ശിവൻകുട്ടിയുടെ പണിപ്പുര [മേഘനാദൻ]
ശിവൻകുട്ടിയുടെ പണിപ്പുര
Shivankuttiyude Panippura | Author : Mekhanadan
എവിടെയും കാലം മുന്നോട്ടു മാത്രം സഞ്ചരിക്കുമ്പോൾ ഈ കഥയിലൂടെ കാലം പുറകോട്ട് സഞ്ചരിക്കുകയാണ്.ഇത് ശിവൻകുട്ടിയുടെ കഥയാണ് കരുത്തനും,മിടുമിടുക്കനുമായ ശിവൻ കുട്ടി എന്ന ആശാരിപ്പണിക്കാരന്റെ കഥ'.
ആശാരിമാരായ ഗോപാലനും ഭാര്യയ്ക്കും മൂന്നാമതായി ജനിച്ച മകനാണ് നമ്മുടെ കഥയിലെ കഥാനായകൻ ശിവൻകുട്ടി'.തൻറെ ചെറുപ്രായത്തിൽ തന്നെ ലൈംഗിക കാര്യങ്ങളിൽ അമിതമായ ആവേശം ഉള്ളവനായിരുന്നു ശിവന്‍ കുട്ടി'.ആ ശിവൻകുട്ടി ഇപ്പോൾ വളർന്നു 22 വയസ്സായ ഒരു ഒത്ത യുവായി തൻറെ ഇരകളെ തിരഞ്ഞു പിടിക്കുന്ന സുന്ദരമായ കഥ വായിക്കാം.
"കാട്ടറാത്തുമന" ഒരുകാലത്ത് ആ നാടിൻറെ മൊത്തം കാര്യങ്ങളും തീരുമാനിച്ചിരുന്നത് അതിൻറെ എട്ടുകെട്ടിനുള്ളിൽ ആയിരുന്നു.കൊല്ലും കൊലയും വരെ നടത്തി നാട് അടക്കി ഭരിച്ചിരുന്ന മന..ഇപ്പോഴും ആ പേര് കേൾക്കുമ്പോൾ നാട്ടുകാർക്ക് ഭയവും ബഹുമാനവും ഒക്കെയാണ് 'ഇപ്പോഴും മനയുടെ ഐശ്വര്യത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ല.അവിടുത്തെ ഓരോ ആഘോഷങ്ങളും നാട്ടുകാരുടെ ആഘോഷങ്ങളാണ് മനയിൽ കുടി ഇരുത്തിയിരിക്കുന്ന ഭദ്രകാളി ആ നാട് സംരക്ഷിച്ചു പോരുന്നു എന്നാണ് നാട്ടുകാരുടെ വിശ്വാസം.
ഇപ്പോൾ മനയുടെ പരമാധികാരി എന്നു പറയുന്നത്,തൻറെ അമ്പത്തി എട്ടാമത്തെ വയസ്സിലും ഐശ്വര്യം വിടാതെ സൗന്ദര്യം വഴിഞ്ഞൊഴുകുന്ന,ഈശ്വരി അമ്മ അന്തർജനമാണ്.കൃത്യമായി പറഞ്ഞാൽ 15 വർഷം മുമ്പ് കാലംചെയ്ത ',ശ്രീധരൻ തിരുമേനിയുടെ ഭാര്യ.സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു പാവം അശുവായ നമ്പൂതിരി ആയിരുന്നു ശ്രീധരൻ തിരുമേനി .
പക്ഷേ ഒരിക്കലും ഭാര്യയുടെ വികാരത്തെ ഒന്ന് അമർത്തി കൊടുക്കുവാൻ അയാൾക്ക് കഴിഞ്ഞിരുന്നില്ല. എങ്കിലും ആ സ്നേഹത്തിനു മുമ്പിൽ കാമകലയിൽ നിപുണയായ, ഭർത്താവ് അടുത്ത് ഇല്ലാത്ത സമയത്ത് അല്ലെങ്കിൽ ഭർത്താവ് തന്നെ പ്രാപിച്ച് കിടന്നുറങ്ങുമ്പോൾ സ്വന്തം കൈവിരലുകളിൽ വികാരത്തെ അടിച്ചമർത്തി ഉറങ്ങിയിരുന്ന അന്തർജ്ജനം തോറ്റു കൊടുക്കുകയായിരുന്നു.
അവർക്ക് മക്കൾ രണ്ട്. രണ്ടു പേരും പുറത്താണ്.മൂത്തത് പുഷ്പഅന്തർജനം.അവർ ഭർത്താവുമൊത്ത് മദിരാശയിൽ',.അവർക്ക് രണ്ടു പെൺകുട്ടികൾ.
രണ്ടാമത്തേത് രാജേന്ദ്രൻ,അയാളും ഭാര്യയും കൽക്കട്ടയിൽ,അവർക്കൊരു ആൺകുട്ടി'.
ഓണം വിഷു ഒക്കെ വന്നു കഴിഞ്ഞു കഴിഞ്ഞാൽ മനയിൽ അതൊരു ഉത്സവത്തിന്റെ പ്രതിതിയാണ്.അന്ന് എത്ര തിരക്കുണ്ടെങ്കിലും ,മക്കളും ,മരുമക്കളും ബന്ധുക്കളും എല്ലാം അവിടെ ഒത്തുകൂടും.
അതിനും ഒരു മാസം മുമ്പ് തന്നെ മനയെല്ലാം ഒരുങ്ങും.ഒരുക്കാനായി അവിടെ ഒരു ബഹളം തന്നെയാണ്. മുറികൾ കേടുപാടുകൾ എല്ലാം മാറ്റി പുതുക്കാനും ,മുറ്റം ചെത്തി വൃത്തി ആകലും , പറമ്പുകളച്ചു മറിക്കാനും എല്ലാം ,എവിടെ നോക്കിയാലും ആളുകളും തിരക്കും ബഹളവും..
ഇപ്പോൾ ഒരു പ്രത്യേകത എന്താണെന്ന് വെച്ചാൽ കാവിലെ ഉത്സവം അടുത്തുവരുന്നു അതിനുമുമ്പ് എല്ലാം ഒരു വൃത്തിയും വെടിപ്പുമാക്കണം അതിന് പറ്റുന്ന ആൾക്കാരെ വിളിച്ചു കൊണ്ടുവരാൻ കാര്യസ്ഥൻ ഗോപി നായരെ അയച്ചിട്ടുണ്ട്.അവനെ നോക്കി
പുലർച്ചെ തന്നെ ഒരുങ്ങി നിൽക്കുകയാണ് നമ്മുടെ ഈശ്വരി അമ്മ അന്തർജനം','മേത്ത് കുളുർക്കെ എണ്ണതേച്ച് കൊഴുത്ത,
അധികം ഇടിയാത്ത മുലകളുടെ പാതിവെച്ച് ഒരു തോർത്തും ഉടുത്ത് അകത്തെ വരാന്തയിൽ ഉലാത്തിക്കൊണ്ടിരുന്നു അന്തർജനം'.അങ്ങാടി മരുന്ന് ചേർത്ത് കാച്ചിയെടുത്ത എണ്ണ കൊഴുത്ത ഉടലിലും, തലയിലും നന്നായി ആഴ്ന്നിറങ്ങാൻ പിന്നെയും സമയമെടുത്തപ്പോൾ ക്ഷമ കെട്ട് അവർ പൂമുഖത്തേക്ക് നോക്കിക്കൊണ്ടിരുന്നു.
അല്പസമയം കഴിഞ്ഞതും പൂമുഖവാതിൽ തുറന്നു ഗോപിനായർ അകത്തേക്ക് കയറി
💬 Comments
View all comments