Chapter Title : സാമ്രാട്ട് 5 [Suresh]
പൂജാ കാലത്തിലേക്ക് പോയ അയ്യാൾ കോപത്താൽ വിറച്ചു.തന്റെ കളവും അലങ്കോല പെടുത്തിയിരുന്നു. ദുര്ദേവതയെ അത്യാവശ്യതിനുവിളിക്കാൻ കളം ആവശ്യമില്ല. തന്റെ രുദ്രക്ഷത്തിൽ പിടിച്ചു ദുര്ദേവത മാരെ വിളിച്ചു.
പക്ഷെ തന്റെ പ്രാർത്ഥന അത് തന്നെ താണ്ടി പോകുന്നില്ല.അപ്പോഴാണ് അയാൾ ആ കര്യം മനസിലാക്കുന്നത്.താൻ കുളിച്ച വെള്ളത്തിൽ കിരാതരക്തം കലർന്നിരിക്കണം.
കിരാത രക്തത്താൽ അശുദ്ധി ആയാൽ മുന്ന് ദിവസത്തേക്ക് ദുർദേവഥാകളെ പ്പോലും തനിക്കു ആവാഹിക്കാനാവില്ല.
അയ്യാൾ കോപത്താൽ അലറി...
പിന്നെ അട്ടഹസിച്ചു......
നീ രക്ഷപെട്ടു എന്ന് കരുതണ്ട... നിന്നെ തന്നെ.... ഞാൻ.......
ഹാ ഹാ ഹാ ഹാ ഹാ.......
പെട്ടന്ന് മറ്റൊരു പൊട്ടിച്ചിരി... രാജകിയമായ പൊട്ടിച്ചിരി.... . നമ്മുടെ പരദേവതയുള്ള കാലം നിനക്കതാവില്ല..... ഹാ ഹാ ഹാ ഹാ ഹാ.......
പടുകിഴവ...... ചിരിക്കേണ്ട... വിജയം എനിക്കുള്ളതാണ്.... അവസാനത്തെ ചിരി എന്റേതായിരിക്കും ഒന്നോർക്കുക
"മഹാഭാരതത്തിൽ ധർമ്മം ജയിച്ചത് പാണ്ഡവർ മരിച്ചപ്പോളാണ്, ധർമം കാക്കാൻ വന്ന ബാര്ബരിഹനൊ സുദര്ശനത്താൽ മരണം ഏറ്റെടുത്തു"
... ഹാ ഹാ ഹാ ഹാ ഹാ... . .
പിന്നെ അവിടെ ഇരുട്ട് നിറഞ്ഞു........
💬 Comments
View all comments