Chapter Title : രചനയുടെ വഴികൾ 2 [അപരൻ]
" പൊന്നമ്മ.
" ശരി ലെമൺ ആൻഡ് സ്പൂൺ റേസിൽ തുടങ്ങാം "
റേസ് തുടങ്ങി. ലെമൺ പൊന്നമ്മയും സ്പൂൺ ചിന്നമ്മയും കൈകാര്യം ചെയ്തു. ഇടയ്ക്കിടയ്ക്ക് അവർ വച്ചുമാറി.
ആദ്യത്തെ റേസിനു ശേഷം പാലും പഴവുമൊക്കെ കഴിച്ചു വിശ്രമിച്ചു.
കസേരകളിയായിരുന്നു അടുത്തത്. പൊന്നമ്മ മൃദുതാളത്തിലും ചിന്നമ്മ ദ്രുതതാളത്തിലും...
പാതിരാവോടെയാണ് തിരുവാതിര തുടങ്ങിയത്. തടിച്ചിയും ധാരാളം നിതംബം ഉള്ളവളുമായ ചിന്നമ്മയായിരുന്നു തിരുവാതിരയ്ക്കു മുൻകൈ എടുത്തത്...
എപ്പോഴാണ് ആട്ടവിളക്ക് അണഞ്ഞതെന്നോർമ്മയില്ല...
പിറ്റേന്ന് കാലത്ത് പതിനൊന്ന് മണിയോടെ ആണ് കണ്ണു തുറന്നത്. തിരുവാതിരകളിയുടെ ക്ഷീണം വിട്ടു മാറിയിട്ടില്ല. അതു കൊണ്ട് ബ്രേക്ഫാസ്റ്റ് കഴിക്കാൻ ഉത്സാഹം തോന്നിയില്ല. അപ്പം മാത്രം.
കടലക്കറി കൂട്ടി രണ്ട്. വെജിറ്റബിൾ മസാലക്കറി കൂട്ടി രണ്ട്. മട്ടൺ സ്റ്റ്യൂ കൂട്ടി രണ്ട്. മുട്ട റോസ്റ്റ് കൂട്ടി രണ്ട്. അവസാനം വെറുതെ രണ്ട്. പിന്നെ നാല് ഏത്തപ്പഴം പുഴുങ്ങിയതും ബ്രസീലിയൻ എക്പ്രസ്സോയും...
അതു കഴിഞ്ഞ് രാജസഭയിലേക്കു ചെന്നു
അവിടെ എല്ലാവരും ഏതാണ്ടു കളഞ്ഞ അണ്ണാനെപ്പോലെ ഇരിക്കുന്നു. ആലോചനാനിമഗ്നരാണെല്ലാരും...
"എന്തു പറ്റി മഹാമന്ത്രേ" ഞാൻ മന്ത്രിയോടു ചോദിച്ചു.
" പരീക്ഷണമാണു സാഹിത്യകാരാ "
" ങേ ! ഇതു വരെ സപ്ലി എഴുതിയെടുത്തില്ലേ "
" പരീക്ഷയല്ല സാഹിത്യകാരാ. പരീക്ഷണം. അയൽരാജ്യത്തെ രാജാവ് നമ്മളെ വെല്ലുവിളിച്ചിരിക്കുന്നു "
" യുദ്ധത്തിനാണോ "
" അല്ല "
" ഗുസ്തി ?"
" അതുമല്ല "
" പിന്നെ ചെസ്സു കളി ? കാവിലെ പാട്ടു മത്സരം? "
" അല്ലേയല്ല. അതൊക്കെയാണെങ്കിൽ നമ്മൾ എപ്പഴേ ചാടിപ്പുറപ്പെട്ടേനേ "
" ശരി.സുല്ല്... മന്ത്രി ചൊല്ല് "
" അയൽ രാജ്യത്തു നിന്ന് ഒരുത്തൻ വന്നിരിക്കുന്നു. ഉഗ്രൻ കളിക്കാരൻ. അതായത് ഒരു പണ്ണൽവീരൻ "
" അപ്പോൾ കളി ?"
" ഊക്കുമത്സരം തന്നെ "
മന്ത്രി സംഭവം വിശദീകരിച്ചു.
അയൽരാജാവ് ഒരു പണ്ണൽവിദഗ്ധനെ അയച്ചിരിക്കുന്നു. അവനെ പണ്ണിത്തളർത്തണം. ഇതാണ് വെല്ലുവിളി
" രാജാവാകട്ടെ മുൻപിൻ ആലോചിക്കാതെ ചലഞ്ച് അക്സപ്റ്റു ചെയ്തു. ഇപ്പം പുലിവാലു പിടിച്ച പോലെ ആയി "
" ക്യാ ഹുവാ "
" പണ്ണാൻ പോയ പെണ്ണുങ്ങളൊക്കെ സുല്ലിട്ടു പഴന്തുണി പോലെ തിരിച്ചു വന്നിരിക്കുന്നു"
" ഹെന്ത് ! ലോട്ടറി വിൽപ്പനക്കാരെപ്പോലെ ഇത്രയധികം വെടികളുള്ള കൊട്ടാരമായിട്ടും...?"
" യേസ് സാഹിത്യകാരാ. "
"എത്ര പേർ ശ്രമിച്ചു ?"
" തൊണ്ണൂറ്റൊമ്പതു പേർ സുല്ലിട്ടു. ഇപ്പഴും
💬 Comments
View all comments