Chapter Title : സ്വയംവരവധു [കൊമ്പൻ]
കട്ടിലിൽ കിടന്നുരുണ്ടു. ഇന്നലെ സന്ധ്യ മുതൽ അത്ഭുതങ്ങളുടെ ഘോഷയാത്ര ആയിരുന്നത് കൊണ്ട് ഇത്തവണ അവൾ പെട്ടന്നു തന്നെ സ്വപ്നലോകത്തു നിന്നും തിരിച്ചെത്തി. സന്തോഷം കൊണ്ട് അവളുടെ കവിൾത്തടങ്ങൾ ചുവന്നു. പ്രാതൽ കഴിഞ്ഞു ഉച്ച ഭക്ഷണത്തിനു അദ്ദേഹം തലയിൽ ഒരു തോർത്തുമുണ്ടും കെട്ടി തയ്യാറായി എത്തി ജോലികൾ തുടങ്ങി. അവൾ അവളുടെ പ്രിയപ്പെട്ട മാമ്പഴ പുളിശ്ശേരിക്കു വെച്ചിരുന്ന മാമ്പഴം ഏട്ടൻ കാണാതെ എടുത്തു കഴിക്കുക, ചിരകി വെച്ച തേങ്ങാ ഒരു കുത്തു എടുത്തു കഴിക്കുക എന്നുള്ള കാലപരിപാടികളിൽ മുഴുകി.
രണ്ടാളും അടുത്ത് നിന്ന് പെരുമാറുമ്പോ വിയർത്തുകൊണ്ടു കുതിർന്നിരുന്നു. ധ്വനിയാണെങ്കിൽ മനഃപൂർവം മുടി വിരിച്ചിട്ടുകൊണ്ട് അനന്തനെ കൊതിപ്പികുന്നപോലെ നോട്ടവും ഇടയ്ക്കിടെ നോക്കി. അദ്ദേഹത്തിന്റെ ദേഹത്ത് അറിഞ്ഞുകൊണ്ട് പല തവണ ചേർന്ന് നിന്നു. അനന്തൻ അതെല്ലാം മനസിലായെങ്കിലും അറിഞ്ഞ ഭാവം കാണിച്ചില്ല.
അദ്ദേഹവുമായി ഒരുമിച്ചിരുന്നു കഴിക്കുമ്പോൾ നടക്കാതെ പോയ ഒരുപാട് സ്വപ്‌നങ്ങൾ ഒരുമിച്ചു യാഥാർഥ്യമാകുന്ന അമ്പരപ്പിൽ ആയിരുന്നു അവൾ. ഉണ് കഴിഞ്ഞ അല്പം വിശ്രമത്തിനു ശേഷം അദ്ദേഹം അവളോടായി പറഞ്ഞു "നമ്മുക്ക് ഒന്ന് പുറത്തു പോകാം"
"എങ്ങോട്ടാ ഏട്ടാ"
"അതൊക്കെ പറയാം നീ വാ"
അവൾ ഏട്ടനോടൊപ്പം ഇറങ്ങി.. വണ്ടി ഒരു കടയിൽ മുമ്പിൽ കൊണ്ട് നിർത്തി.
"സാരി സെക്ഷൻ എവിടെയാ" ഏട്ടൻ തിരക്കി
സെയിൽസ് ഗേൾ കാട്ടിക്കൊടുത്ത ദിശയിലേക്കു അവർ നീങ്ങി
"ആഹ് മോളെ,നിനക്ക് ഇഷ്ടമുള്ളത് എടുക്കു"
"ഏട്ടാ, എനിക്ക് എന്തിനാ"
"നിനക്കല്ല, എനിക്കാണ് എടുക്കു പെണ്ണെ ചുമ്മാ ചിണുങ്ങാതെ" ചിരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു
"ഏട്ടന് ഇഷ്ടമുള്ള ഒരെണ്ണം എടുത്തു തന്ന മതി" എന്ന് നിറകണ്ണുകളോടെ അവൾ പറഞ്ഞു.
"ആഹ് എന്നാ അങ്ങനെ ആകട്ടെ, ദേ ഈ നിറം നിനക്ക് നന്നായി ചേരും….ഇത് മതി.. ഇഷ്ടായോ എന്റെ മോൾക്ക് ? "
"ഉം" കണ്ണുകളിലെ അശ്രുകണങ്ങളെ അടക്കാൻ നന്നേ പാടുപെട്ടുകൊണ്ടു അവൾ മൂളി.
സാരിയും വാങ്ങി നേരെ അവളുടെ പ്രിയകൂട്ടുകാരി കടലമ്മയുടെ മാറിലേക്ക് ചെന്ന് കയറി. അവിടെ വെച്ച് ആ സാരി അവളുടെ കൈകളിലേക്ക് നീട്ടികൊണ്ടു ഏട്ടൻ പറഞ്ഞു "നൂറു നൂറു പിറന്നാൾ ആശംസകൾ എന്റെ ധ്വനി കുട്ടിക്ക്".
അടക്കി വെച്ചിരുന്ന കണ്ണുനീർകണങ്ങൾ വേലി ചാടി വരുമ്പോൾ തടയണം എന്ന് തോന്നിയില്ല അവൾക്കു ഇന്ന്.
"ഏട്ടാ ...എനിക്ക് …." വാക്കുകൾ പൂർത്തി ആകും മുമ്പേ ധ്വനി ആൾക്കൂട്ടത്തിനു ഇടയിൽ വെച്ച് അനന്തനെ അവളുടെ മാറോടു ചേർത്ത് പിടിച്ചു. അവളുടെ മുഴുത്ത മുലകൾ അനന്തന്റെ
💬 Comments
View all comments