Chapter Title : രചനയുടെ വഴികൾ 2 [അപരൻ]
എന്റെ മരയ്ക്കാരു മന്ത്രീ... ഈ കുതിരയ്ക്കൊക്കെ വല്ലപ്പോഴും ഇച്ചിരെ പുല്ലും കാടീം കൊടുക്കണം " കരുണന് ദേഷ്യം.
" സംഭവം പറ കരുണൻജീ " ഞാൻ.
" ഒന്നും പറയേണ്ട സാഹിത്യകാരാ. ഞാൻ രഥമോടിച്ച് നേരേ എയർപോർട്ടില് ഒരു തടസ്സവുമില്ലാതെ എത്തിയതാ "
" പിന്നെ ക്യാ ഹുവാ "
" ഒന്നും പറയേണ്ട. നെടുമ്പാശ്ശേരി എയർപോർട്ടിനടുത്ത് കണ്ടം ആണെന്നറിയാമല്ലോ. അവിടെ നിറച്ചും പുല്ലു വളർന്നു നിക്കുവാ. അതു കണ്ടതും കുതിര രണ്ടും രഥത്തിലെ കെട്ടും പൊട്ടിച്ചോടി. പുല്ലു തിന്നാൻ.... പട്ടിണിയല്ലേ... പിന്നെന്തു ചെയ്യാനാ ഞാനും പിറകെ ഓടി. കണ്ടു നിന്നവരെല്ലാം OMKV , OMKV എന്നു പറഞ്ഞു പ്രോത്സാഹിപ്പിച്ചതു കൊണ്ടു രണ്ടിനേം ഒരു വിധത്തിലോടിച്ചിട്ടു പിടിച്ചു..."
" എന്നിട്ടു മറ്റേ കുതിരയെവിടെ ?" മരയ്ക്കാർ.
" ഓ... മ...മ...മ... അല്ലേ അതു വേണ്ടാ. മത്തങ്ങാത്തലയൻ മരയ്ക്കാരു മന്ത്രീ... ഒരെണ്ണത്തിനെ ചുമക്കാൻ പെട്ട പാട് എനിക്കറിയാം... ഏതായാലും മറ്റേതിനെ അവിടെ റൺവേയിൽ കിടന്ന പ്ലെയിനിന്റെ മൂട്ടിൽ കെട്ടിയിട്ടിട്ടുണ്ട്..."
" എന്നിട്ട് ബാക്കി സംഭവം പറ കരുണാ " ഞാൻ.
" ആ... ഗൾഫീന്നു പ്ലെയിനേതായാലും കൃത്യ സമയത്തു തന്നെ വന്നു. മോക്ഷയുമെത്തി. എന്തു ചെയ്യാനാ... ഈ ജന്തു പുറത്തിരിക്കുന്ന കാരണം ഒന്നു കൈ കൊടുക്കാൻ പോലും പറ്റിയില്ലാ. കൈ അയച്ചാൽ ഇതോടിപ്പോകും..."
കരുണൻ ദീർഘശ്വാസം വിട്ട് മൂരി നിവർന്നു. പിന്നെ കോട്ടും സ്യൂട്ടുമൂരി.
അപ്പോഴാണ് കരുണന്റെ ചന്തിയിൽ ഒരു തകിട് കെട്ടി വച്ചിരിക്കുന്നതു കണ്ടത്.
നോക്കിയപ്പോ സൈൻബോർഡാണ്. ' ഗോ സ്ട്രെയ്റ്റ് ' എന്നെഴുതിയിരിക്കുന്നു...!
" ഇതെന്താ കരുണാ "
" എന്റെ സാഹിത്യകാരാ... ഞാൻ പുറത്തു കേറ്റിയ ആ കോപ്പുണ്ടല്ലോ... അതു കുതിരയല്ലാ... മനുഷ്യനാ... മോക്ഷാ ഭരതിനെ കണ്ടപ്പം മുതല് അതു കയ്യും കാലുമിട്ടടിക്കാൻ തുടങ്ങിയതാ... ഒടുവിൽ കുതിരക്കുണ്ണ കേറി കൊതം കീറാതിരിക്കാൻ അടുത്തു കണ്ട ഒരു ബോർഡെടുത്തു കെട്ടി വച്ചതാ..."
" എന്നിട്ടു മോക്ഷയെവിടെ "
" രഥത്തിലുണ്ട് "
" രഥമെവിടെ "
" എന്റെ പുറകേ വരുന്നുണ്ട് "
നോക്കിയപ്പോൾ കയറ്റം കയറി
💬 Comments
View all comments