രാധികോന്മാദം [? ? ? ? ?]
“ഹാ നീയിറങ്ങിക്കോ…” വാച്ചിലെ സമയം നോക്കിയപ്പോൾ അജയൻ ഒരല്പം വൈകിയത് കണ്ടു. അവൻ RX100 ഇല് വേഗം പോസ്റ്റോഫിസിലേക്ക് തിരിച്ചു. അവന്റെ മനസ്സിൽ രാധികയും വിശ്വേട്ടനുമായിരുന്നു. ഏട്ടൻ ഇത്രയും നാളും ജയിൽ കിടന്നിട്ടൊരുപാട് നൊന്തു കാണും. സ്നേഹിച്ച പെണ്ണും വിട്ടു പോയി. രാധികയ്ക്ക് മാത്രമേ ആ വിടവ് നികത്താനാകൂ, മറ്റൊരു പെണ്ണിനും ഏട്ടനെ ഇത്രയും മനസിലാക്കാനും സ്നേഹിക്കാനുമാകില്ലെന്നോർത്തു. “രാധൂട്ടി, നിനക്കെന്താ മോളെ വാങ്ങിയിട്ട് വരണ്ടേ…?!” “ഏട്ടന്റെയിഷ്ടം…!!” നാണിച്ചു ചിരിക്കുമ്പോ രാധികയുടെ കരിമിഴികൾ പ്രകൃതിയിലെ മാണിക്യമായി. വിശ്വൻ ഒരുകൈകൊണ്ടവളുടെ നെയ്കുണ്ടിയിൽ അമർത്തിപ്പിഴിഞ്ഞുകൊണ്ട് പറഞ്ഞു. “അരഞ്ഞാണം വാങ്ങിക്കട്ടെ…” “ങ്‌ഹും.. അതെന്തിനാ…” “അതുമാത്രം ഇട്ടിട്ട് എന്റെ മോള്.. അകത്തളത്തിൽ നടക്കുന്നത് ആലോചിച്ചേ…” “ഛീ…” “ശെരി എന്റെ പൊന്നുമോളിന്നു അജയന് എല്ലാം പറഞ്ഞു കൊടുക്കാനുള്ള ആവേശത്തിലാണ് ല്ലേ?!” “അതെങ്ങനെ അറിയാം…?!” “നിന്നെയെനിക്കറിഞ്ഞൂടെടി കാന്താരി..” “ഉം.. പറയണം…” “ശെരി നാളെ രാത്രിയാകുമ്പോ തിരിച്ചെത്താം ട്ടാ..” വിശ്വൻ മുണ്ടു മടക്കി മുറ്റത്തേക്കിറങ്ങി, രാധിക വാതിൽക്കൽ ചാരി നിന്നുകൊണ്ടവനോട് യാത്ര പറഞ്ഞു. ചുണ്ടിലൊരു മൂളിപ്പാട്ടും കൊണ്ട് അവൾ തിരികെ അടുക്കളയിലേക്ക് ചെന്നു. പകൽ മുഴുവനും ഓരോ ജോലി ചെയ്യുമ്പോഴും അജയന്റേയും വിശ്വന്റെയും മുഖം മാറി മാറി രാധികയുടെ മനസിലേക്ക് വന്നു. രണ്ടുപേരെയും ഒരുപോലെ സ്നേഹിക്കപെടുന്ന പുണ്യം അവളുടെ മനസിലേക്ക് നിറഞ്ഞു. വൈകീട്ടൊന്നു മയങ്ങുന്ന നേരത്താണ്, അജയൻ ബൈക്കിൽ എത്തുന്നത്, ഉച്ചയ്ക്ക് ഉണ്ണാൻ വരില്ലെന്നു നേരത്തെ പറഞ്ഞിരുന്നു. അവൾ വേഗം ഉമ്മറത്തേക്ക് വരുമ്പോൾ അജയൻ ഉപ്പിലിടാനുള്ള കണ്ണിമാങ്ങയും അവൻ വാങ്ങിച്ചിരുന്നു. “ഇതെന്താ ...” “ഏട്ടന് കണ്ണിമാങ്ങാ ഉപ്പിലിട്ട മാങ്ങയും പഴം ചോറും വല്യ ഇഷ്ടമാണ്...” “ഉം….അതേയ് ഏട്ടനോട് ഇപ്പൊ ഇഷ്ടം കൂടുന്നുണ്ട് ട്ടോ..” “ആർക്ക് നിനക്കോ ..?” “അയ്യോ എനിക്കല്ല, ഈ പുന്നാര അനിയന്….” “അച്ഛന്റെ സ്‌ഥാനമല്ലേ രാധികേ...” “ഏട്ടനിപ്പോ കോയമ്പത്തൂര് കഴിഞ്ഞു കാണും ല്ലേ….”
💬 Comments
View all comments