0%

Chapter Title : സുകിയുടെ കഥ [വാത്സ്യായനൻ] [Edited]

ഏതെന്ന് ഞാൻ വാസ്തവത്തിൽ അതു വരെ അന്വേഷിച്ചിട്ടില്ലായിരുന്നു. ഒരു പക്ഷേ ഹിന്ദുവോ ക്രിസ്ത്യാനിയോ ആയിരിക്കും എന്ന് ഞാൻ അബോധമനസ്സിൽ കരുതിയിട്ടുണ്ടാവാം. (അതിന് തക്കതായ കാരണവും ഉണ്ടെന്ന് കരുതിക്കൊള്ളൂ; അത് വഴിയേ മനസ്സിലാകും.)

"കൊച്ചാപ്പ അടുത്ത മാസം ഗൾഫീന്ന് വരുന്നുണ്ട്." അവൻ പറഞ്ഞു.

"ങ്ഹേ?" ഞാൻ ഒന്നു നിന്നു. "കൊച്ചാപ്പയോ?"

"ആം." അവനും നിന്നു. എൻ്റെ അമ്പരപ്പിനു കാരണം അവന് മനസ്സിലായില്ല. "പപ്പേടെ അനിയൻ."

“റിജോ … മുസ്ലിം ആയിരുന്നോ?”

“ഓ, അതാണോ!” അവൻ ചിരിച്ചു. “ഫസ്റ്റ് നെയിം മാത്രം കേട്ടാൽ ആർക്കും മനസ്സിലാകത്തില്ല. പപ്പയുടെ സെലക്‌ഷനാ. റിജോ മുഹമ്മദ് കണ്ടാരപ്പള്ളി. ദാറ്റ്’സ് മൈ ഫുൾ നെയിം. ഇപ്പം ക്ലിയറായോ?”

“അതു ശരി … .” ഞാൻ മറ്റൊരു കാര്യം ചിന്തിക്കുകയായിരുന്നു. പക്ഷേ അതെങ്ങനെ അവനോട് പറയും എന്നാണ് ശങ്ക.

“എന്താ മിണ്ടാത്തെ?” എൻ്റെ മൗനം നീണ്ടു പോയപ്പോൾ അവൻ ഇടപെട്ടു. “മുസ്ലിം പയ്യന്മാരോട് കൂട്ടു കൂടരുതെന്ന് വീട്ടുകാര് പറഞ്ഞിട്ടുണ്ടോ?”

“ഛെ, അതൊന്നുമല്ല, ഞാനൊരു കാര്യം ആലോചിക്കുകാരുന്നു … .”

“ഉം?”

“ഈ … മുസ്ലിംസ് എല്ലാവരും ആൺപിള്ളേർക്ക് സുന്നത്ത് ചെയ്യുകേലേ?”

കാര്യം മനസ്സിലായ അവൻ പൊട്ടിച്ചിരിക്കാൻ തുടങ്ങി — അവൻ അതു ചെയ്തിട്ടില്ല എന്ന് നേരിട്ടു കണ്ട് ബോദ്ധ്യപ്പെട്ട ആളാണല്ലോ ഞാൻ!

“പോ … !” എൻ്റെ മുഖം നാണത്താൽ ചുവന്നു.

“എടോ,” ചിരി അടങ്ങിയപ്പോൾ അവൻ പറഞ്ഞു തുടങ്ങി, “അതിൻ്റെ സംഭവം എന്താന്നു വെച്ചാൽ, പപ്പ ഈ പള്ളിക്കാര്യത്തിലൊന്നും അങ്ങനെ വല്യ താല്പര്യവും വിശ്വാസവും ഒന്നുമില്ലാത്ത ആളാണേ.”

“അതു ശരി.”

“പക്ഷേ വീട്ടുകാരും കൂട്ടുകാരും ഒക്കെക്കൂടെ നിർബന്ധിച്ചിട്ട് എനിക്ക് ചെയ്യാൻ തീരുമാനിച്ചതാരുന്നു.”

“എന്നിട്ടെന്തു പറ്റി?”

“അന്ന് പപ്പ ഗവൺമെൻ്റ് സർവീസിലാരുന്നു. നാട്ടിൽത്തന്നെയാരുന്നു ജോലി. സുന്നത്ത് കല്യാണത്തിന് നിശ്ചയിച്ച ഡേറ്റിന് ഒരാഴ്ച മുൻപ് പപ്പായ്ക്ക് കോഴിക്കോടിനു ട്രാൻസ്ഫർ കിട്ടി. ആ കാരണംകൊണ്ട് അതു നടന്നില്ല.”

“ഹ്മ്ം.”

“കോഴിക്കോട് ചെന്നു കഴിഞ്ഞപ്പോ എൻ്റെ ഹാർട്ടിൻ്റെ വാൽവിന് പ്രോബ്ലം. പിന്നെ അതിൻ്റെ സർജറി. അതു കഴിഞ്ഞപ്പം പപ്പാ ഗൾഫിനു പോയി. അങ്ങനങ്ങനെ ഓരോ സാഹചര്യങ്ങൾ കാരണം എൻ്റെ അവസ്ഥ ഇങ്ങനെ മൂക്കില്ലാരാജ്യത്തെ

💬 Comments

View all comments