ടിൽ തുള്ളികളായി പറ്റി കിടക്കുന്ന വെള്ളത്തുള്ളികൾ വിരൽക്കൊണ്ടവന് തുടച്ച് കളയണമെന്നുണ്ടായിരുന്നു. കണ്ണുകളെ ബലമായി അവിടെ നിന്നെടുത്ത് മുറിയുടെ പുറത്തേക്ക് നടന്നു.

അടുക്കളയിലേക്ക് പതുക്കെ നടന്നു. ചായ കുടിക്കാൻ വല്ലാത്ത മോഹം തോന്നിയപ്പോൾ ഷെൽഫിൽ അടക്കി വച്ച പാത്രങ്ങളിൽ പരാതി. കഴിഞ്ഞ പ്രാവിശ്യം നാട്ടിൽ നിന്ന് വന്നപ്പോൾ ഭാരതി തമ്പുരാട്ടി കൊടുത്ത് വിട്ട കാർഡ്ബോർഡ് പെട്ടിയിൽ വിവിധ തരം മസാലകൾ നിറച്ച ചെറിയ കുപ്പികൾ ഉണ്ടായിരുന്നു. അതിൽ നിന്നും ചായപ്പൊടി തപ്പിപ്പിടിച്ച് വെള്ളം തിളപ്പിക്കാൻ വച്ചു. ചായപ്പൊടിയും

💬 Comments

View all comments