Chapter Title : ഉത്സവകാലം ഭാഗം 1 [ജർമനിക്കാരൻ]
18 വയസിൽ ആക്സിഡന്റിൽ അവർ മരണപെട്ടു. ബാക് സീറ്റിനോടുള്ള പ്രണയം എന്നെ അന്ന് ഒറ്റക്കാക്കി . സാമ്പത്തികമായി അച്ഛനും മിതിർന്നവരും ഒക്കെ ഉണ്ടാക്കിയത് കൊണ്ട് തെണ്ടി പോകേണ്ടി വന്നില്ല സ്നേഹം മാത്രമുള്ള കൂട്ടുകുടുംബമായതിനാൽ അച്ഛന്റെ അനുജന്മാർ കൈവിട്ടില്ല, ജയൻ കൊച്ചച്ചൻ വക്കീൽ ആയിരുന്നത് കൊണ്ട് അമ്മയുടെ ഭാഗവും അമ്മമയുടെ വാത്സല്യവും (അമ്മയുടെ അമ്മ) പണമായി ബാങ്കിലെത്തി. അതിൽ നിന്നായിരുന്നു കോളേജ് വിദ്യാഭ്യാസവും ബാക്കി അഭ്യാസവും എല്ലാം. മറ്റുള്ളവർക്ക് ബാധ്യതയാകുമോ എന്ന അഭിമാനം വില്ലനായത് കൊണ്ട് പ്ലസ്ടു പഠനത്തിന് ശേഷം കോയമ്പത്തൂർ ആയിരുന്നു തട്ടകം. എല്ലാത്തിന്റെയും തുടക്കം അവിടെ നിന്നാണ്. ബാക്കി കഥാപാത്രങ്ങളെ വഴിയേ പരിചയപ്പെടാം. (അഴകളവുകൾ വർണിക്കുന്നത് വിരസമായി തോന്നിയത് കൊണ്ട് നമ്പറുകളായി അതുണ്ടാകില്ല ക്ഷമിക്കുക) ഇനി 2007-2008 കാലഘട്ടത്തിലെ കഥയിലേക്ക് ..
കോയമ്പത്തൂർ ജീവിതത്തിന്റെ ആദ്യ വർഷം നാട്ടിൽ നിന്ന് ഷൊർണൂർ കോയമ്പത്തൂർ പാസഞ്ചറിൽ വിൻഡോ സീറ്റിൽ ഇരുന്ന് കഴിഞ്ഞ ദിവസം നടന്നതെല്ലാം ഞാൻ ആലോചിച്ചു അച്ഛൻ ഇഷ്ടപെട്ടുണ്ടാക്കിയ പഴയ മോഡൽ വീടും അതിന്റെ 3 വശത്തുമായി പരന്ന് കിടക്കുന്ന മൂന്നര ഏക്കർ സ്ഥലവും ഒഴികെ ബാക്കിയെല്ലാം വിൽക്കുവാൻ ഞാൻ പറഞ്ഞ ആവശ്യത്തിന് ജയൻ കൊച്ചച്ചനും വിജയൻ കൊച്ചച്ചനും 3 ആണുങ്ങൾ മാത്രം അവശേഷിക്കുന്ന നടുപുരക്കൽ തറവാട്ടിലെ അടുത്ത തലമുറയിലെ ഏക ആൺ തരിയെ വഴിതെറ്റി പോകാൻ അവർ സമ്മതിക്കില്ല എന്ന് പറഞ്ഞു ആകെ സീൻ. പക്ഷെ എന്റെ ഭാവിയെ പറ്റി ഞാനുണ്ടാക്കിയ ബയോട്ടിക്നോളജി വിദ്യാഭ്യാസം മുതൽ ജർമനി വരെയുള്ള റോഡ് മാപ്പിൽ കല്യാണം കഴിക്കില്ല എന്ന് പറഞ്ഞ തൊഴിച്ച് ബാക്കിയെല്ലാം വണ്ടർ ഫുൾ എന്ന് പറഞ്ഞു ഫുൾ സപ്പോർട്ട് തന്നതും അവർ തന്നെ.
പാലക്കാട് നിന്ന് ഫർസാന കേറിയത് അറിഞ്ഞത് അവളുടെ ബാഗ് എന്റെ മടിയിൽ വച്ചപ്പോഴാണ് "എന്താടാ ഇത്ര ആലോചന" എന്ന് അവൾ നെയ്കുണ്ടി കൊണ്ട് എന്നെ നീക്കി സിംഗിൾ സീറ്റ് രണ്ടാൾക്കും ഇരിക്കാൻ പാകത്തിനാക്കി അല്ലെങ്കിലും തിന്നുന്നതെല്ലാം കുണ്ണക്ക് വളമായി പോകുന്ന എനിക്ക് ഇരിക്കാൻ ആ സീറ്റ് അധികമാണ്. ഞങ്ങൾ ഒന്നിച്ചു യാത്ര തുടങ്ങിയത് മുതൽ അങ്ങിനെയാണ് പോകുന്നതും. ആദ്യ ഡെയിലെ ഇൻട്രോഡക്ഷനിൽ
💬 Comments
View all comments