0%

Chapter Title : സംവിധാന സഹായി 4 [ഉർവശി മനോജ്]

എപ്പോഴോ ആണ് ഇടിത്തീ പോലെ ആ വാർത്ത ഞാൻ കേട്ടത് .. നിയുക്താ വർമ്മ .. ആക്ടർ സിജു മേനോനുമായി പ്രണയത്തിലാണെന്ന്.

പിന്നീട് എപ്പോഴോ പത്രത്തിൻറെ മുൻ താളുകളിൽ അവരുടെ വിവാഹ ചിത്രം കണ്ടു. മനസ്സിനോട് ചേർന്ന് നിന്ന ആരോ അകന്നു പോയ തോന്നലായിരുന്നു കുറച്ചു നാൾ .. കല്ലമ്പലം കാവിലെ തിറയുടെ സമയത്താണ് ഉത്സവ പറമ്പിൽ വെച്ചിരുന്ന പടു കൂറ്റൻ ഫ്ളക്സ്ബോർഡിൽ ടൗണിലെ അപ്സര ജുവലറിയുടെ നവീകരിച്ച ഷോറൂം ഉദ്ഘാടനത്തിന് സിജു മേനോനും നിയുക്ത വർമ്മ യും വരുന്നു എന്ന വാർത്ത ഞാൻ വായിച്ചത്.

ഉദ്ഘാടന തീയതി കുറിച്ചിട്ടത് ഞാൻ എൻറെ മനസ്സിലായിരുന്നു .. പിന്നീട് ആ ദിവസത്തേക്കുള്ള കാത്തിരിപ്പ് .. ഒടുവിൽ പഞ്ചർ ശശിയേട്ടന്റെ കടയിൽ നിന്നും മണിക്കൂറിന് രണ്ട് രൂപ വാടകക്ക് സൈക്കിളും എടുത്തു കൊണ്ട് 6 കിലോമീറ്റർ അപ്പുറമുള്ള ടൗണിലെ ഉദ്ഘാടന വേദിയിലേക്ക് ആത്മ സുഹൃത്തുമായി ഒരു യാത്ര.

കാവിലെ തിറ യേക്കാൾ ആളുകൾ തിങ്ങി നിറഞ്ഞ സദസ്സിന്റെ മീറ്ററുകൾ ദൂരെ മതിലിന് മുകളിൽ കയറി നിന്നു കൊണ്ട് സദസ്സിലിരുന്ന ഒരാളുടെ പോലും മുഖം വ്യക്തമാകാത്തത്ര കഷ്ടമായി ഒരു ദൂരക്കാഴ്ച ദർശനം. അതു കൊണ്ടും മനസ്സിലെ ആഗ്രഹം അടങ്ങാതെ തിക്കിത്തിരക്കി വേദിയുടെ പിന്നിലായി അല്പം ദൂരെ മാറി നിലയുറപ്പിച്ചപ്പോൾ കാണുവാൻ സാധിച്ചത് സ്റ്റേജിൽ നില്ക്കുന്ന നിയുക്ത വർമ്മയുടെ പിന്നാമ്പുറം ആയിരുന്നു. സിജു എട്ടനുമായി ചേർന്ന് നിന്നു കൊണ്ട് , അവർ തമ്മിലുണ്ടായിരുന്ന പ്രണയത്തെപ്പറ്റിയും മധു വിധു യാത്രകളെ പറ്റിയും മൈക്കിലൂടെ നിയുക്ത ഓർമ്മകൾ അയവിറക്കുകയാണ്.

ഈ സമയമത്രയും എൻറെ കണ്ണുകൾ അവളുടെ ഓരോ ചലനത്തിലും ആടി കളിക്കുന്ന നിതംബ സൗന്ദര്യത്തിന് മേലായിരുന്നു. ഇട തൂർന്ന് കിടക്കുന്ന പാറിപ്പറന്ന കാർകൂന്തൽ എൻറെ കാഴ്ച ആനന്ദത്തിന് പലപ്പോഴും ഒരു വിലങ്ങു തടിയായി.

കൂട്ടുകാരനെയും പിന്നിലിരുത്തി സൈക്കിൾ ചവിട്ടുമ്പോൾ എത്രയും വേഗം വീട്ടിൽ എത്തിച്ചേരണമെന്ന ലക്ഷ്യം മാത്രമായിരുന്നു മനസ്സിൽ. സൈക്കിൾ വാടക നൽകി തിരികെ ഏൽപ്പിച്ച് വീട്ടിലേക്ക് ഓടുകയായിരുന്നു. അന്നൊരു വൈകുന്നേരവും രാത്രിയിലുമായി ഒരു കൗമാരക്കാരന് ആവുന്ന വിധത്തിൽ ശുക്ല വിസർജനം നടത്തി സായൂജ്യം അടയുമ്പോൾ മനസ്സിൽ ഒരു രൂപം മാത്രമായിരുന്നു , 'നിയുക്ത വർമ്മ ' .

കാലം കര വിരുത് കാണിക്കുന്നത് എത്ര മാത്രം അത്ഭുതപ്പെടുത്തിക്കൊണ്ട് ആണ്. അന്നത്തെ ഏതോ രാത്രി യിലെ  പ്രാർത്ഥനയുടെ ഫലമാകാം ഇന്ന് മൂന്നാറിന്റെ തണുപ്പിൽ .. ഒരു കോട്ടേജിൽ സിജു ഏട്ടന്റെ

💬 Comments

View all comments