Chapter Title : വഴി തെറ്റിയ കാമുകൻ 11 [ചെകുത്താൻ]
പി ഹർപ്രീത് സിങ്ങ് ഐ പി എസ്...
ശെരി... ആ ഫോണോന്ന് തന്നെ ഞാൻ ഇവിടെയാ ഉള്ളേ എന്ന് ആരെയെങ്കിലും വിളിച്ചോന്നറിയിച്ചേക്കട്ടെ...
ഫോൺ ഇപ്പൊ തരാൻ പറ്റില്ല...
ശെരി... ഒരു ചായ കിട്ടുമോ...
അയാൾ മറ്റൊരാളോട് ചായക്ക് പറഞ്ഞു അയാളോട് സ്ട്രോങ്ങ്‌ആയിട്ട് മധുരമില്ലാത്ത കട്ടൻ മതി എന്ന് പറഞ്ഞു അവിടെ കണ്ട കസേരയിലേക്കിരുന്നു അല്പ സമയം കഴിയുമ്പോയേക്കും അയാൾ ചായയുമായി വന്നു ചായകുടിക്കെ പുറത്തുനിന്നു കയറിവന്ന പോലീസുകാരൻ
സാറെന്താ വന്നേ...
എന്തോ കൊലപാതക ശ്രെത്തിനു പരാതി കിട്ടിയിട്ടുണ്ടെന്ന് പാറഞ് പിടിച്ചോണ്ട് വന്നതാ... ഏന്റെ ഫോണോന്ന് തന്നാൽ നന്നായിരുന്നു... ഒരു കാൾ ചെയ്തിട്ട് തന്നേക്കാം...
അയ്യോ... സാർ... പ്രശ്നമാക്കരുത്... ആളറിയാതെ...
അയാൾ പെട്ടന്ന് മേശക്കരികിൽ ഇരിക്കുന്ന ആളോട് ഫോണും വാച്ചും പേഴ്സും വണ്ടിയുടെ ചാവിയും വാങ്ങി ഏന്റെ കൈയിൽ തന്നു വാച്ച് കെട്ടികൊണ്ട്
എന്താ സാറിന്റെ പേര്...
സതീശൻ എസ് ഐ ആണ്...
ഞാൻ ഒന്ന് വക്കീലിനെ വിളിച്ചേക്കട്ടെ...
വേണ്ട സാർ സാറ് പൊയ്ക്കോ...
മേശക്കരികിൽ ഇരുന്ന പോലീസുകാരൻ
സാറേ... എ സി പി മേഡം പറഞ്ഞിട്ട് പിടിച്ചോണ്ട് വന്നതാ... മേടത്തിന്റെ സ്വഭാവമറിയാലോ... മേഡമറിയാതെ വിട്ടാൽ വലിയ പ്രശ്നമാകും...
എസ് ഐ : (അയാളെ നോക്കി) ഒന്ന് മിണ്ടാതിരിയെടോ... (എനിക്ക് നേരെ തിരിഞ്ഞു) അതൊക്കെ ഞാൻ പറഞ്ഞോളാം സാറ് പൊയ്ക്കോ...
അത് വേണ്ട സാറേ ഞാൻ കാരണം നിങ്ങൾ ചീത്തകേൾക്കണ്ട... എന്നെ ഒരു കല്യാണ വീട്ടിന്നു പിടിച്ചോണ്ട് വന്നതാ ഇന്ന് പതിനൊന്ന് നൽപ്പതിനാണ് മുഹൂർത്തം അപ്പോയെക്കും അവിടെ എത്തണമായിരുന്നു... നിങ്ങളെ മേഡത്തോട് കുറച്ച് നേരത്തെ വരാൻ പറഞ്ഞാൽ നന്നായിരുന്നു...
എസ് ഐ : ഇപ്പൊ... ഇപ്പൊ വിളിക്കാം സർ...
എസ് ഐ : സർ മേടമിപ്പോ വരും...
ശെരി...
ചായകുടിച്ചു കഴിഞ്ഞ് അവിടെ ഇരിക്കെ ഒരു ട്രാക്സൂട്ടും ടി ഷർട്ടുമിട്ട് ജോഗിംഗ് പോയ കോലത്തിൽ എ സി പി കയറി വരുന്നതിനിടെ എന്നെ കണ്ട് സ്റ്റക്കായി നിന്നു
ഹലോ... മേഡം... ഏന്റെ പേര് ഷെബിൻ വധശ്രമത്തിന് ഏന്റെ പേരിൽ കംപ്ലൈന്റ്റ് ഉണ്ടെന്ന് പറഞ്ഞു...
എ സി പി : (സ്വയം
💬 Comments
View all comments