0%
Chapter 1

രാജി - രാത്രികളുടെ രാജകുമാരി [smitha]

Author : സ്മിത | Read All Parts | 👁 1116 |

രാജി രാത്രികളുടെ രാജകുമാരി

Raji Raathrikalude Rajakumaari bY Smitha

ഇത് ഈ സൈറ്റിലെ ഒരു വായനക്കാരന്‍ ബാബുവിന്‍റെ അഭ്യര്‍ത്ഥന പ്രകാരം എഴുതുന്നതാണ്. ഇതിന്‍റെ ക്വാളിറ്റിയെപ്പറ്റി അന്തിമമായി അഭിപ്രായപ്പെടേണ്ടത് ബാബു തന്നെയാണ്. പിന്നെ, ഈസൈറ്റില്‍ കഥകള്‍ എഴുതുന്നത് ജോലിഭാരം നല്‍കുന്ന വിരസത മാറ്റാനും ഏകാന്തത അര്‍ത്ഥപൂര്‍ണ്ണമാക്കാനും ഒരു സ്ത്രീയ്ക്ക് മനസ്സിലൊളിപ്പിക്കാന്‍ മാത്രം കഴിയുന്ന കാര്യങ്ങള്‍ ആരെങ്കിലും കേള്‍ക്കുമോ അറിയുമോ എന്നുള്ള ഭയം ലവലേശവുമില്ലാതെ പ്രകടിപ്പിക്കാനും വേണ്ടിയാണ്. പിന്നെ മദ്യം, മയക്കുമരുന്ന്‍ ഇവ നല്‍കുന്നതിനേക്കാള്‍ ലഹരി എഴുത്തിനുള്ളത് കൊണ്ടും. ചിലപ്പോള്‍ രാത്രി പത്തുമണി കഴിയുമ്പോള്‍ മാത്രമേ എഴുതുവാന്‍ കഴിയാറുള്ളൂ. അശ്വതിയുടെ കഥ, കോബ്രാഹില്‍സിലേ നിധി ..അക്കൂടെയാണ് ഈ കഥയും. അഹങ്കാരമാല്ലാതെ പിന്നെന്താണ്? പക്ഷെ ഒരു കാര്യം ചെയ്യാമോ എന്ന്‍ ഒരു സുഹൃത്ത് ചോദിക്കുമ്പോള്‍ തിരസ്ക്കരിക്കുക എന്നത്... _________________________________________________________________________

ബാബു അക്ഷമനായി പത്രത്തിന്‍റെ താളുകള്‍ മറിച്ചുനോക്കി. അരമണിക്കൂര്‍ എന്ന്‍ പറഞ്ഞിട്ട് ഇപ്പോള്‍ ഒരുമണിക്കൂറാകാന്‍ പോകുന്നു. ഈയിടെയായി രാജിയുടെ ഒരുക്കത്തിന്‍റെ സമയം അങ്ങ് അനന്തമായി നീണ്ടുപോവുകയാണ്. എത്ര നേരമാണ് ഇങ്ങനെ കണ്ണാടിയുടെ മുമ്പില്‍ ചാഞ്ഞും ചെരിഞ്ഞും നോക്കുന്നത്! മകള്‍ പ്ലസ് ടുവിലുള്ള രശ്മിപോലും ഇത്ര സമയമെടുക്കുന്നില്ല. ഇങ്ങനെ പോയാല്‍ ഇന്നിനി "ആമി" കാണുക എന്ന കാര്യം മറന്നാല്‍ മതി. ടിക്കറ്റ് കിട്ടുന്ന കാര്യം സംശയമാണ്. ആലക്കോട് അത്ര വലിയ പട്ടണമൊന്നുമല്ല. പക്ഷെ കേരളത്തിലെ മറ്റേതൊരു പട്ടണത്തെയും പോലെ ആധുനിനകമാണ്. ആളുകള്‍ ഫാഷന്‍ കോണ്‍ഷ്യസ് ആണ്. കാണാനും കാണിക്കാനും ഒക്കെ ഇഷ്ട്ടവുമാണ്. പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്. അതിപ്പോള്‍ നഴ്സറി സ്കൂള്‍ കുട്ടികള്‍ മുതല്‍ അറുപതു എഴുപത് വരെ പ്രായമുള്ള സ്ത്രീകള്‍ പോലും അതിനപവാദമല്ല. "എടീ ഒന്ന്‍ വേഗം," അല്‍പ്പം ദേഷ്യം കലര്‍ത്തി ബാബു രാജിയുടെ മുറിയിലേക്ക് നോക്കി ഉച്ചത്തില്‍ പറഞ്ഞു. "ഇപ്പം വേണേലും ചെന്നാല്‍ ടികറ്റ് തരാന്‍ ഇത് നിന്‍റെ നിന്‍റെ അമ്മായീടെ തീയെറ്റര്‍ ആല്ല." "വരുവാ ബാബുവേട്ടാ, ഒരര മിനിട്ടുകൂടി, പ്ലീസ്." അകത്തുനിന്നും രാജിയുടെ അപേക്ഷ കലര്‍ന്ന സ്വരം അയാള്‍ കേട്ടു. വീട്ടുകാര്‍ കണ്ട്‌ പരസ്പരം ഇഷ്ട്ടപ്പെട്ടു നടത്തിയ വിവാഹമായിരുന്നു ബാബുവിന്‍റെയും രാജിയുടെയും. രാജി ഡിഗ്രി കഴിഞ്ഞ വര്‍ഷം തന്നെ, എന്ന്‍ വെച്ചാല്‍ കഷ്ട്ടിച്ചു ഇരുപത് വയസ്സുള്ളപ്പോള്‍, ആയിരുന്നു അത്. ഹൃദ്രോഗിയായ അച്ചന്‍റെ ആഗ്രഹമായിരുന്നു പൊടുന്നനെ നടന്ന ആ വിവാഹത്തിനു പിമ്പില്‍. രാജി മനസ്സ്കൊണ്ട് അതിന് വേണ്ടിയൊരുങ്ങിയിരുന്നില്ല. "ഇത്ര ഇടിപിടീന്ന്‍ കല്യാണം നടത്തണോ?" അമ്മ അച്ഛനോടു ചോദിക്കുന്നത് രാജി ഒളിച്ചുനിന്ന്‍ കേട്ടു അന്ന്. "ഇടി പിടീന്നോ?" അച്ചന്‍ അല്‍പ്പം ശബ്ദമുയര്‍ത്തി ചോദിച്ചു. "ഇന്നോ നാളെയോ എന്ന് പറഞ്ഞിരിക്കുന്ന ആളാ ഞാന്‍. മുകളിലേക്ക് എടുക്കുന്നേനുമുമ്പ് എന്‍റെ കൊച്ചിന്‍റെ കഴുത്തേല്‍ മിന്ന്‍ വീഴുന്നത് എനിക്ക് കാണണ്ടേ?" അമ്മ കല്യാണിയമ്മ അത് ശരിവെക്കുന്നതുപോലെ അയാളെ നോക്കി. "ഇടിപിടീന്ന് അല്ല, കല്യാണി," അച്ചന്‍ ദാമോദരന്‍ പറഞ്ഞു. "കടിച്ചാല്‍ പൊട്ടുന്ന പ്രായവാ. എന്നാ വളര്‍ച്ചയാ അവള്‍ക്ക്. ഈ കൊച്ചു പ്രായത്തില്‍ എന്നാ വളര്‍ച്ചയാ മൊലയ്ക്കും കുണ്ടിക്കും ഒക്കെ. അവിടെ ഇവടെയൊക്കെ കണ്ടമാനം കുന്ന് കൂടികെടന്നാല്‍ പിള്ളേര്‍ക്ക് കഴക്കാനും കടിക്കാനും തൊടങ്ങും. അതുപിന്നെ പുലിവാലാകും. അങ്ങനൊക്കെ പറ്റുന്നേനു മുമ്പ് കെട്ടിച്ചു വിട്ടാല്‍

💬 Comments

View all comments