Chapter Title : പുലയന്നാർ കോതറാണി 1
ആ മുക്കിലെ മൂന്നു വഴികളിലും ആളെത്തേടി. എന്നാൽ ആരെയും കാണാൻ ഉണ്ടായിരുന്നില്ല്. നടന്നു നടന്നു അവർ ക്ഷീണിച്ചു, ഒടുവിൽ ഒരു കുളത്തിന്‌റെ അരികിൽ യാത്ര നിർത്തി. കുളത്തിന്‌റെ കരയിൽ ഒരു കരിംപാല പൂത്തു വിടർന്നു നിന്നിരുന്നു. പാലയുടെ ചുറ്റും അതിന്‌റെ പൂക്കൾ.മനം മയക്കുന്ന ഈ കാഴ്ചകൾക്കപ്പുറം മറ്റൊരു കാഴ്ച കൂടി അവരെ എതിരേറ്റു. അതാകട്ടെ അതീവ ഹൃദ്യവുമായിരുന്നു. കുളത്തിന്‌റെ കരയിലൊരുക്കിയ ഇരിപ്പിടത്തിൽ വെടിവട്ടം പറഞ്ഞ് ഇരിക്കുകയാണ് കുലീനകളും ഗംഭീരവതികളുമായ രണ്ടു സ്ത്രീകൾ. കൊടുംകാടിനു നടുവിൽ ഇങ്ങനെയൊരു കാഴ്ച നമ്പൂതിരിമാർ പ്രതീക്ഷിച്ചിരുന്നില്ല.സമ്പന്നത വിളിച്ചോതുന്ന പുഷ്ടിയുള്ള ശരീരവും ആഡംബരങ്ങളും യുവതികൾക്കുണ്ടായിരുന്നു.മുന്തിയ ഇനത്തിൽ പെട്ട ചീനപ്പട്ടിൽ തയാർ ചെയ്ത മുലക്കച്ചയും തുടപ്പട്ടയുമാണ് (അന്നത്തെ കാലത്തെ മിനിസ്‌കർട്ട്) അവർ ധരി്ച്ചിരുന്നത്. ഒരാളുടെ വേഷം ചുമപ്പും മറ്റേതു നീലയും. ആവശ്യത്തിൽ കൂടുതൽ ആഭരണങ്ങൾ ഇരുവരും അണിഞ്ഞു കണ്ടു. രണ്ടുപേരുടെയും മുലകൾ അതിഗംഭീരം. ലക്ഷണം തികഞ്ഞ അവ മുലക്കച്ചകളെ വീർപ്പുമുട്ടിച്ചു തെറിച്ചു നിന്നു.ഉറക്കെയുള്ള അവരുടെ പൊട്ടിച്ചിരിക്കൊപ്പം മുലക്കുന്നുകളും കുലുങ്ങിത്തെറ്റുന്നുണ്ടായിരുന്നു.മുപ്പത്തഞ്ചു വയസിനുമേൽ പ്രായം വരും ഇരുവർക്കും.സാത്വികനായ വന്നയൂരിനു പോലും ഒരു നിമിഷം ദുർചിന്ത കടന്നു വന്നു. എന്നാൽ തന്‌റെ ആത്മബലത്താൽ അദ്ദേഹം അത് ഒതുക്കി.പക്ഷേ ചോ്ന്നാടന്‌റെ കാര്യം പറയാനുണ്ടായിരുന്നില്ല. അദ്ദേഹം അവരുടെ ശ്രദ്ധ പിടുങ്ങാനായി ഉറക്കെ ചുമച്ചു. 'ആരാദ്' ചോദിച്ചു കൊണ്ട് യുവതികൾ എഴുന്നേറ്റു. അപ്പോളാണ് അവരുടെ അംഗലാവണ്യം ശരിക്കും ദൃശ്യമായത്. ഒന്നിനൊന്നു മെച്ചം എന്നേ പറയേണ്ടു. ദേവാംഗനകൾ തോറ്റുപോകുന്ന സൗന്ദര്യമായിരുന്നു ആ സ്ത്രീകൾക്ക്.കൂ്ട്ടത്തിൽ ഒരുത്തിക്കു നീളം കൂടുതലാണ്. അവരുടെ അണിവയർ മുറം പോലെ പരന്നതും പൊക്കിൾ കൊടി വലുതുമായിരുന്നു. പൊക്കിൾ കൊടിയെ ചുറ്റി ഒരു വലിയ അരഞ്ഞാണവും അരയിൽ കിടന്നു കുണുങ്ങുന്നുണ്ടായിരുന്നു.അവർ പൊക്കിളിൽ ഏതോ സ്വർണാഭരണവും ധരിച്ചിട്ടുണ്ട്.സ്ഥാനം അടയാളപ്പെടുത്തുന്ന രീതിയിൽ സ്വർണകിരീടങ്ങളും ഇരുവർക്കുമുണ്ട്. തമ്പുരാട്ടികളാണ് സ്ത്രീകൾ. രണ്ടു പേരുടെയും നിതംബവിശേഷമായിരുന്നു അതികേമം. കർഷകത്തറകളിൽ കൊയ്ത്തു കഴിഞ്ഞു കെട്ടി വയ്ക്കുന്ന കച്ചിത്തുറു പോലെയുണ്ടായിരുന്നു ഇരുവരുടെയും ചന്തിദ്വയങ്ങൾ.അവയൊന്നു പിടിച്ചമർത്താനും അവയിലേക്കു ലിംഗം വച്ചമർത്താനും ആണായി പിറന്ന ആരും ഒന്നാഗ്രഹിക്കുന്നതു സ്വാഭാവികം. വിഷയാസക്തനായ ചോന്നാടൻ നമ്പൂതിരിയെ കമ്പിയാക്കാൻ ഇതൊക്കെത്തന്നെ ധാരാളം മതിയായിരുന്നു. എന്നാൽ ഇവർ യക്ഷികളാണോ എന്ന ശങ്കയായിരുന്നു വന്നയൂരിനു .
💬 Comments
View all comments