Chapter Title : പുലയന്നാർ കോതറാണി [kuttan achari]
വായിലേക്ക് അയാളുടെ കുണ്ണ നിറയൊഴിച്ചു. ആ ശുക്ലം അവൾ കുടിച്ചെടുത്തു. മഞ്ചത്തിൽ തളർന്നു കിടന്ന മാനവർമയുടെ വയറ്റിൽ തുടവച്ചു, അയാളുടെ നെഞ്ചിൽ കൈകൾ കൊണ്ടു തടവി ആതിര കിടന്നു. 'എന്‌റെ ഭാര്യയായിക്കൂടേ? ' പ്രണയാതുരനായി അയാൾ ചോദിച്ചു. ആതിര അയാളുടെ കവിളിൽ ഉമ്മ വച്ചു. 'മണിമാരനോട് അടുക്കുന്നതിനു മുൻപായിരുന്നെങ്കിൽ തീർച്ചയായും ആയേനേ, പക്ഷേ അവനു കൊടുത്ത വാക്കു തെറ്റിക്കാൻ എനിക്കു പറ്റില്ല' അവൾ പറഞ്ഞു. ' ഇനി നമ്മൾ തമ്മിൽ ഇങ്ങനെ ഒരുബന്ധം പാടില്ല' അവൾ പറഞ്ഞു. അതു കേട്ടപ്പോൾ അയാളുടെ മനസ്സു തപ്തമായി. ഏതു വിധേനയും ഇവളെ ഭാര്യയാക്കണം-അയാൾ ആത്മഗതം ചൊല്ലി. പിറ്റേന്നു രാവിലെ തന്നെ മാനവർമ ആറ്റിങ്ങലേക്കു തിരിച്ചു പോയി. ഒട്ടേറെ ആഭരണങ്ങൾ അയാൾ ആതിരയ്ക്കു നൽകിയെങ്കിലും ഒരു സ്വർണമോതിരം മാത്രം ഓർമയ്ക്കായി അവൾ സ്വീകരിച്ചു.
ആഴ്ചകൾക്കുശേഷം ഒരു വലിയ സംഭവമുണ്ടായി. ആതിരറാണിയുടെ കാമുകൻ മണിമാരൻ അമ്പേറ്റു മരിച്ചു.പുലയന്നാർ രാജ്യത്തിനു കിഴക്കേ അതിർത്തിയിലുള്ള കാടൻമാർ കൊന്നതാണെന്നായിരുന്നു ജനസംസാരം. അവർ മൃഗമെന്നു തെറ്റിദ്ധരിച്ച് പലരെയും അമ്പെയ്തു കൊന്നിട്ടുണ്ട്. എന്നാൽ ആതിരയ്ക്ക് ഈ ജനസംസാരത്തിൽ വിശ്വാസം വന്നില്ല. അവൾ ആളെ വിട്ട് അന്വേഷണം തുടർന്നു. മാനവർമ അയച്ച വാടകക്കൊലയാളികളാണ് പാതകം ചെയ്തതെന്ന് അന്വേഷണത്തിൽ വെളിവായി.ചതിയിലും കാമുകനഷ്ടത്തിലും ഹതാശയായ ആതിര മാനവർമയ്‌ക്കൊരു കുറിമാനം എഴുതി. 'ഭീരുവായ മാനവർമേ. എന്‌റെ ജീവനായ കാമുകനെ നീ കൊന്നു. ഞാൻ പ്രതികാരം ചെയ്യും. നാലുദിവസത്തിനുളളിൽ നിന്നെക്കൊല്ലും '-എന്നായിരുന്നു കുറിമാനത്തിന്‌റെ ഉള്ളടക്കം.
___________
ജീവഭയത്തേക്കാൾ വലിയ വികാരമല്ല പ്രണയം . അക്കാര്യം മാനവർമ മനസ്സിലാക്കി. മണിമാരനെ കൊല്ലാനെടുത്ത തീരുമാനത്തെ അയാൾ മനസ്സാ പഴിച്ചു. നടന്ന എല്ലാക്കാര്യങ്ങളും അയാൾ ആറ്റിങ്ങലിലെ മന്ത്രിയായ മരുത്തൻ നായരോടു പറഞ്ഞു. 'അബദ്ധമായി' മരുത്തൻ പറഞ്ഞു. 'ഏറ്റവും വന്യമായ യുദ്ധമുറകളും കരുത്തുറ്റ പട്ടാളവും ഉള്ളവരാണ് പുലയന്നാർ രാജ്യം. അവർ പടപ്പുറപ്പാടുമായി വന്നാൽ നമ്മളെന്തു ചെയ്യും അയാൾ ചോദിച്ചു. അഭയം തേടാമെന്നു വച്ചാൽ നെടുമങ്ങാട്ടും പൂവാറിലുമുള്ള രാജവംശങ്ങൾ നമ്മളേക്കാൾ കരുത്തു കുറഞ്ഞവയാണ്. വേണാട്ടിൽ അഭയം തേടിയിട്ട് കാര്യമില്ല. അവർ ഒന്നിലും ഇടപെടില്ല. പിന്നെ ശക്തമായ രാജ്യം കൊട്ടൂർ കാടാണ്. അവിടെത്തെ റാണിമാർ പുലയന്നാർ കോതറാണിയുടെ
💬 Comments
View all comments