0%

Chapter Title : സിന്ധു കൂട്ടുകാരന്റെ ഭാര്യ [Master]

Author : Master Read All Parts 2924

പോകുകയും ചെയ്തു. വീട്ടുജോലികള്‍ക്ക് പകല്‍ സമയത്ത് പ്രായമായ ഒരു സ്ത്രീ വരും. അതുകൊണ്ട് സിന്ധുവിന് പ്രത്യേകിച്ച് ജോലിയൊന്നും ചെയ്യാനുണ്ടായിരുന്നില്ല, കടി തീരെ ഭര്‍ത്താവിനെക്കൊണ്ട് ഊക്കിക്കുക എന്നതൊഴികെ. അവന്റെ ഒടുക്കത്തെ ഭാഗ്യത്തില്‍ അസൂയപ്പെട്ടു മനമുരുകി ഞാനും ജീവിച്ചു. സിന്ധുവിനെപ്പോലെ ഒരു ചരക്കിനെ രാവും പകലും പണിയാന്‍ കിട്ടുക എന്ന മഹാഭാഗ്യം അവനുണ്ടായല്ലോ എന്ന് ഞാനോര്‍ക്കാത്ത ദിനങ്ങളുണ്ടായിരുന്നില്ല.

ഞാനും ഭാര്യയും അവനെയും അവളെയും വീട്ടിലേക്ക് രണ്ടു മൂന്നു തവണ വിളിച്ചു വിരുന്നു നല്‍കി. തിരിച്ച് ഞങ്ങളെയും അത്രതന്നെ തവണ അവനും വിളിച്ച് വിരുന്നുനല്‍കി. അങ്ങനെ സിന്ധു എന്നോടും ഭാര്യയോടും നല്ല പരിചയത്തിലുമായി.

ഏതാണ്ട് ഒരു മാസം അങ്ങനെ കടന്നുപോയി. സിന്ധു വിവാഹശേഷം ഒന്നുകൂടി തുടുത്തു മിനുത്ത് കൂടുതല്‍ മദാലസയായത് ഇടയ്ക്ക് അവളെ കണ്ടപ്പോള്‍ എനിക്ക് മനസ്സിലായി. പുതുവെള്ളം ചെന്നതോടെ പെണ്ണ് കുതിര്‍ന്ന് തുടുക്കുകയാണ്! അവളുടെ നോട്ടത്തിലും സംസാരത്തിലും തുടക്കത്തിലുണ്ടായിരുന്ന ലജ്ജയും നിഷ്കളങ്കതയും മാറി ആ മുഖത്ത് അസംതൃപ്തമായ ഒരു കാമഭാവം ഇടംപിടിച്ചതും ഞാന്‍ ശ്രദ്ധിച്ചു. ഭ്രമിപ്പിക്കുന്ന ഒരുതരം നിസംഗത സദാ അവിടെ വിളയാടി; ശമനമില്ലാത്ത കാമാസക്തിയുടെ സൂചനപോലെ. എന്നാല്‍, അവള്‍ അവനില്‍ തൃപ്തയല്ല എന്ന് ചിന്തിക്കാനിഷ്ടപ്പെട്ടിരുന്ന എന്റെ മനസ്സിന്റെ വ്യാമോഹം മാത്രമാണ് അതെന്നും എനിക്ക് തോന്നാതിരുന്നില്ല.

അങ്ങനെ ആ വര്‍ഷത്തെ തുലാവര്‍ഷമാരംഭിച്ചു. വൈകുന്നേരമാകുന്നതോടെ മാനം ഇരുണ്ടുമൂടാന്‍ തുടങ്ങും. പിന്നെ മിന്നലുകളുടെ വരവായി. ചക്രവാളങ്ങളില്‍ നിന്നും ഘോരമായ ഇടിമേഘങ്ങള്‍ വലിയ പേടകങ്ങള്‍ പോലെ ഒഴുകിയെത്തും. അവയ്ക്ക് ഇഷ്ടമുള്ളിടങ്ങളില്‍ വച്ച് തമ്മില്‍ കലഹിക്കും. ഒപ്പം രാവെളുക്കോളം തകര്‍ത്തുപെയ്യാന്‍ വെള്ളങ്ങളെ വഹിക്കുന്ന കാര്‍മേഘങ്ങളും ഉണ്ടാകും.

അങ്ങനെ തുലാവര്‍ഷസമയത്തെ ഒരു സന്ധ്യയ്ക്കാണ് എന്നെത്തേടി ആ ഭാഗ്യമെത്തിയത്. വീട്ടിലായിരുന്നു ഞാന്‍. ചെറിയൊരു മഴയ്ക്ക് ശേഷം ആകാശം വീണ്ടും ഇരുണ്ടുമൂടിക്കിടക്കുകയാണ് അടുത്ത പെയ്ത്തിനുള്ള കോപ്പ് കൂട്ടിക്കൊണ്ട്. ഭാര്യയും മക്കളും അവളുടെ വീട്ടിലേക്ക് പോയിരിക്കുകയായിരുന്നു. ഇടയ്ക്ക് മക്കളെയും കൂട്ടി അവള്‍ അങ്ങനെ മാതാപിതാക്കളെ സന്ദര്‍ശിക്കാന്‍ പോകാറുണ്ട്. അടുത്ത ദിവസം ഞാന്‍ ചെന്നു കൂട്ടിക്കൊണ്ടുപോരും. അതുകൊണ്ട് അന്ന് വീട്ടില്‍ ഞാനും അച്ഛനും അമ്മയും മാത്രമേ ഉള്ളായിരുന്നു. തണുപ്പ് മാറ്റാന്‍ രണ്ടെണ്ണം അടിക്കാം എന്ന് ചിന്തിച്ചിരിക്കെയാണ് ശൈലേന്ദ്രന്റെ ഫോണ്‍ വന്നത്.

“എടാ അളിയാ നീ

💬 Comments

View all comments