Chapter Title : സുമംഗലി 1
തള്ളി സുരഭിക്ക് അപകടം മണത്തു. പക്ഷെ അവൾ നിസ്സഹായായിരുന്നു. സോമാ നിങ്ങൾ സ്റ്റേഷനിലേക്ക് പൊയ്ക്കോ ഞാൻ വിളിച്ചിട്ടു വന്നാമാതി ശരിസാർ സോമനു് മറ്റു കോൺസ്റ്റബിളും മടങ്ങിപ്പോയി. പൊലീസ് ജീപ്പ് വരുന്നത് കണ്ട് മാന്തോപ്പിൽ കിളച്ചുകൊണ്ട് നിന്ന ഒരു കുറുമ്പൻ ഓടിവന്നു മുരുകാ ഞങ്ങളാ താക്കോലെവിടെ സാറന്മാരായിരുന്നോ ഞാൻ കരുതി മുരകൻ അരയിൽനിന്നു് താക്കോലെടുത്തു. കഴിക്കാൻ എന്നാടാ ഉള്ളത്. നിന്റെ മുതലാളിയും ഇപ്പോഴെത്തും എന്താണെങ്കിലും ഇപ്പോൾ ഉണ്ടാക്കാം സാറെ സുരഭിയെ പാളി നോക്കിയിട്ട് മുരുകൻ പോയി വാതിൽ തുറന്നു. വലതുകാൽവച്ച് കേറിക്കോടീ ദേവരാജൻ സുരഭിയെ നോക്കിക്കൊണ്ട് പറഞ്ഞു ഞാൻ വരില്ലാ അവൾ വാശിപിടിച്ചു കേറിപോടി പൊലയാടീ മോളേ ദേവരാജൻ അവളെ പിടിച്ച് അകത്തേക്കു തള്ളി. ഒരുനിലവിളിയോടെ സുരഭി തെറിച്ചുപോയി. വീഴാതെ ബാലൻസ് ചെയ്തവൾ നിന്നു. രാംദാസ് അവളുടെ കൈക്കുപിടിച്ച് അകത്തേക്ക് വലിച്ചുകയറ്റി ദേവരാജൻ അകത്തുകയറി വാതിൽ ലോക്കു ചെയ്തതു സാറെ ദൈവത്തെയോർത്ത് എന്നെയൊന്നു് ചെയ്യരുത്. ഞാൻ പറഞ്ഞതെല്ല് സത്യാമാണ് നീ പറയുന്നതൊക്കെ സത്യമായിരിക്കാം. പക്ഷെ അത് ഞങ്ങൾക്കൊന്ന് വെരിഫൈ ചെയ്യണം. അതുകഴിഞ്ഞ് നിന്നെ വിട്ടേക്കാം രക്ഷപ്പെടാൻ ഒരുപഴുത്തിനുവേണ്ടി സുരഭിയുടെ കണ്ണുകൾ പിടഞ്ഞുകൊണ്ടിരുന്നു. ഈ കശ്മലന്മാർ എന്റെ ശരീരം ചവച്ചുതുപ്പും. ആ കാര്യം അവൾക്ക് ഉറപ്പുണ്ടായിരുന്നു. ശങ്കുവേട്ടനെ കാര്യമറിയിക്കാനും പറ്റുന്നില്ല. സെൽഫോൺ ആ കാലന്മാർ നേരെത്തെ പിടിച്ചുവാങ്ങിവച്ചു. ആ സമയത്ത് ഒരു ടൊയോട്ട ഫാം ഹൗസിൻറെ മുന്നിൽ വന്നുനിന്നു. അതിൽ നിന്നും സത്യദാസ് ഇറങ്ങി മുതലാളിയെ കണ്ട് മുരുകൻ ഓടിച്ചെന്നു. എല്ലാം വരും എത്തിയോടാ എത്തി മുതലാളി. കൂടെ ഒരു പെണ്ണുമുണ്ട് ഉം കാറിൽ സാധനങ്ങൾ ഇരുപ്പുണ്ട്. നീ അതെടുത്ത് വേഗം ഭക്ഷണം ഉണ്ടാക്ക്. ശരി മുതലാളി മുരകൻ കാറിന്റെ പിന്നിലേക്ക് പോയി സൃദാസ് ചെല്ലുമ്പോൾ സിഗററ്റു പുകച്ചുകൊണ്ട് ഇരിക്കുകയായിരുന്നു ദേവരാജൻ പെട്ടെന്നുവരാമെന്നു പറഞ്ഞിട്ട് താനെവിടെപ്പോയി കിടക്കാരുടെന്നട്രോ പാർട്ടീടെ ജനറൽ ബോഡി മീറ്റിംഗ് ഉണ്ടായിരുന്നു. അവിടെ നിന്ന് മുങ്ങിയതാ താനൊന്നും വാങ്ങിച്ചില്ലേ ഇന്നുതനി പച്ചയാ. ഉണ്ടെടോ മുരുകാ സത്യദാസ് ഉറക്കെവിളിച്ചതും മുരുകൻ മദ്യക്കുപ്പികളും സോഡയുമായി ഇറങ്ങിവന്നു നീപോയി കശുവണ്ടിപ്പരിപ്പുകൂടി എടുത്തോണ്ടു വാ ബീഫ് വേഗം ക്രൈഫയാക്കിയേരെ മുരുകൻ തലകുലുക്കിക്കൊണ്ട് കയറിപ്പോയി എവിടെ
💬 Comments
View all comments