0%

Chapter Title : പുലയന്നാർ കോതറാണി 1

Author : kkstories Read All Parts 230

'ഇതിലേക്കു സ്ഖലിച്ചോളു' ഒരു സ്ഫടികപാത്രം അയാൾക്കു നീ്ട്ടിക്കൊണ്ടു രതി തമ്പുരാട്ടി പറഞ്ഞു. ചോന്നാടനു കാര്്യം പിടികി്ട്ടി.ദീർഘസുരതം കഴിഞ്ഞു സ്ഖലിക്കുന്ന ശുക്ലത്തിനു ഒട്ടേറെ ഗുണങ്ങളുണ്ട്. അതിൽ ചെറുതേൻ ചേർത്തു കുടിച്ചാൽ ആരോഗ്യം വർധിക്കും.ചെറുപ്പം നിലനി്ൽക്കുകയും ചെയ്യും. ഗ്ലാസ് പാത്രം കൈയിൽ വാങ്ങിക്കൊണ്ട്ു ചോന്നാടൻ പയ്യെ തന്‌റെ കുണ്ണ തടവാൻ തുടങ്ങി. ആസമയത്തായിരുന്നു മറ്റൊന്നു സംഭവിച്ചത്. പൂരം കാണാനായി ചന്ദ്രദത്തനും സോമദത്തനും തങ്ങളുടെ ഉറക്കറയിൽ നിന്നു പുറത്തു കടന്നു. ഭയന്നു വിറച്ചാണ് ഇരുവരുടെയും പോക്ക്. തമ്പുരാട്ടിമാരുടെ കോപത്തെക്കുറിച്ചു രണ്ടാൾക്കും നന്നായി അറിയാം.കോലത്തുനാട്ടിലും കൊട്ടൂർ്ക്കാട്ടിലും കൊല്ലിനും കൊലയ്ക്കും വരെ അധികാരം രാജാക്കൻമാർ തമ്പുരാട്ടിമാർ്ക്കു കൊടുത്തിട്ടുണ്ട്.മഹാറാണിയും പുലയന്നാർ കോതറാണിയും കഴിഞ്ഞാൽ കിരീടം വയ്ക്കാൻ അധികാരമുള്ളവരും ഇവർ തന്നെ.തങ്ങളുടെ ആജ്ഞകൾ ആരും തന്നെ ധിക്കരിക്കുന്നത് തമ്പുരാട്ടിമാർക്ക് ഇഷ്ടമല്ല. മക്കളായാലും സാധാരണജനങ്ങളായാലും കഠിനവുംകമ്പികുട്ടന്‍.നെറ്റ് മ്ലേച്ചവുമായ ശിക്ഷകൾ അവർ കൊടുക്കറുണ്ട്.സന്ധ്യയായാൽ പിന്നെ തറവാടിനുള്ളിൽ പോലും പ്രവേശിക്കാൻ കുമാരന്മാർക്ക് വിലക്കുണ്ട്. തറവാടിന്‌റെ പടിഞ്ഞാറെക്കെട്ടിടത്തിലുള്ള തങ്ങളുടെ പള്ളിയറയിൽ കിടക്കണമെന്നാണു നിയമം. എന്നാൽ തറവാടിന്‌റെ പൂമുഖത്തുകൂടിയല്ലാതെ വെളിയി്ൽ കടക്കാൻ മാർഗമില്ല,പാറാവുകരൻ രാമനെ കുമാരൻമാർക്കു പേടിയില്ല. അയാളെ ഒളിച്ചു മതിൽച്ചാടി കടക്കാം. എന്നാൽ തമ്പുരാട്ടിമാരുടെ മുറികൾ കടന്നുകിട്ടാനാണ് പാട്. മദ്യപിച്ചു ലക്കുകെട്ട് ഉറങ്ങുമ്പോൾ പോലും ശ്രദ്ധയോടെയിരിക്കാനുള്ള കഴിവ് നീണ്ടനാളുകളിലുള്ള കളരിയഭ്യാസം മൂലം അവർ നേടിയിട്ടുണ്ട്. ഇരുട്ടിലൂടെ മാർജാരന്മാരെപ്പോലെ ഇരുവരും പതുങ്ങി നടന്നു,തമ്പുരാട്ടിമാരുടെ അറയ്ക്കു മുന്നിൽ എത്തിയപ്പോൾ അവരുടെ കാലുകൾ വിറച്ചു.മുറിയിൽ വെളിച്ചമുണ്ട്. ഇപ്പോളും അവർ ശയിച്ചിട്ടില്ല. സോമനു പേടി ബാധിച്ചു. അറിയാതെ കൈതട്ടി ഭിത്തിയിലുള്ള ഒരു വെങ്കലഫലകം താഴെ വീണു..കനത്ത ശബ്ദത്തോടെ. ചഷകങ്ങളിൽ മദ്യം പകർന്നു കുടിക്കുകയായിരുന്ന തമ്പുരാട്ടിമാർ ഇതു കേട്ടു.പാത്രത്തിലേക്കു കുണ്ണ സ്ഖലിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്ന ചോനാടൻ ഭയന്നു.ക്ഷണനേരത്തിൽ ഭിത്തിയിൽ നിന്ന് ഉടവാളുകൾ കൈപ്പിടിയിലാക്കി തമ്പുരാട്ടിമാർ ഉമ്മറത്തേക്കു കുതിച്ചു.ഉമ്മറത്തു വിളക്കുകൾ തെളിഞ്ഞു. പൂർണ നഗ്നരായി ഉടവാളേന്തിയ തമ്പുരാട്ടിമാരുടെ മുന്നിൽ കുറ്റവാളികളെപ്പോലെ സോമനും ചന്ദ്രനും നിന്നു. കോപം കൊണ്ടു തമ്പുരാട്ടിമാരുടെ മുലകൾ വിറയ്ക്കുന്നുണ്ടായിരുന്നു.മുലക്കണ്ണുകൾ എഴുന്നുനിന്നു. 'പറയിൻ നിങ്ങളെവിടെപ്പോകുന്നു' രതിത്തമ്പുരാട്ടി ആക്രോശിച്ചു.സ്വതവേ പേടിത്തൊണ്ടനായ സോമൻ സത്യങ്ങളെല്ലാം തുറന്നു പറഞ്ഞു.തങ്ങളുടെ ആജ്ഞ ധിക്കരിച്ചതിന്‌റെ കോപത്തിൽ രണ്ടു തമ്പുരാട്ടിമാരും കോപാക്രാന്തരായി 'എന്താ കുമാരൻമാരേ ഇത്.തമ്പുരാട്ടിമാരുടെ ആജ്ഞ ധിക്കരിക്കുകയെന്നാൽ കൊടിയ പാപം

💬 Comments

View all comments