Chapter Title : താമരപ്പൂവിതൾ [എട്ടത്തിയമ്മ][കൊമ്പൻ]
മേശവലിപ്പിന്റെ ഉള്ളിലെ ആ പൊന്നിൻ താലി മാല… അതെന്റെ കഴുത്തിലൊന്നു കെട്ടിക്കൂടെ….”
ഏട്ടത്തിയെന്റെ മുഖത്തേക്ക് നോക്കുമ്പോ ആ പാവത്തിന്റെ കണ്ണിൽ ഈറൻ മഴ ചാറൽ ഞാൻ കണ്ടതും വിരൽകൊണ്ട് അതിൽ തൊട്ടു മായ്ച്ചു കളയാനൊരുങി. ഇല്ലെങ്കിലൊരു പക്ഷെ ഞാനും കരഞ്ഞുപോയേനെ!!
ഏട്ടനെ ജീവനുതുല്യം സ്നേഹിച്ചിരുന്ന പെണ്ണായിരുന്നു എന്റെ ഏട്ടത്തി. സ്വന്തം വീട്ടുകാരെ ധിക്കകരിച്ചുകൊണ്ട് ഏട്ടന്റെയൊപ്പം ഇറങ്ങിവന്നവൾ. അവരുടെ സന്തോഷം നിറഞ്ഞ രാവുകൾ കണ്ടു അസൂയപെട്ട ദൈവത്തിനു ഏട്ടനെ തിരിച്ചുവിളിക്കാൻ തോന്നിയതെന്തിനാണ് ഇനിയും മനസിലായിട്ടില്ല….
ഏട്ടന്റെ ബൈക്ക് ഒരു അപകടത്തിൽ പെട്ടന്നറിഞ്ഞപ്പോൾ ഭ്രാന്തിയെപ്പോലെ അലറിക്കരഞ്ഞത് ഇപ്പോഴുമോർമ്മയുണ്ട്, എന്നെയും കെട്ടിപിടിച്ചു രാത്രി കിടക്കുമ്പോ പലപ്പോഴും ഉറങ്ങാതെ രാവോളം കരഞ്ഞിരുന്ന എന്റെ ഏട്ടത്തിയെ കഴിഞ്ഞ മൂന്ന് വർഷമായിട്ട് ഉള്ളു നിറയെ ഞാൻ പ്രണയിക്കുന്നുണ്ട്.
പക്ഷേ ഏടത്തിയുടെ മനസ്സറിയാതെ മോഹിച്ചിട്ടവസാനം, മകനെപ്പോലെ…. കൂടെ പിറന്ന അനിയനെ പോലെ കരുതിയ ചെക്കന്റെ മനസിലെ പ്രണയം നിഷിദ്ധമാണെന്നു അറിയുമ്പോ തന്നോടുള്ള വാത്സല്യവും നഷ്ടമാകുമോ എന്നുള്ള പേടികൊണ്ട് പലപ്പോഴും കൊച്ചിയിൽ നിന്നിങ്ങോട്ടേക്ക് വരാൻ മടിച്ചിരുന്നതാണ്, പക്ഷെ ശ്രാവന്തി! അവളോട് കാത്തിരിക്കാൻ പറയുന്നതിലിനി അർത്ഥമില്ല! അതെ എന്നാണെങ്കിലും അല്ല എന്നാണെകിലും അവളത് തുറന്നു പറയാൻ വേണ്ടിയാണു ഈ ഉത്സവകാലത്തു ഒറ്റപ്പാലത്തേക്ക് വിളിപ്പിച്ചത്! പക്ഷെ ഓരോ തവണയും എന്റെ ഏട്ടത്തിയെ കാണുമ്പോ…. ഇനിയെന്നും തനിച്ചു ജീവിയ്ക്കാൻ വിധിക്കപെട്ട അവരുടെ മനസ്സിൽ എവിടെയെങ്കിലും താനുണ്ടെന്നു അറിഞ്ഞാൽ മാത്രം മതിയെന്ന് കൊതിച്ച ഈറൻ രാവുകൾ…. ഇന്നിപ്പോ എന്നെ പുണർന്നുകൊണ്ട് കഴുത്തിലൊരു താലികെട്ടി അവരെയും കൂട്ടി കൊണ്ടുപോകാൻ പറയുമ്പോ…. ഇത്രയും ഭാഗ്യമെനിക്കുണ്ടോ എന്ന് ഞാനും സ്വയം അമ്പരന്നു നിൽക്കുകയാണ്….
“അജൂ….”
“എട്ടത്തീ…”
“ഇഷ്ടമാണ്… ജീവനാണ്
💬 Comments
View all comments