Chapter Title : പുലയന്നാർ കോതറാണി 1
കാര്യം അന്വേഷിച്ചു. 'മറവപ്പട, നമ്മുടെ തറവാട് വളഞ്ഞിരിക്കുന്നു' രാമൻ കിതച്ചുകൊണ്ടു പറഞ്ഞു. 'എത്രപേരുണ്ട്? ' സമചിത്തത വിടാതെ രതിത്തമ്പുരാട്ടി തിരക്കി 'അൻപതുപേർ'രാമൻ പറഞ്ഞു. 'കവാടം തുറന്ന് അവരെ അകത്തേക്കു വിട്, കുറച്ചുകാലമായി ഒരു പൊയ്ത്തു നടത്തിയിട്ട് ' വാളും പരിചയും കൈയിലേന്തി വിജയ പറഞ്ഞു.ചോന്നാടൻ ഏകദേശം മോഹാലസ്യപ്പെട്ടു.മറവപ്പടയുടെ പരാക്രമങ്ങൾ അയാൾക്കു നന്നായി അറിയാം.ക്രൂരതയുടെ പര്യായം.പണ്ടു തങ്ങളുടെ കൂട്ട്ത്തിനെ കാട്ടിൽവച്ച് ഇല്ലായ്മ ചെയ്ത തമ്പുരാട്ടിമാരോട് പ്രതികാരം ചെയ്യാനാകും ഈ പുറപ്പാട്. വാളും പരിചയും കൈയ്യിലെടുത്ത് താളാത്മകമായി ചന്തികൾ ചിതറിപ്പ്ിച്ചു തമ്പുരാട്ടിമാർ പൂമുഖത്തേക്കു നടന്നു.യാതൊരുവിധ വസ്ത്രങ്ങളും അവർ ധരിച്ചിരുന്നില്ല. അരയിൽ കത്തികൾ സൂക്ഷിക്കാനായി കെട്ടിയ ഒരു തുകൽപ്പട്ട ഒഴികെ. തലയിൽ കിരീടങ്ങളും അവർ വച്ചിരുന്നു. യുദ്ധഭീതിയൊന്നുമി്ല്ലാതെ അന്യോന്യം തമാശകൾ പറഞ്ഞുകൊണ്ടാണ് അവർ ഉമ്മറത്തേക്കു നടന്നത്. സോമനും ചന്ദ്രനും ചെറിയവാളുകളുമായി അവരുടെ പിന്നാലെ നടന്നു. യുദ്ധം കാണാനായി വന്നയൂർക്കുളവും ചോന്നാടനും ഉമ്മറത്തെത്തി. രാമനോടു ഗേറ്റ് തുറക്കാൻ രതിതമ്പുരാട്ടി ആംഗ്യം കാട്ടി. കവാടം തുറന്നതും ആയുധധാരികളായ മറവർ മുറ്റത്തേക്ക്ു ഇരച്ചുകയറി.ഗർജിച്ചുകൊണ്ടു തമ്പുരാട്ടിമാർ മുറ്റത്തേക്കു കുതിച്ചുചാടി. മറവരുടെ തലകൾ ഒന്നൊന്നായി അവർ അരി്ഞ്ഞുവീഴ്ത്തി. പത്തു പേരുമായി ഒരേസമയം വിജയ യുദ്ധം ചെയ്തപ്പോൾ ഭാരമേറിയ തന്‌റെ മുലകൾ കൊണ്ടു രതി മൂന്നോളം മറവരെ അടി്ച്ചു താഴെയി്ട്ടു. എന്നിട്ട് അവരുടെ കഴുത്തിലേക്കു വാൾ കുത്തിക്കയറ്റി.മുറ്റത്തു നിന്ന ഒരു തേക്കുമരം മൂടോടെ പിഴുതു മറവപ്പടയുടെ മേലേക്കിട്ട വിജയ പത്തുപേരെ ഒറ്റയടിക്കു കാലപുരിക്കയച്ചു. ഓടി രക്ഷ്‌പ്പെടാ്ൻ ശ്രമിച്ച എട്ടോളം മറവരെ കത്തിയെറിഞ്ഞു തമ്പുരാട്ടിമാർ കൊന്നു.തറവാ്ട്ടിലേക്കു കടക്കാൻ ശ്രമിച്ച മൂന്നുപേരുടെ കാര്യം സോമനും ചന്ദ്രനും തീരുമാനമാക്കി.പേരുകേട്ട കൊട്ടൂർ തമ്പുരാട്ടിമാരുടെ യുദ്ധവീര്യം നേരിട്ടുകാണുകയായിരുന്നു ചോന്നാടനും വന്നയൂർക്കുളവും അരമണിക്കൂർ പിന്നിട്ടപ്പോളേക്കും മറവസൈന്യത്തിന്‌റെ പൊടിപോലുമില്ല. വിജയശ്രീലാളിതരായി തമ്പുരാട്ടിമാർ തറവാട്ടുകുളത്തിലേക്കു നടന്നു. അവിടെ ചെറിയൊരു കുളികഴി്ച്ചു സുഗന്ധതൈലവും പൂശി വാളും പരിചയും പിടിച്ചു ,കിരീടവും ചൂടി മത്തഗജങ്ങളെപ്പോലെ തങ്ങളുടെ നിതംബങ്ങൾ കുലുക്കി അവർ ഉമ്മറത്തേക്കെത്തി. വസ്ത്രങ്ങളൊന്നും അവർ ധരിച്ചിരുന്നില്ല. അപ്പോളേക്കും മറവൻമാരുടെ ശവങ്ങൾ രാമൻ നീക്കം ചെയ്തിരുന്നു. ഇരുവരും ഉമ്മറത്തേക്കു നടന്നുകയറിയപ്പോഴേക്കും വന്നയൂർക്കുളവും ചോന്നാടനും അവരുടെ കാൽക്കൽ വീണു നമസ്‌കരിച്ചു. 'ഭഗവതിമാർ ഞങ്ങളെ അനുഗ്രഹിക്കണം' അവർ പറഞ്ഞു. രണ്ടുപേരുടെയും
💬 Comments
View all comments