Chapter Title : വസുന്ധരയുടെ മന്ത്രവാദം [സുനിൽ]
ഇരുപത്തൊന്നു നാൾ അഴിഞ്ഞു പോകാതെ കടുംകെട്ട് ഇട്ടോണം! ദാ ഈ കാണുന്ന കുളിമുറിയിൽ പാത്രത്തിൽ ഒരെണ്ണ ഇരിപ്പുണ്ട് അത് പുരട്ടി കഴുകിയാൽ ഈ ചായം പോവും!
ഇവിടുന്ന് കുളി കഴിഞ്ഞ് അപ്പുറത്ത് ഇറങ്ങിയാൽ പുറത്തേക്കുള്ള വാതിൽ ആദ്യം വന്ന് വസ്ത്രങ്ങൾ മാറി വച്ച ആ ഏസി വാർക്ക മുറിയാ... അവിടെ വിശ്രമിച്ചോളൂ നോമങ്ങെത്താം!"
അറയിൽ നിന്നും മുകളിൽ കയറിയ ഭൈരവൻ വസുന്ധരയോട് പറഞ്ഞിട്ട് നഗ്നനായി തന്നെ നടന്ന് നീങ്ങി...
"ഇനിയൊരു മൂന്നുകിലോ വരുന്ന കോഴിയെവേണം കുരുതികൊടുക്കാൻ ഇതൊന്നു കമ്മാനില്ല"
കോഴിയെ പൊളിച്ച് കൊണ്ട് ഇരുന്നപ്പോൾ തോമാച്ചൻ സന്തോഷിനോട് പറഞ്ഞു!
"എടാ തോമാച്ചാ ഇന്നു നീയൂടെ വേണേക്കേറിയൊന്നു വിട്ടോടാ ആ വസുന്ധരയ്ക്കിട്ട്! അത്ര മുറ്റിയ ചരക്കാ! ഒന്നൊതുക്കാൻ ഞാമ്പെട്ട പാട്!"
സന്തോഷ് ചിരിച്ച് പറഞ്ഞപ്പോൾ തോമാച്ചൻ ദേഷ്യപ്പെട്ടു!
"പോടാമൈരേ! ആദ്യന്തന്നെ അതിനെ പേടിപ്പിക്കണ്ട! പതിയെമതി!
എനിക്കിപ്പ ഒരു സുനിലാകുമാരിയൊള്ളതു മതി!
ഒരു രക്ഷേമില്ല! സൂപ്പറുകളി! ഒന്നു കവടി വാരി ഏഴു ദെവസോങ്കൂടെ പണി നീട്ടി..."
"കവടിയോ...? നീയോ...?"
"സന്തോഷ് അതിശയത്തോടെ ചോദിച്ചു! തോമാച്ചൻ വീണ്ടും ചൂടായി!
"അതെന്താടാ മൈരേ? എനിക്കു പ്രശ്നം വെച്ചാ കൊള്ളില്ലേ..? നീ പോയി പഠിച്ചേച്ചുരുട്ടുന്നു! ഞാമ്പടിക്കാതെ ഉരുട്ടുന്നു! രണ്ടുമീ കക്കാ പലകേ വെച്ചൊള്ള ഉരുട്ടുതന്നല്ലേ? ജ്യോതിഷം ശാസ്ത്രമാടാ തെറ്റില്ല! അതീ വേലായുധസ്വാമി ഗണിച്ചാലും!"
ഇരുവരും ഉറക്കെ പൊട്ടിച്ചിരിച്ചു!
"അല്ലിതീ ഇനിവല്ല കാര്യോവൊണ്ടോ ആവോ! എല്ലാർക്കും പൂജ ഫലിക്കുന്നൊണ്ട്! പ്രയോജനോം കിട്ടുന്നൊണ്ടല്ലോ?
"അതവരുടെ മനസ്സിന്റെ ബലാടാ.. ഈ പൂജ ഫലം തരുമെന്നവരുടെ മനസ്സങ്ങ് ഉറച്ചു കരുതുന്നു അപ്പ ചെറിയ എന്തെങ്കിലും പോലുമീ പൂജേടെ ശക്തിയാന്നങ്ങു കരുതും!
സ്വന്തം മനസ്സിലും വലിയ ശക്തി മറ്റൊന്നുമില്ല!
ഞാനീ ചെയ്തതെന്റെ കാലക്കേടു മാറ്റീന്നങ്ങു മനസ്സിലൊറപ്പിച്ചാ അതു മാറി!
അത്രേയുള്ളു! അതായീ മനോബലം!
ഇന്നിപ്പ പത്തുരൂപ കച്ചോടങ്കൂടിയാ വസുന്ധര അതീ പൂജേടെയാന്നങ്ങ് ഒറപ്പിക്കും!
അഥവാ കൊറഞ്ഞാ നാളെ ശരിയാകുവെന്നും!
ആരോ കൂടോത്രം ചെയ്തെന്ന പേടിയാരുന്നു അതുമാറി! അപ്പവെല്ലാം ശരിയായി!"
സുനിലാകുമാരിയും വയസ്സ് മുപ്പതേ ഉള്ളു! ഭർത്താവും ഇവിടുത്തെ ഭക്തനാണ്!
ഭർത്താവ് ഒരു പ്രസവം കഴിഞ്ഞതും പഴയത് പോലെ ഗൌനിക്കുന്നില്ല! അതാണ് കഴപ്പിയായ സുനിലയുടെ
💬 Comments
View all comments