Chapter Title : ശ്യാമളയുടെ ഒരു ദിവസം [ഋഷി]
നോക്കി തലയാട്ടി. കിണറിൽ നിന്നും വെള്ളം കോരി തൊട്ടിയിൽ നിറച്ചിട്ട് അവൾ കുനിഞ്ഞു ചാണകം വാരിത്തുടങ്ങി. എല്ലാം കൂടെ കോരി ഒരു വട്ടിയിലാക്കി തെങ്ങിൻ തടത്തിലും വാഴകളുടെ ചോട്ടിലും ചൊരിഞ്ഞു....
പിന്നെ തിരികെ നടന്ന് വെള്ളം കോരി തൊഴുത്തൊന്നു കഴുകി. കുനിയലും നിവരലും ഇത്തിരി മേലനങ്ങിയുള്ള പണിയുമായപ്പോൾ പതിവുപോലെ അടിവയറ്റിലൊരിളക്കം. അവളൊരു നീണ്ട വളി വിട്ടു. അമർന്ന ചന്തിക്കുടങ്ങളുടെ നടുവിലൂടെ കോടിത്തുണി കീറുന്ന ശബ്ദത്തിലുള്ള കീഴ്ശ്വാസം. ആഹ്... അവളൊന്നയഞ്ഞു. പിന്നെ വെള്ളം കോരി പ്ലാസ്റ്റിക്കിൻ്റെ ബക്കറ്റിൽ നിറച്ച് വെളിയിലെ കക്കൂസിൽ നന്നായി വെളിക്കിറങ്ങി.
വീടിനകത്തേക്കു കയറി തലയിലിത്തിരി കാച്ചിയ എണ്ണയും പൊത്തി അലക്കിയുണക്കിയ മുണ്ടും ബ്ലൗസുമെടുത്ത് ശ്യാമള കുളിമുറീൽ കയറി. എത്ര നാളായി പുഴക്കടവിൽപ്പോയി ഒന്നു മുങ്ങിക്കുളിച്ചിട്ട്! തലേന്നു കോരി നിറച്ച വെള്ളത്തൊട്ടിയിലെ ഐസുപോലെ തണുത്ത വെള്ളം നിറുകയിലേക്കൊഴിച്ചപ്പോൾ അവളൊന്നു കിടുത്തു.
പിന്നെ പെട്ടെന്ന് സോപ്പുതേച്ചൊരു കാക്കക്കുളി. കറുത്തു ചുരുണ്ട മുടിയിൽ മാത്രം താളി തേച്ചു മെഴുക്കിളക്കി. കഴിഞ്ഞദിവസം നീലിത്തള്ള വന്ന് ക്ഷൗരം ചെയ്തു മിനുക്കിയ പൂർത്തടവും ചന്തിയിടുക്കും കക്ഷങ്ങളും അമർത്തിത്തോർത്തി...
തുടയിടുക്കിലൊരു കിരുകിരുപ്പ്! എത്ര നാളായി! ചന്തൂൻ്റെ ചീനിമൊളകോണ്ട് എന്താവാനാണ്! പാവം! നന്നായി നക്കിത്തരും. എന്നാലും... അവളൊന്നു തലകുടഞ്ഞ് ആ ചിന്തകൾ മനസ്സിൻ്റെയടിത്തട്ടിലേക്കാഴ്ത്തി.
തുണിമാറി വൃത്തിയായിട്ട് അവൾ വെളുമ്പിയെ കറന്നു. അങ്ങനെ പാല് വെളീലേക്ക് കൊടുക്കാറില്ല. വല്ലപ്പോഴും അയൽവക്കങ്ങളിൽ കൊടുത്താലായി. ഇന്ന് ചന്തൂൻ്റെ അച്ഛനും പെങ്ങളും മര്വോനുമൊള്ളപ്പോൾ വീട്ടിൽത്തന്നെ ആവശ്യമുണ്ട്. ക്ടാവിനെ അഴിച്ചു വിട്ടിട്ട് അവളടുക്കളയിലേക്കു ചെന്നു.
തലേന്നരച്ചു വെച്ച ഇഡ്ഢലിമാവ് തട്ടുകളിൽ നിറച്ച് അടുപ്പത്തു കേറ്റി. പരിപ്പു വേവിച്ച് ഉള്ളിസാമ്പാർ റഡിയാക്കി. തേങ്ങ ചിരവി ചമ്മന്തിയരച്ചുകൊണ്ടിരുന്നപ്പോൾ ഒരു കാല്പെരുമാറ്റം.
അമ്മായീ! വിറയാർന്ന സ്വരം. മനു! മെലിഞ്ഞ ചെക്കൻ. നിക്കറും ബനിയനും. ഡിഗ്രിക്കു പഠിക്കുവാണെന്ന് കണ്ടാൽ പറയില്ല. അവളുടെ ചുമലു വരേ അവനു പൊക്കമുള്ളൂ. ആ വലിയ കണ്ണുകൾ അവളെയുറ്റു നോക്കുന്നു.
കുട്ടാ! ശ്യാമള അവനെ നാലു വയസ്സുമുതൽ കണ്ടു തുടങ്ങിയതാണ്. നാണംകുണുങ്ങി. മീനുവേടത്തി ചന്തൂൻ്റെ മൂത്ത പെങ്ങളാണ്. അവര് രണ്ടുപേരായിരുന്നു. ഇപ്പോൾ തറവാട്ടിൽ അവരുടെയച്ഛനും മീനുവേടത്തീടെ ഭർത്താവ് രാഘവേട്ടനുമാണുള്ളത്. മനു അവരുടെ ഒറ്റ മോനും. അവനെ അവളുടെ മൂത്തമോനായാണ് അവൾ കണ്ടിരുന്നത്.
ദാ ആ വരാന്തയിൽ പേസ്റ്റിരുപ്പുണ്ട്. നീ ബ്രഷു കൊണ്ടുവന്നിട്ടില്ലേടാ?
അവൻ കൈയുയർത്തി. ബ്രഷുണ്ട്. അവൾക്കു ചിരി വന്നു. കുട്ടൻ പല്ലുതേച്ചിട്ടു വാടാ. അമ്മായി ചായകൂട്ടാം...
ചമ്മന്തിയിൽ കടുകുവറുത്തിട്ടു. ചായയ്ക്കു വെള്ളം തിളച്ചപ്പോൾ തേയിലയും പാലും കൂട്ടി
💬 Comments
View all comments